University News
ഫിഷറീസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ
കടൽപോലെ പരന്നതാണു ഫിഷറീസ് മേഖലയിലെ കോഴ്സുകൾ. ഉന്നത കോഴ്സുകൾ പഠിച്ചിറങ്ങിയാൽ ഉയർന്ന വരുമാനത്തിൽ ജോലി സാധ്യതയേറിയതും. കേരളത്തിൽ തന്നെ ഫിഷറീസ് മേഖലയിൽ ബിരുദാനന്തര പ്രഫഷണൽ കോഴ്സുകൾ പഠിക്കാൻ അവസരം ഒരുക്കുകയാണ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ എംബിഎ, എംഎഫ്എസ്‌സി, എംഎസ്‌സി, എൽഎൽഎം കോഴ്സുകൾക്കു ഏപ്രിൽ ആറു വരെ അപേക്ഷിക്കാം.

കോഴ്സുകളും യോഗ്യതയും

എംഎഫ്എസ്‌സി: അക്വാ കൾച്ചർ, അക്വാറ്റിക് ആനിമൽ ഹെൽത്ത് മാനേജ്മെന്‍റ്, അക്വാറ്റിക് എൻവയണ്‍മെന്‍റ് മാനേജ്മെന്‍റ്, ഫിഷ് ന്യുട്രീഷ്യൻ ആൻഡ് ഫീഡ് ടെക്നോളജി, ഫിഷ് പ്രോസസിംഗ് ടെക്നോളജി, ഫിഷറീസ് ഇക്കണോമിക്സ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്‍റ്, ഫിഷറീസ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി എന്നി മേഖലകളിലാണ് എംഎഫ്എസ്‌സി. നാലു വർഷത്തെ ബിഎഫ്എസ്‌സി പാ സായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

ഗ്രേഡ് പോയിൻറ് 6.5 നേടിയിരിക്കണം. ബിഎഫ്എസ്‌സി സിലബസിനെ അടിസ്ഥാനമാക്കി ഒബ്ജക്ടീവ് മാതൃകയിലായിരിക്കും പ്രവേശന പരീക്ഷ.

എംബിഎ: ഫിഷറീസ് മാനേജ്മെന്‍റിലും ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, റൂറൽ മാനേജ്മെന്‍റ് എന്നിവയിൽ സ്പെഷലൈസേഷനോടു കൂടിയതാണ് എംബിഎ പ്രോഗ്രാം. കൂടാതെ എനർജി മാനേജ്മെന്‍റിലും എംബിഎ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫിഷറീസ് ബിസിനസ് മാനേജ്മെന്‍റിൽ സ്പെഷലൈസേഷനോടെ എംബിഎ കോഴ്സ് മറ്റൊരു യൂണിവേഴ്സിറ്റിയും നടത്തുന്നില്ല. 50 ശതമാനം മാർക്കോടെ ബിരുദം. ആകെ 25 സീറ്റുകൾ. കെമാറ്റ്/ക്യാറ്റ്/ സിമാറ്റ് സ്കോറിന്‍റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. 35 സീറ്റ്.

എംഎസ്‌സി: മറൈൻ ബയോളജി: സുവോളജി, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറീസ്, ബിഎഫ്എസ്‌സി, മൈക്രോബയോളജി, സുവോളജി, ബോട്ടണി, കെമിസ്ട്രി, ലൈഫ് സയൻസ്, ബയോ ടെക്നോളജി, ബയോഇൻഫർമാറ്റിക്സ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ഫിസിക്കൽ ഓഷ്യനോഗ്രാഫി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, നോട്ടിക്കൽ സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം. പത്ത് സീറ്റ്.

ഫുഡ് സയൻസ് ആൻഡ് ടെക്നോളജി:

ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫിഷറീസ് സയൻസ്, അഗ്രിക്കൾച്ചർ, ഹോർിക്കൾച്ചർ, ഫിഷറീസ് സയൻസ്, വെറ്ററിനറി, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ലൈഫ് സയൻസ്, മൈക്രോബയോളജി,ബയോടെക്നോളജി എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം. ആകെ സീറ്റ് 25.

ഡിസാസ്റ്റർ മാനേജ്മെന്‍റ്: 50 ശതമാനം മാർക്കോടെ ബിടെക്. പത്ത് സീറ്റ്.

ബയോടെക്നോളജി: ലൈഫ് സയൻസ്, ബയോടെക്നോളജി, മൈക്രോബയോളജി, ബയോ കെമിസ്ട്രി, മറൈൻ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, അക്വാകൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറീസ്, ഫിഷറീസ് സയൻസ്, നോട്ടിക്കൽ സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം. 15 സീറ്റ്.

മറൈൻ മൈക്രോബയോളജി : ബയോടെക്നോളജി, മൈക്രോ ബയോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോകെമിസ്ട്രി, ലൈഫ്സയൻസ്, അക്വാകൾച്ചർ, ഫിഷറീസയൻസ്, ഫിഷറീസ് സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം. 20 സീറ്റ്.

സ്റ്റാറ്റിസ്റ്റിക്സ്: ബിരുദതലത്തിൽ മാത്തമറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ പഠിച്ച് 50 ശതമാനം മാർക്കോടെ ബിരുദം. പത്ത് സീറ്റ്.

റിമോട്ട് സെൻസിംഗ് ആൻഡ് ജിഐഎസ്: ഫിസിക്സ്, മാത്തമറ്റിക്സ്, ജിയോളജി, ജ്യോഗ്രഫി, നോട്ടിക്കൽ സയൻസ്, ഫിഷറീസ് സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദമോ സിവിൽ, എയ്റോനോിക്കൽ, മെക്കാനിക്കൽ, ഇലക്‌ട്രോ ണിക്സ്, ഇൻസ്ട്രുമെന്‍റേഷൻ, കംപ്യൂർ സയൻസ് എന്നിവയിൽ ബിടെക്കോ. പത്തു സീറ്റ്.

ക്ലൈമറ്റ് സയൻസ്: ഫിസിക്സ്, മാത്തമറ്റിക്സ് പഠിച്ച് 50 ശതമാനം മാർക്കോടെ ബിരുദം. പത്ത് സീറ്റ്.

എർത്ത് സയൻസ്: ജിയോളജി, ജിയോ ഫിസിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, എൻവയണ്‍മെന്‍റൽ സയൻസ്, നോട്ടിക്കൽ സയൻസ്, സിവിൽ എൻജിനിയറിംഗ്, കോസ്റ്റൽ എൻജിനിയറിംഗ് എന്നിവയിൽ 50 ശതമാനം മാർക്കോടെ ബിരുദം. പത്ത് സീറ്റ്.

മറൈൻ കെമിസ്ട്രി: കെമിസ്ട്രിയിൽ ബിരുദം. 15 സീറ്റ്.

എൻവയണ്‍മെന്‍റൽ സയൻസ്: 50 ശതമാനം മാർക്കോടെ ബിഎസ്സി. 15 സീറ്റ്. എനർജി മാനേജ്മെന്‍റിന് 20 സീറ്റ്.

എൻവയൺമെന്‍റൽ സയൻസസ്: സയൻസ് അല്ലങ്കിൽ ടെക്നോളജിയിൽ 50 ശതമാനം മാർക്കോടെ ബിരുദം. 15 സീറ്റ്.

എൽഎൽഎം മാരിടൈം ലോ: 55 ശതമാനം മാർക്കോടെ നിയമബിരുദം.

എംടെക്: ഇൻറഗ്രേറ്റഡ് കോസ്റ്റൽ സോണ്‍ മാനേജ്മെൻറ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിംഗ്, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിംഗ്, ഫിഷറീസ് എൻജിനിയറിംഗ്. ബിടെക് ആണു യോഗ്യത.

പിജി ഡിപ്ലോമ: അക്വേറിയം സയൻസ് ആൻഡ് ടെക്നോളജി, ഇൻഡസ്ട്രിയൽ അക്വാകൾച്ചർ, മാരിടൈം ലോ (സായാഹ്ന കോഴ്സ്).

ഡിപ്ലോമ: ബ്രാക്കിഷ് വാട്ടർ ആൻഡ് മറൈൻ അക്വാകൾച്ചർ. ബയോളജി പഠിച്ച് പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ആകെ 20 സീറ്റുകളാണുള്ളത്. രണ്ടു സെമസ്റ്ററുകളായി തിരിച്ചിട്ടുള്ള ഒരു വർഷം ദൈർഘ്യമുള്ള കോഴ്സാണിത്. 20000 രൂപയോളം ചെലവു വരും. കൂടാതെ വിവിധ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, പനങ്ങാട് പോസ്റ്റ്, കൊച്ചി 682 506.വെബ്സൈറ്റ്: www.kufos.ac.in, admi ssion.kufos.ac.in. ഫോണ്‍: 0484 2701085; 0952609 1526.
More News