University News
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) ഡിസംബറിൽ നടത്തുന്ന സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനു (സിടെറ്റ്) അപേക്ഷിക്കാം. ഡിസംബർ എട്ടിനാണ് ഇത്തവണത്തെ സിടെറ്റ്. സെപ്റ്റംബർ 18നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 23.

രണ്ടു പേപ്പറുകളാണ് സിടെറ്റിനുള്ളത്. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് അധ്യാപകരാകാൻ ഉദ്ദേശിക്കുന്നവർ പേപ്പർ ഒന്നും ആറു മുതൽ എട്ടുവരെ ക്ലാസുകളിലെ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ പേപ്പർ രണ്ടും എഴുതേണ്ടതാണ്. എന്നാൽ ഇരു വിഭാഗം ക്ലാസുകളിലും അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ രണ്ടു പേപ്പറുകളും എഴുതണം. അപേക്ഷാ ഫീസ് ഒരു പേപ്പറിന് 700 രൂപ. രണ്ടു പേപ്പറിനും കൂടി 1200 രൂപ. സംവരണ വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 350, 600 രൂപ. പേപ്പർ ഒന്ന് രാവിലെ 9.30 മുതൽ 12 വരെയും പേപ്പർ രണ്ട് ഉച്ച കഴിഞ്ഞ് രണ്ടു മുതൽ 4.30 വരെയുമാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള കെവിഎസ്, എൻവിഎസ്, ടിബറ്റൻ സ്കൂളുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതാ പരീക്ഷയാണ് സിടെറ്റ്. ഇംഗ്ലീഷും മലയാളവും ഉൾപ്പടെയുള്ള ഭാഷകളിലാണു സിടെറ്റ് നടത്തുന്നത്.

പരീക്ഷാ ഘടന

പേപ്പർ 1: ചൈൽഡ് ഡവലപ്മെന്‍റ് ആൻഡ് പെഡഗോഗി, ലാംഗ്വേജ് 1, ലാംഗ്വേജ്2,മാത്തമാറ്റിക്സ്, എൻവയണ്‍മെന്‍റൽ സയൻസ് എന്നീ വിഷയങ്ങളിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 30 വീതം ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ആകെ 150 മാർക്കിന്‍റെ 150 ചോദ്യങ്ങൾ. ഇതിൽ ആദ്യത്തെ മൂന്നു പേപ്പർ നിർബന്ധമായും എഴുതണം. ലാംഗ്വേജ് 1,2 പേപ്പറുകൾക്ക് വ്യത്യസ്ത ഭാഷകൾ തെരഞ്ഞെടുക്കണം.

പേപ്പർ 2: ചൈൽഡ് ഡവലപ്മെന്‍റ് ആൻഡ് പെഡഗോഗി, ലാംഗ്വേജ് 1, ലാംഗ്വേജ്2,മാത്തമാറ്റിക്സ് ആൻഡ് സയൻസ് അല്ലങ്കിൽ സോഷ്യൽ സ്റ്റഡീസ്/ സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് മാതൃകയിൽ 30 വീതം ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ആകെ 150 മാർക്കിന്‍റെ 150 ചോദ്യങ്ങൾ. ഇതിൽ ആദ്യത്തെ മൂന്നു പേപ്പർ നിർബന്ധമായും എഴുതണം. ലാംഗ്വേജ് 1,2 പേപ്പറുകൾക്ക് വ്യത്യസ്ത ഭാഷകൾ തെരഞ്ഞെടുക്കണം.

60 ശതമാനം മാർക്ക് നേടുന്നവരെ വിജയികളായി പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ച ശേഷം ഏഴു വർഷമാണു സിടെറ്റിന്‍റെ കാലാവധി.

എസ്‌സി, എസ്ടി, ഒബിസി, വ്യത്യസ്ത കഴിവുള്ള വിഭാഗങ്ങൾക്ക് അടിസ്ഥാന യോഗ്യതാപരീക്ഷയുടെ മാർക്കിൽ അഞ്ചു ശതമാനം ഇളവു ലഭിക്കും. സ്പെഷൽ എഡ്യൂക്കേഷൻ ഡിഎഡ്, ബിഎഡ് യോഗ്യതയുള്ളവർ നിയമനം നേടിയശേഷം എൻസിടിഇ അംഗീകാരമുള്ള ആറു മാസത്തെ സ്പെഷൽ പ്രോഗ്രാം ഇൻ എലിമെന്‍ററി എഡ്യൂക്കേഷൻ പരിശീലനം നേടണം.കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. യോഗ്യത അടക്കമുള്ള കൂടുതൽ വിവരങ്ങൾക്ക് www.ctet.nic.in.
More News