Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
എവർ ഗ്രീൻ അരവിന്ദ് സ്വാമി
സൗത്തിന്ത്യൻ സിനിമകളിലെ എവർഗ്രീൻ റൊമാന്‍റിക് ഹീറോയാണ് അരവിന്ദ് സ്വാമി. ദളപതിയിൽ തുടക്കം കുറിച്ച അരവിന്ദ് സ്വാമി പിന്നീട് റോജ, ബോംബെ, മിൻസാരക്കനവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ദേവരാഗം, ഡാഡി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇടവേളക്കു ശേഷം സിനിമയിലേക്കു തിരിച്ചു വന്നപ്പോൾ പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിക്കുകയാണ് ഈ താരം. തനി ഒരുവനിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ, ഇപ്പോൾ ചെക്കാ ചിവാന്ത വാനത്തിലെ നായകനായി അതിശയിപ്പിക്കുന്ന പ്രകടനം തന്നെ ഈ നടൻ സാധ്യമാക്കിയിരിക്കുന്നു.

മണിരത്നത്തിനൊപ്പം പുതിയൊരു സൂപ്പർഹിറ്റ് കൂടി സൃഷ്ടിച്ചിരിക്കുന്നു. ഈ കൂട്ടുകെട്ട് എപ്പോഴും നിർണായകമാണല്ലോ?

ദളപതിയിൽ തുടങ്ങി ചെക്കാ ചിവന്ത വാനം വരെ ഞങ്ങൾ ഒന്പതു സിനിമകളിൽ ഇതുവരെ വർക്കു ചെയ്തു. അദ്ദേഹത്തിനു വേണ്ടത് എന്തെന്ന് എനിക്കു മനസിലാക്കാൻ പറ്റും. അല്ലെങ്കിൽ എനിക്കതു വേഗത്തിൽ മനസിലാക്കിത്തരാൻ അദ്ദേഹത്തിനു സാധിക്കുന്നു. എന്‍റെ ജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് മണിരത്നം. അദ്ദേഹം എനിക്കു അവസരങ്ങൾ നൽകുന്നു, ഒപ്പം എൻകറേജ് ചെയ്യുന്നു.

സിനിമയിൽ നിന്നൊക്കെ മാറി നിന്നപ്പോഴും അദ്ദേഹം തിരികെ വിളിച്ചു. ആ സമയത്തു ശാരീരികമായും മാനസികമായും ക്ഷീണിതനായ എന്നെ മുന്നോട്ടു നയിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ കാര്യത്തിൽ മാത്രമല്ല, എന്‍റെ ജീവിതത്തെ മുഴുവനായി മാറ്റിയെടുക്കുകയായിരുന്നു അദ്ദേഹം.

ഇടവേള കഴിഞ്ഞ് വീണ്ടും മണിരത്നം ചിത്രം കടലിലൂടെ തിരികെയെത്തുന്നത്?

ഒരു അപകടം കഴിഞ്ഞ് വിശ്രമിക്കുന്ന സമയമായിരുന്നു അപ്പോൾ. 105 കിലോയാണ് ശരീരഭാരം. ഒരു ദിവസം അദ്ദേഹം ഓഫീസിലേക്കു വിളിപ്പിച്ചു. ഒരു പ്രോജക്ട് ചെയ്യാൻ പോകുന്നു. അതിൽ ഞാനഭിനയിക്കുന്ന കാര്യം പറഞ്ഞു. പക്ഷേ, ഞാൻ ഒന്നും പറഞ്ഞില്ല.

‘ഈ സിനിമ നീ ചെയ്യുന്നുണ്ടോ ഇല്ലയോ എന്നല്ല ഞാൻ ചോദിക്കുന്നത്. നിനക്ക് ഈ കഥാപാത്രം ഇഷ്ടമായോ എന്നാണ്’ മണിരത്നം സാറ് ചോദിച്ചത്. ഒരു മാസം സമയം തരണം, എന്നിട്ട് തീരുമാനം പറയാമെന്നു ഞാൻ പറഞ്ഞു. പിന്നീട് വ്യായാമമൊക്കെ ചെയ്തു 14 കിലോയോളം കുറച്ചു.

ഒരു മാസം കഴിഞ്ഞ് അദ്ദേഹത്തെ കാണാൻ പോകുന്പോഴും അഭിനയിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമില്ലായിരുന്നു. പക്ഷേ, എന്നിൽ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നു.

ചെക്കാ ചിവന്ത വാനത്തിൽ പുതിയ തലമുറയിലെ നായകന്മാർക്കൊപ്പമാണല്ലോ എത്തുന്നത്?

വിജയ് സേതുപതി, ചിന്പു, അരുണ്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തിൽ ഒപ്പമുള്ളവർ. അവരുടെ സിനിമകൾ മുന്പുതന്നെ ഞാൻ കണ്ടിഷ്ടപ്പെട്ടിട്ടുള്ളതാണ്. സിനിമയോടുള്ള അവരുടെ അപ്രോച്ച്, പാഷൻ ഓരോ സീനും അവതരിപ്പിക്കുന്ന രീതിയൊക്കെ ഞാൻ നിരീക്ഷിച്ചിരുന്നു. നല്ല സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്.

ഇപ്പോൾ തുടർച്ചയായി സിനിമകളുടെ ഭാഗമാകുന്നുണ്ടല്ലേ?

രണ്ടു വർഷംകൊണ്ടാണ് തുടരെ സിനിമ ചെയ്യുന്നത്. തേടിവരുന്ന സിനിമകളിലെ കഥാപാത്രങ്ങളും തിരക്കഥകളുമൊക്കെ എന്നെ വളരെ ആകർഷിക്കുന്നു. ഓരോ കഥയും വളരെ വ്യത്യസ്തമാണ്.

കുറേ നാളിനു ശേഷം ഇൻഡസ്ട്രിയിലേക്കു തിരികെയെത്തിയ ആളാണ് ഞാൻ. 48 വയസായിരിക്കുന്നു. ഒരുപാടുനാൾ ഇതുപോലെ അവസരങ്ങൾ കിട്ടണമെന്നില്ല. അപ്പോൾ കിട്ടുന്ന സിനിമകൾ ഏറെ വ്യത്യസ്തമായും ചലഞ്ചിംഗായും ചെയ്തു മുന്നോട്ടു പോകണമെന്നാണ് കരുതുന്നത്.

താരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് എത്തുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ആർക്കും രാഷ്ട്രീയത്തിൽ എത്തുന്നതിനു നമ്മുടെ രാജ്യത്തു തടസമില്ല. പക്ഷേ, അവർ ഇലക്ഷനു നിൽക്കുന്പോൾ എന്തു കണ്ടിട്ടു നാം വോട്ടു നൽകുന്നു എന്നതാണ് മുഖ്യം. അയാളുടെ പോളിസികളും ഭാവിപദ്ധതികളും, അവർക്കൊപ്പമുള്ള ടീമും അതു പ്രാവർത്തികമാക്കുമോ എന്നുള്ള വിശ്വാസവും തുടങ്ങി പല കാര്യങ്ങളാണ് നാം പരിഗണിക്കുന്നത്.

സിനിമയിൽ നിന്നുവന്നാലും ജനങ്ങൾ നോക്കുന്നത് അതിലേക്കാണ്. ഒരാളുടെ അഭിനയം ഇഷ്ടമാണെന്നു കരുതി അതു വോട്ടു കിട്ടാൻ കാരണമാകില്ല. ഇന്ത്യ പോലൊരു ജനാധിപത്യ രാഷ്‌ട്രത്തിൽ പുതിയ നിരവധിപ്പേർ രാഷ്‌ട്രീയത്തിലേക്കു വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

മലയാളത്തിൽ ശ്രീദവിക്കൊപ്പം ദേവരാഗത്തിൽ അഭിനയിച്ചു. അവരുടെ മരണം അറിഞ്ഞപ്പോൾ?

എനിക്കും ഒരു ഷോക്കായിരുന്നു ശ്രീദേവിയുടെ മരണവാർത്ത. എന്‍റെ ചെറുപ്പം മുതൽ ശ്രീദേവിയുടെ സിനിമകൾ കാണുന്നതാണ്. ഞാൻ സിനിമയിൽ വന്നപ്പോൾ അവർക്കൊപ്പം അഭിനയിക്കാൻ സാധിച്ചതൊരു ഭാഗ്യമായിരുന്നു.

സെറ്റിൽ അധികം സംസാരിക്കാത്ത ആളായിരിന്നു ശ്രീദേവി. പക്ഷേ, ആക്ഷൻ പറഞ്ഞു കഴിയുന്പോൾ ഒരു മാജിക് പോലെ എനർജി വന്നെത്തുകയാണ് അവരിലേക്ക്. അതുവരെ കണ്ടതിൽ നിന്നും മറ്റൊരാളായി മാറുകയാണ് അവിടെ.

എന്താണ് പുതിയ പദ്ധതികൾ?

എഴുതിവച്ച തിരക്കഥകളിൽ ഒന്ന് ഈ വർഷാവസാനത്തോടെ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ട്. സംവിധാനത്തിൽ ഫോക്കസ് ചെയ്യേണ്ടതിനാൽ എന്‍റെ സിനിമയിൽ ഞാൻ അഭിനയിക്കില്ല. അഭിനയിച്ച സിനിമകങ്ങളിൽ ചതുരംഗ വേട്ടൈ 2, നരകാസുരൻ എന്നിവയാണ് അടുത്ത റീലിസ്. മലയാളത്തിലും ഉടൻ ഒരു സിനിമ ചെയ്യാനുള്ള പദ്ധതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.