Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സിമ്രാൻ നിത്യഹരിത നായിക
തെന്നിന്ത്യൻ നായികയായി കരിയറിൽ തിളങ്ങുന്ന സമയത്താണ് സിമ്രാൻ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. ഭർത്താവ് ദീപക് ബഗ്ഗായോടും മക്കൾ അദീപും ആദിത്തുമൊത്തുള്ള സന്തുഷ്ടമായ കുടുംബ ജീവിതം. പിന്നീടു ഹ്രസ്വമായ ഇടവേളയ്ക്കുശേഷം സിനിമയിലും സീരിയിലിലുമൊക്കെയായി സിമ്രാൻ തിരിച്ചെത്തി. വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം എന്ന ചിത്രത്തിലൂടെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി എത്തുകയാണ് ഇപ്പോൾ ഈ നായിക. തന്‍റെ സിനിമാ ജീവിതത്തിനെക്കുറിച്ച് സിമ്രാൻ...

സിനിമയിൽ നിന്നും മനഃപ്പൂർവമായി മാറി നിന്നതാണോ?

സിനിമ ഞാൻ പോലുമറിയാത്ത ഒരു കാലത്ത് ഹൃദയത്തിൽ കയറിച്ചെന്നു താമസമുറപ്പിക്കുകയായിരുന്നു. പറിച്ചെറിഞ്ഞാലും പോകാത്ത തരത്തിലുള്ള ആത്മബന്ധമാണത്. വിവാഹത്തിനുമുന്പ് 24 മണിക്കൂറും സിനിമയ്ക്കു വേണ്ടിയായിരുന്നു. കുടുംബമായതിനുശേഷം മനഃപൂർവം തിരക്കുകുറച്ചു. സിനിമയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കാൻവേണ്ടിയാണ് തിരിച്ചുവരവ് നടത്തിയത്. ഇനി തുടർച്ചയായി സിനിമ ചെയ്യണമെന്നാണു തീരുമാനം.

ആകെ എത്ര ചിത്രങ്ങളായി. കണക്കു സൂക്ഷിക്കാറുണ്ടോ?

ഓരോ സിനിമയും അഭിനയിച്ചുതീർന്നാൽ സിനിമയുടെ പേര്, സംവിധായകന്‍റെ പേര്, നായകൻ എന്നീ കാര്യങ്ങൾ ഡയറിയിൽ കുറിച്ചിടും. അതൊരു ക്രെയ്സാണ്. ഒഴിവുനേരങ്ങളിൽ ആകെ എത്ര സിനിമകളിൽ അഭിനയിച്ചു എന്നു പരിശോധിക്കുന്നതാണു പ്രധാന വിനോദം. ഇപ്പോൾ 57 പടങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മുപ്പതിൽ കൂടുതൽ തമിഴ് ചിത്രങ്ങൾ, ഇരുപതോളം തെലുങ്ക് സിനിമകൾ. കന്നടത്തിൽ രണ്ടു ചിത്രങ്ങൾ മാത്രം. മലയാളത്തിൽ തൊണ്ണൂറ്റാറിൽ ഇന്ദ്രപ്രസ്ഥം ചെയ്തു. 2006-ൽ ഹാർട്ട് ബീറ്റ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു.

തമിഴ് സിനിമയിലാണല്ലോ കൂടുതൽ സക്സസ് ആയത്. തമിഴിലെ ആദ്യചിത്രം?

ഹിന്ദിയിൽ അമിതാഭ്ജിക്കൊപ്പവും മലയാളത്തിൽ മമ്മൂട്ടി സാറിനൊപ്പവും സഹകരിച്ചെങ്കിലും ആ സിനികളുടെ പരാജയം അണ്‍ ലക്കി ഹീറോയിൻ എന്ന ലേബൽ നൽകി. നിരാശാഭരിതയായി ദിവസങ്ങൾ തള്ളിനീക്കുന്പോഴാണ് തമിഴ് സിനിമയിൽനിന്നു ക്ഷണമെത്തുന്നത്. നേരുക്കുനേർ എന്ന ചിത്രമായിരുന്നു അത്. തൊണ്ണൂറ്റാറിലെ വേനൽക്കാലത്ത് മധുരയിലെ ഒരു കുഗ്രാമത്തിലായിരുന്നു ഷൂട്ടിംഗ്. മനം വിരുന്പുതേ എന്ന ഗാനരംഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. തുടർന്ന് വണ്‍സ് മോർ എന്ന ചിത്രത്തിലേക്ക് ഓഫർ വന്നു. പക്ഷേ, തമിഴിലെ ആദ്യ റിലീസ് വി.ഐ.പി ആയിരുന്നു. അടുപ്പിച്ചു റിലീസ് ചെയ്ത ഈ മൂന്നു ചിത്രങ്ങളുടെ വന്പൻ വിജയമാണ് ഭാഗ്യനായിക എന്ന വിശേഷണം സമ്മാനിച്ചത്.

സിനിമയിൽ രണ്ടു പതിറ്റാണ്ടു പിന്നിടുന്പോൾ ഓർമയിലെ കഥാപാത്രങ്ങൾ?

എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നതാണ് സന്തോഷകരമായ കാര്യം. ആദ്യചിത്രം വി.ഐ.പിയിൽതന്നെ പ്രേക്ഷകമനസിൽ രജിസ്റ്റർ ചെയ്യാൻ കഴിയാവുന്ന മികച്ച കഥാപാത്രം ലഭിച്ചു. വാലിയിലെ സൈക്കോമാനിയാക് തുടക്കക്കാരിയായ ഒരു നടിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു. സംവിധായകൻ, ബാനർ, നിർമാതാവ് എന്നീ കാര്യങ്ങളെല്ലാം നോക്കി മാത്രമേ ഡേറ്റ് കൊടുക്കാറുള്ളു. എങ്കിലും സിനിമയുടെ മൊത്തം കഥ കേൾക്കാൻ ശ്രമിക്കാറുണ്ട്. പമ്മൽ കെ. സമ്മന്തം, പഞ്ചതന്ത്രം എന്നീ ചിത്രങ്ങളാണ് കരിയറിലെ ഫേവറൈറ്റ് മൂവീസ്. നിത്യജീവിതത്തിൽനിന്നു പറിച്ചെടുത്ത കഥാപാത്രങ്ങൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. കോവിൽപ്പെട്ടി വീരലക്ഷ്മിയൊക്കെ എങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്നോർത്ത് ഇപ്പോൾ അദ്ഭുതം തോന്നാറുണ്ട്. കരിയറിൽ സ്പെഷൽ ആണ് വീരലക്ഷ്മി. രജനി സാറിന്‍റെ ചന്ദ്രമുഖി എന്ന ചിത്രത്തിലെ കഥാപാത്രം സാങ്കേതിക കാരണങ്ങളാൽ ചെയ്യാൻ കഴിയാഞ്ഞതാണ് കരിയിലെ ദുഃഖം.

സിമ്രാനു ലഭിച്ച പുരസ്കാരങ്ങൾ?

മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്‍റെ പുരസ്കാരം രണ്ടുതവണ ലഭിച്ചു. കലൈമാമണി പട്ടവും തേടിയെത്തി. ആന്ധ്രപ്രദേശ് സർക്കാരിന്‍റെ മികച്ച അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. ഫിലിം ഫെയർ അവാർഡ് ഒന്നിലധികം തവണ സ്വന്തമാക്കാൻ കഴിഞ്ഞതും സന്തോഷം.

നന്നായി നൃത്തം ചെയ്യുന്നുണ്ടല്ലോ?

നൃത്തം എന്‍റെ ദൗർബല്യമാണ്. സിനിമയിലെത്തണമെന്നുള്ള ഉദ്ദേശ്യത്തോടെ പഠിച്ചതല്ല. നൃത്തത്തോടുള്ള അഭിനിവേശം ജീവിതത്തിനൊപ്പമുണ്ട്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഡാൻസിന് ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിരുന്നു.

ഋഷിബാലയെ ഓർക്കാറുണ്ടോ?

എന്‍റെ ശരിക്കുള്ള പേരാണത്. മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളും പ്രതീക്ഷകളും ഋഷിബാല എന്ന പേരിലുണ്ട്. ഇപ്പോഴും ഏറ്റവും അടുപ്പമുള്ളവർ ഋഷി എന്നാണു വിളിക്കുന്നത്.

ഷിജീഷ് യു.കെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന്‍ കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്‍റെ ഹക്കിം എന്‍റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്‍റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്‍റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്‍. നാടകപ്രവര്‍ത്തകൻ മോഹന്‍റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്‍റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്‍റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്‍റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്
മമിതലു പ്രേമലു
മമിത ബൈജു-നസ്‌ലെന്‍ പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥ‌യിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്‌ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന്‍ മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്‍റെ കഥയുമാ‌യി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്‍നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്‍റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്‍റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്‍റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന്‍ ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്‍
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന്‍ ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്‍റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്‍റെ അനൗണ്‍സര്
ഇതിഹാസത്തിന്‍റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്‍റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.