Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കിതച്ചും കുതിച്ചും "വടചെന്നൈ'
നോണ്‍ലീനിയർ ആഖ്യാനരീതിയിൽ നിരന്തരം സിനിമകൾ ഇറങ്ങുന്ന കാലമാണിത്. ചേർക്കേണ്ടത് ചേർത്ത് കൃത്യമായി വെട്ടിമുറിച്ചല്ല ചിത്രം വരുന്നതെങ്കിൽ അന്പേ പാളിപ്പോകും. പക്ഷേ, വടചെന്നൈയിൽ ഈ പരീക്ഷണം ഇടയ്ക്ക് ചേർന്നും ഇടയ്ക്ക് മടുപ്പും സമ്മാനിച്ചപ്പോൾ അതൊരു വേറിട്ട അനുഭവമായി മാറുകയായിരുന്നു.

തള്ളാനും കൊള്ളാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ആവശ്യത്തിലേറെ കാര്യങ്ങളുമായാണ് ധനുഷ് ചിത്രം തീയറ്ററിലേക്കെത്തിരിക്കുന്നത്. ഒന്നുറപ്പാണ്, എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നൊരു ധനുഷ് ചിത്രമല്ലിത്. മാസുണ്ടെങ്കിലും ഇടയ്ക്കിടെ ക്ലാസ് പ്രകടനത്തിലേക്ക് പോകാൻ താരങ്ങൾ ഒരുങ്ങിയപ്പോൾ എന്തോ എവിടെയോ ചേരാതെ വന്നു.



ധനുഷിന്‍റെ വണ്‍മാൻ ഷോ പ്രതീക്ഷിച്ച് തീയറ്ററിൽ കയറിയാൽ നിരനിരയായി കടന്നുവരുന്ന മറ്റ് താരങ്ങളത്രയും നിങ്ങളെ അന്പരപ്പിച്ച് കൊണ്ടേയിരിക്കും. അപ്പോൾ ധനുഷ് ഒന്നുമല്ലല്ലോയെന്ന് തോന്നിയേക്കാം. പക്ഷേ, അങ്ങനെയായിരുന്നില്ല... അൻപിന്‍റെ (ധനുഷ്) കളി കാണാൻ ചിത്രം കൂടുതൽ മുന്നോട്ടുപോകണം.

ഒരു കൊലപാതകം കഴിഞ്ഞുള്ള രംഗത്തിൽ നിന്നും തുടങ്ങി ഒടുവിൽ ആരെയാണ് കൊലചെയ്തത് എന്നു കാട്ടുന്ന ചിത്രം താരനിരകളാൽ സന്പന്നമാണ്. ആരാണ് നല്ലവനെന്നും കെട്ടവനെന്നും തുറന്നു പറയാതെയുള്ള ചിത്രത്തിന്‍റെ പോക്ക് പ്രേക്ഷകരെ ആദ്യമൊക്കെ ആശയകുഴപ്പത്തിലേക്ക് ചാടിക്കും. പോകപ്പോകെ ചിത്രത്തിന്‍റെ ഗതി മാറിക്കൊണ്ടേയിരിക്കുന്നതും ആശ്ചര്യപ്പെടുത്തിയേക്കാം. ഉയർച്ചയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയിൽ അകപ്പെട്ട് പോകുന്നവരുടെ കഥയാണ് വടചെന്നൈ പറയുന്നത്.



ജയിലിനുള്ളിലെ കാഴ്ചകളാൽ സന്പന്നമാണ് ചിത്രത്തിന്‍റെ ആദ്യ പകുതി. രണ്ടു ചേരിയിലുള്ളവരുടെ പക ജയിലിന് അകത്തേക്ക് പ്രവേശിക്കുന്നത് കാട്ടിക്കൊണ്ടാണ് സംവിധായകൻ പ്രേക്ഷകരെ കൈയിലെടുക്കാൻ ശ്രമിക്കുന്നത്.

സെന്തിലിന്‍റെയും (കിഷോർ) ഗുണയുടെയും (സമുദ്രക്കനി) സംഘങ്ങൾ തമ്മിലുള്ള പോര് അരണ്ട വെളിച്ചത്തിന്‍റെ അകന്പടിയോടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇവിടേക്ക് നായകൻ അൻപ് കടന്നുവരുന്പോൾ കഥ എങ്ങനെ മാറിമറിയുമെന്ന് ഏവരും ഉറ്റുനോക്കിയിരിക്കും.



പക്ഷേ, അപ്പോഴേക്കും ഫ്ലാഷ് ബാക്കിന്‍റെ രൂപത്തിൽ ഒരു പ്രണയം കടന്നുവന്ന് അത്രയും നേരം പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിച്ച പതിഞ്ഞപോക്കിന് വിരാമമിടും. പിന്നെ പത്മ-അൻപ് പ്രണയകഥ പൊയ്ക്കൊണ്ടിരിക്കേ കഥയുടെ ചുരുൾ പതിയെ അഴിഞ്ഞു തുടങ്ങും.

പ്രണയവും കുറ്റകൃത്യങ്ങളും ഒരേ വഴിയിലൂടെ പോകുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. പത്മ (ഐശ്വര്യ രാജേഷ്) അൻപിന്‍റെ നായികയായി ചിത്രത്തിലെത്തി കിടിലൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പ്രതീക്ഷകളെ അസ്ഥാനത്താക്കികൊണ്ട് ജയിലിനുള്ളിലെ അങ്കം ചെന്നു നിൽക്കുന്നത് ഒന്നാന്തരമൊരു ട്വിസ്റ്റിലാണ്.



രണ്ടാം പകുതിയിൽ ചിത്രം വരുതിയിൽ നിർത്താനുള്ള ഉത്തരവാദിത്വം സംവിധായകൻ വെട്രിമാരൻ ധനുഷിന് വിട്ടു കൊടുക്കുന്നുണ്ട്. സന്തോഷ് നാരായണന്‍റെ പശ്ചാത്തലസംഗീതം കഥയുടെ നല്ലൊഴുക്കിന് വേഗം കൂട്ടിയപ്പോൾ രണ്ടാം പകുതിയുടെ പോക്ക് ആദ്യ പകുതിയേക്കാൾ വേഗത്തിലായി.

രാജൻ എന്ന കഥാപാത്രത്തെ മുന്നിലേക്ക് ഇട്ടുതന്ന സംവിധായകൻ നിമിഷനേരം കൊണ്ടു തന്നെ ആ കഥാപാത്രത്തെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കയറ്റിവിടുന്നുണ്ട്. സംഘട്ടന രംഗങ്ങളും അരണ്ട വെളിച്ചത്തിനുള്ളിലെ കാഴ്ചകളും ഛായാഗ്രാഹകൻ വേൽരാജ് മികവോടെ ഒപ്പിയെടുത്തിട്ടുണ്ട്.



ക്ലൈമാക്സിനോട് അടുക്കുന്പോൾ ധനുഷ് കാട്ടിയ അച്ചടക്കമുള്ള പ്രകടനവും ആൻഡ്രിയ ജെറമിയയുടെ ചിരിയും പിന്നെ മുഖത്ത് മിന്നിമറയുന്ന ഭാവമാറ്റങ്ങളുമെല്ലാം വടചെന്നൈയെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കും. കഥയുടെ പറഞ്ഞു പോക്കിനിടെ രണ്ടാം ഭാഗത്തിനുള്ള അവശേഷിപ്പുകൾ സംവിധായകൻ പലയിടത്തായി ഒതുക്കി വച്ചിട്ടുണ്ട്. അവ എങ്ങനെയെല്ലാമാകും രണ്ടാം ഭാഗത്തിന്‍റെ മോടികൂട്ടുകയെന്ന് കണ്ടുതന്നെ അറിയാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.