Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചിരിയോട്ടം..!
എന്തിരണ്ണാ... പടയോട്ടം പടം പൊളിച്ചാ... നുമ്മ ബിജുവണ്ണൻ തകർത്താ... ഈ ചോദ്യം കേട്ടാൽ തോന്നും ബിജുമേനോൻ എന്നാണ് തിരുവനന്തപുരംകാരനായതെന്ന്. അല്ലേലും, തിരോന്തരം ഭാഷ വെടിപ്പായി സംസാരിക്കുന്നവരോട് അന്നാട്ടുകാർക്ക് ഒരു പ്രത്യേക ഇതാണ്. ഇനിയെങ്ങാനും അതു കുളമാക്കിയാലോ മുച്ചൂട്ട് ചീത്തയും കേൾക്കേണ്ടി വരും. എന്തായാലും ബിജുമേനോൻ, ചെങ്കൽ രഘു എന്ന കഥാപാത്രം വെടിപ്പായി ചെയ്തപ്പോൾ തീയറ്ററിൽ ചിരിമേളം ഉയർന്നു. ഹോ എന്തൊരു ചിരിയായിരുന്നു.

തുടക്കം മുതൽ അവസാനം വരെ ചിരിപ്പിക്കാനുള്ള രസക്കൂട്ടെല്ലാം നവാഗത സംവിധായകൻ റഫീക്ക് ഇബ്രാഹിം ഒരുക്കിവച്ചിട്ടുണ്ടായിരുന്നു. എവിടെ വേണമെങ്കിലും പാളിപ്പോകാവുന്ന സംഗതികളെ ചിരിയുടെ മേന്പൊടിയോടെ മുന്നിലേക്ക് ഇട്ടുതരുന്പോൾ എത്ര ബലംപിടുത്തക്കാരും അറിയാതെ ചിരിച്ചുപോകും. ബിജുമേനോൻ നയിക്കുന്ന പടയിലെ ഓരോരുത്തർക്കും പറ്റിയ അമളികൾ അത്രത്തോളമുണ്ടായിരുന്നു. അമളികൾ കാട്ടുന്നതിൽ നായകനും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു (ഏത്, നുമ്മ ആടിലെ ഷാജിയേട്ടൻ സ്റ്റൈൽ).



പിങ്കു നീ മാസാണെടാ...

ബേസിൽ ജോസഫ് പിങ്കുവായി എത്തി വെകിളിത്തരങ്ങൾ കാട്ടുന്പോൾ നമുക്കു ചുറ്റുമുള്ള സുഹൃത് വലയത്തിലെ ആരുടെയെങ്കിലുമൊക്കെ മുഖം മനസിൽ തെളിഞ്ഞു വരും. പെണ്ണിനെ വീഴ്ത്താനുള്ള പോക്ക്, പിന്നെ സ്ഥാനത്തും അസ്ഥാനത്തുമുള്ള നിഷ്കളങ്കമായ ചിരി ഇതൊക്കെ കാണുന്പോൾ ആരാണ് ചിരിക്കാത്തത്.

പിങ്കുവിനെ തൊട്ടാൽ ചോദിക്കാനും പറയാനുമെല്ലാം ആളുണ്ടെന്ന് തുടക്കത്തിൽ തന്നെ സംവിധായകൻ കാട്ടിത്തരുന്നുണ്ട്. ആ പിങ്കുവിനെ ഒരുത്തൻ പഞ്ഞിക്കിട്ടാൽ പിന്നെ സംഭവിക്കുന്നത് എന്താണെന്ന് പറയേണ്ടല്ലോ... അതെ, അടികൊണ്ട പിങ്കുവിനായി പ്രതികാരം ചെയ്യാൻ പോകുന്ന പടയെയാണ് സംവിധായകൻ ചിരിയിൽ ചാലിച്ച് കുളിപ്പിച്ച് എടുത്തിരിക്കുന്നത്.



ഇങ്ങനെയും ഗുണ്ടയോ...

ഇടിപ്പടം പ്രതീക്ഷിച്ചു പോയ പ്രേക്ഷകർ ചിരിച്ച് തുടങ്ങിയതിന്‍റെ ഇടയിലേക്കാണ് ചെങ്കൽ രഘു (ബിജു മേനോൻ) നൈസായിട്ട് വന്നു കയറുന്നത്. താടി വളർത്തി, മുടി പറ്റയടിച്ച് കട്ട ലോക്കൽ ഗെറ്റപ്പിൽ എത്തിയ രഘു ആ ദൗത്യം ഏറ്റെടുക്കുകയാണ്. പിങ്കുവിനെ തല്ലിയവനെ തേടി കാസർഗോട്ടേക്ക് ഒരു യാത്ര. അതോടെ ചിത്രം റോഡ് മൂവിയുടെ ട്രാക്കിലേക്ക് വീഴും. ഇതിനിടയിൽ കോമഡിക്കായി കുത്തിത്തിരുകിയ രംഗങ്ങൾ കല്ലുകടി പോലെ ചിത്രത്തിൽ കയറി കൂടിയിട്ടുമുണ്ട്.

സേനൻ (ദിലീഷ് പോത്തൻ), രഞ്ജു (സുധി കോപ്പ), ശ്രീക്കുട്ടൻ (സൈജുകുറുപ്പ്) ഇവരാണ് പടയോട്ടത്തിലെ പ്രധാനികൾ. സേനനെ കണ്ടാൽ ഗുണ്ടാ പരിവേഷം ഉണ്ടെന്നെല്ലാം തോന്നുമെങ്കിലും ആളൊരു പാവമാണ്. പിന്നെ രഞ്ജു... തനി ലോക്കൽ എന്ന് മാത്രം പുള്ളിയെ വിശേഷിപ്പിച്ചാൽ മതി. കാണിച്ചു കൂട്ടുന്ന ഓരോ കാര്യങ്ങൾ അത്തരത്തിലുള്ളതാണ്. ശ്രീക്കുട്ടനാകട്ടെ സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ഇവരോടൊപ്പം എല്ലാ തരികിടകൾക്കും കൂട്ടിനുണ്ടാകും.



യാത്രയ്ക്കിടയിലെ കുരുക്കുകൾ

കുരുക്കുകൾ താനെ വന്നു വീണും പിന്നീട് അത് അഴിച്ചുമാണ് ഈ പട കാസർഗോട്ടെത്തുന്നത്. അവിടെ വച്ച് ഹരീഷ് കണാരൻ കൂടി ഇവർക്കൊപ്പം ചേർന്നതോടെ ചിരി നോണ്‍സ്റ്റോപ്പായി ബിഗ് സ്ക്രീനിൽ പെയ്തിറങ്ങി. ഒരുപാട് യാത്രകൾ പലരും കണ്ടിട്ടുണ്ടാവും, എന്നാൽ ഇത്തരത്തിലൊരു യാത്ര ഇത് ആദ്യമായിരിക്കും. ഓരോ രംഗങ്ങൾക്കും അകന്പടിയായി പ്രശാന്ത് പിള്ളൈ ഒരുക്കിയ പശ്ചാത്തല സംഗീതം കട്ടയ്ക്ക് കൂടെ നിന്നപ്പോൾ ചിരി പൊട്ടിച്ചിരിയായി മാറിയത് പെട്ടെന്നായിരുന്നു.



കൈയടി നേടാൻ മാത്രമുള്ള കാമറ ചലിപ്പിക്കലാണ് സതീഷ് കുറുപ്പ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്. എറണാകുളത്തും പിന്നീട് ഇവർ അകപ്പെടുന്ന ഓരോ ഇടങ്ങളിലും രഘുവിനെയും കൂട്ടരേയും സഹായിക്കാനെത്തിയവരും പ്രേക്ഷകരെ ആവശ്യത്തിലേറെ ചിരിപ്പിച്ചു. വളരെ കുറച്ച് രംഗങ്ങളെ ഉള്ളുവെങ്കിലും ലിജോ ജോസ് പെല്ലിശേരി വേറെ ലെവൽ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. മൊത്തത്തിൽ ചിരി പാക്കേജാണ് പടയോട്ടം. അതുകൊണ്ട് തന്നെ സീരിയസ് പടം കാണാൻ ഉദ്ദേശിക്കുന്നവർ പോലും ഇതുവഴി പോയാൽ മതിമറന്ന് ചിരിച്ചുപോകും.

(ചിരിയാണ്... സർവത്ര ചിരി)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.