Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഖൽബിൽ കയറണ ഇബിലീസ്
മുന്നറിയിപ്പ്: ഇബിലീസ് നിങ്ങളെ കൊണ്ടുപോകുക ഒരു പ്രത്യേക ലോകത്തേക്കാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ നഷ്ടം നിങ്ങൾക്ക് മാത്രമായിരിക്കും. സിനിമയെ സിനിമയായി കണ്ട് അവിടെ തന്നെ ഉപേക്ഷിച്ച് പോരുക.

പുതുലോകം, പുതുപരീക്ഷണം, ആവിഷ്കാരവും പുതിയത്... വി.എസ്. രോഹിതിന്‍റെ "ഇബിലീസ്' ഈ വഴികളിലൂടെയെല്ലാമാണ് യാത്ര ചെയ്യുന്നത്. ബലംപിടിക്കാതെ മനസിനെ അതിന്‍റെ വഴിക്കു വിട്ട് വൈശാഖനൊപ്പം (ആസിഫ് അലി) രണ്ടു ലോകങ്ങളും ചുറ്റിക്കറങ്ങി വരുന്പോൾ ഒന്നു മരിക്കാൻ തോന്നുക സ്വഭാവികം.

അത്രമേൽ സന്തോഷകരമായ അന്തരീക്ഷമാണ് സംവിധായകൻ സ്വർഗലോകത്ത് ഒരുക്കിവച്ചിരിക്കുന്നത്. ഇതുവരെ കേട്ട കഥകളും കണ്ടിട്ടുള്ള സിനിമാക്കഥകളുമെല്ലാം ഇബിലീസിനു മുന്നിൽ വഴിമാറിക്കൊടുക്കും. പലരും ആഗ്രഹിക്കുന്നതിനും ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് ഇബിലീസിന്‍റെ ലോകം പടർന്നു പന്തലിച്ച് കിടക്കുകയാണ്.



മരണമാണ് ഇവിടുത്തെ താരം. മരണവീട് ചിരിയുടെ ലോകമായി നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുമോ...? മരണവീടെന്നാൽ ശോകമൂകമായ അന്തരീക്ഷം... ഈ ഒരു അവസ്ഥയെയാണ് സംവിധായകൻ ഇവിടെ പൊളിച്ചെഴുതിയിരിക്കുന്നത്. ആ പൊളിച്ചെഴുത്തിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്‍റെ കൈയടികൾ തീയറ്ററിനുള്ളിൽ കേൾക്കാമായിരുന്നു. അതേ, ഇബിലീസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത് ഒരു മായാലോകത്തേക്കാണ്. ആ കാഴ്ചകൾ നിങ്ങളുടെയുള്ളിലെ വ്യാകുലതകളെ അകറ്റിയാൽ ഒന്നുറപ്പിക്കുക, ഇബിലീസ് ഖൽബിൽ കയറിക്കൂടിയിട്ടുണ്ട്.



ലോജിക്ക് തപ്പി കയറേണ്ട

സാങ്കൽപ്പിക ഗ്രാമത്തിലെ രസകരമായ ജീവിത രീതികളെ പരിചയപ്പെടുത്തുകയാണ് സംവിധായകൻ ഇബിലീസിലൂടെ. ക്ലീഷേ എന്നു പറയുന്ന സംഗതിയെ എവിടേക്കോ ആട്ടിപ്പായിച്ചപ്പോൾ തന്നെ മൊത്തത്തിൽ ഒരു പുതുമ ചിത്രത്തെ വലയം ചെയ്തു. വസ്ത്രധാരണത്തിൽ പോലും ഇതൊരു പ്രത്യേക ലോകമാണെന്ന് വരുത്തിത്തീർക്കുന്നതിൽ ഇബിലീസിന്‍റെ അണിയറ പ്രവർത്തകർ വിജയിച്ചു.

ആർക്കും എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാവുന്ന ആ ഗ്രാമത്തിൽ, ഒരു യുവാവിന് യുവതിയോട് പ്രണയം തോന്നി. വൈശാഖൻ ഫിദയെ (മഡോണ) പ്രണയിച്ചു തുടങ്ങുന്നതോടെയാണ് രസകരമായ മുഹൂർത്തങ്ങൾ ചിത്രത്തിലേക്ക് എത്തിത്തുടങ്ങുന്നത്. ലോജിക്ക് തപ്പി പോകുന്ന പ്രേക്ഷകരെ പോലും പിടിച്ചിരുത്താൻ പാകത്തിനാണ് രോഹിത് ഇബിലീസ് ഒരുക്കിയിരിക്കുന്നത്. പിന്നെ ലോജിക്ക് വേണമെന്ന് അത്ര നിർബന്ധ ബുദ്ധിയുളളവർ ഇബിലീസിന്‍റെ വഴിയേ പോകാതിരിക്കുന്നതാവും നല്ലത്.



വലിച്ചുനീട്ടൽ ഇല്ലേയില്ല...

"അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ' എന്ന തന്‍റെ കന്നി ചിത്രത്തിന് ദൈർഘ്യം കൂടുതലായിരുന്നുവെന്ന പരാതി രോഹിത് ഇബിലീസിൽ പരിഹരിക്കുന്നുണ്ട്. രണ്ടു മണിക്കൂറിനുള്ളിൽ ഒട്ടും ബോറടിയില്ലാത്ത ലോകത്തിലേക്ക് കൊണ്ടുപോയി കക്ഷി പ്രേക്ഷകരെ തിരിച്ചിറക്കി വിടുന്നുണ്ട്.

മരണത്തെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ പറ്റുമോ. മരണവീട് കാണുന്പോൾ പ്രേക്ഷകർ പോലും ചിരിച്ചുപോകുന്നൊരു അവസ്ഥ. ആദ്യപകുതി പലഹാരങ്ങൾക്കും മരണങ്ങൾക്കും പിന്നെ വൈശാഖന്‍റെ പ്രണയം അറിയിക്കൽ സംഗതിയുമായി മുന്നോട്ടുപോകുന്പോൾ ടപ്പേന്നൊരു ട്വിസ്റ്റ് പ്രത്യക്ഷപ്പെടും. അതോടെ സംഗതി ആകെ മാറിമറിയുകയാണ്.



ഇതെന്തൊരു ലോകം...

രണ്ടാം പകുതിയിൽ പ്രേക്ഷകരെ രണ്ടു ലോകത്തേക്കും ഒരുമിച്ച് സംവിധായകൻ കയറ്റിവിടും. എന്നിട്ട് ഇതിൽ ഏതാണ് നല്ലതെന്ന് തെരഞ്ഞെടുക്കാൻ പറയും. കണ്ണുമടച്ച് പ്രേക്ഷകർ തെരഞ്ഞെടുക്കുക രണ്ടാമതായി കാണുന്ന ലോകത്തെ ആയിരിക്കും. സർക്കീട്ട് മുത്തശനായി എത്തി ലാൽ അസാമാന്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. പുള്ളിയുടെ ലുക്കും വേഷവിധാനങ്ങളും പിന്നെ ഒഴുക്കുള്ള അഭിനയവുമെല്ലാം ഇബിലീസിന്‍റെ ഹൈലൈറ്റാണ്. ജിന്നുമായുള്ള സംവാദവും സഹവാസവും അവതരിപ്പിക്കാൻ സിദ്ദിഖ് കാട്ടിയ സാമർഥ്യം ആരെയും ചിരിപ്പിക്കും.

ചിത്രം ഫാന്‍റസിയാണെന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാൻ അഖിൽ ജോർജിന്‍റെ കാമറക്കണ്ണുകൾ നന്നേ പണിയെടുത്തിട്ടുണ്ട്. കളർഫുൾ ഫ്രെയിമുകളും മനംമയക്കുന്ന കാഴ്ചകളും ഇബിലീസിന്‍റെ അത്ഭുത ലോകത്ത് നിറഞ്ഞുനിന്നപ്പോൾ പ്രേക്ഷകർക്ക് ആ ലോകത്തു നിന്ന് ഇറങ്ങി വരാൻ തോന്നിയതേയില്ല.



എന്നാലും ഇങ്ങനെയൊരു കഥ...

ആസിഫ് അലി കഥാപാത്രമായി ചുമ്മാ നിന്നുകൊടുക്കുകയാണ്. അഭിനയിക്കുകയാണെന്ന തോന്നലിനപ്പുറത്ത് കക്ഷി ആ കഥാപാത്രമായി മാറുകയായിരുന്നു. എന്തു സംഭവിച്ചാലും ഒരു കൂസലുമില്ലാത്ത നാട്ടുകാരുടെ പെരുമാറ്റംതന്നെ അന്പരിപ്പിക്കും. മഡോണയാകട്ടെ അധിക സംഭാഷണങ്ങളൊന്നും ഇല്ലാതെയാണ് പ്രേക്ഷകരുടെ മനസിൽ കയറിപ്പറ്റിയത്. കഥയുടെ വേഗം കൂട്ടുകയും കുറയ്ക്കുകയും ചെയ്തത് പശ്ചാത്തലത്തിൽ ഒഴുകിയ സംഗീതമാണ്.

ഇതിനെല്ലാം അപ്പുറത്ത് ഈ കഥ ഇന്നത്തെ സമൂഹത്തെ ഒരുപാട് ചിന്തിപ്പിക്കും എന്നുറപ്പാണ്. സംഗതി ഫാന്‍റസിയാണെങ്കിലും പലരും പോകാൻ മടിക്കുന്ന ആ ലോകത്തെ ഇത്ര സുന്ദരമായി കാണിച്ച് തന്ന് അങ്ങോട്ടേക്കുള്ള ടിക്കറ്റ് കിട്ടിയാൽ കൊള്ളാമെന്ന് പ്രേക്ഷകരെ കൊണ്ട് ചിന്തിപ്പിക്കാൻ ഇബിലീസിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.

(ഇതൊരു വല്ലാത്ത പണിയാണ് പഹയാ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.