Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കരയിപ്പിക്കും സിങ്കം
സിങ്കത്തെ കാണുന്പോൾ, ആ പേര് കേൾക്കുന്പോൾ അടിമുടി കോരിത്തരിക്കണം. എന്നാൽ കാർത്തി കരഞ്ഞും കോമഡി കാട്ടിയും ആ പേരിന്‍റെ വില കളഞ്ഞുകുളിച്ചു. ചേട്ടൻ സിങ്കം 1,2,3... ആയി എത്തി പ്രേക്ഷകരെ അന്പരിപ്പിക്കുമെങ്കിൽ തനിക്കും അതിനൊക്കെ സാധിക്കുമെന്നു കാണിച്ചു തരാൻ കാർത്തി തീരുമാനിച്ചെങ്കിൽ അതിനെ തെറ്റു പറയാൻ പറ്റില്ല. കാരണം ആക്ഷൻ സിനിമകൾ തനിക്കും വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ച കക്ഷിയാണ് കാർത്തി.

കടൈക്കുട്ടി സിങ്കത്തിൽ ഗുണൈ സിങ്കമായി എത്തി ഇടയ്ക്കിടെ മീശപിരിച്ച് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള ശ്രമമെല്ലാം കാർത്തി നടത്തുന്നുണ്ട്. നാടിന്‍റെ രോമാഞ്ചമായ ഗുണൈസിങ്കം അടിക്കും ഇടിക്കും പിന്നെ കുടുംബത്തിന്‍റെ ഉയർച്ചയ്ക്കായി എന്തും ചെയ്യും. ഇമ്മാതിരി ക്ലീഷേകൾ എത്രയോ തവണ കണ്ടതാണ് കാർത്തി. ചുമ്മാ ഒന്ന് ഇടിക്കുന്പോൾ 10 പേർ തെറിച്ചു പോകുകയും കുടുംബത്തിനായി വാ തോരാതെ കരയുകയും ചെയ്യുന്ന കഥാപാത്രമായി കാർത്തി ചിത്രത്തിൽ നിറഞ്ഞു നിൽക്കുകയാണ്. കണ്ണീർ സീരിയലുകളെ തോൽപ്പിക്കും വിധത്തിലാണ് കടൈക്കുട്ടി സിങ്കത്തെ സംവിധായകൻ പാണ്ടിരാജ് ഒരുക്കിയെടുത്തിരിക്കുന്നത്.



എന്താ ഒരു അഭിനയം

സത്യരാജും കാർത്തിയും കൂടി അച്ഛൻ-മകൻ ബന്ധത്തിന്‍റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് കാണിച്ചുതരുകയാണ് ചിത്രത്തിൽ ഉടനീളം. പ്രശ്നം എന്തെന്നാൽ നിറഞ്ഞൊഴുകുന്ന സ്നേഹം കാട്ടിത്തരാൻ അമിതാഭിനയമെന്ന മാർഗമാണ് രണ്ടുപേരും സ്വീകരിച്ചിരിക്കുന്നതെന്ന് മാത്രം. കുടുംബാന്തരീക്ഷത്തിന്‍റെ ചുറ്റുപാടിലേക്കാണ് സംവിധായകൻ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. കർഷകനായ മാമ്മനെ (ഗുണൈ സിങ്കം) സ്നേഹിക്കാൻ മത്സരിക്കുന്ന രണ്ടുപേർ ആ കുടുംബത്തിലുണ്ട്. അവരെ മുന്നിൽ നിർത്തിയാണ് സംവിധായകൻ ചിത്രത്തിന്‍റെ മർമ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.‌‌

സ്നേഹം ഇടമുറിയാതെ ഒഴുകുന്പോൾ കരച്ചിൽ എവിടെയോ പതുങ്ങി ഇരിപ്പുണ്ടെന്ന സൂചന പ്രേക്ഷകർക്ക് തുടക്കത്തിലേ തോന്നിത്തുടങ്ങും. കാരണം ഒന്നല്ല, രണ്ടുപേരെയാണ് നായകനെ പ്രേമിക്കാനായി സംവിധായകൻ ഏൽപ്പിച്ചത്. അർഥന ബിനുവും പ്രിയ ഭവാനി ശങ്കറുമാണ് നായകനെ പ്രേമിക്കാൻ ചുമതലയുള്ള രണ്ട് പെണ്‍തരികൾ.



തെറ്റ് കണ്ടാൽ നായകൻ ഇടിക്കും

എല്ലാ നായകന്മാരും ഇങ്ങനാണ്. തെറ്റ് കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കും. അതൊരു ഒന്നൊന്നര ഇടിയായിരിക്കും. കടൈക്കുട്ടി സിങ്കവും ആ പതിവിന് മാറ്റം വരുത്തിയിട്ടില്ല. കാർത്തി ഇടിച്ച് നിലംപരിശാക്കുകയാണ് വില്ലന്മാരെയെല്ലാം. കൃഷിയിലൂടെ കുതിച്ചുയരുന്ന നായകൻ കൃഷി എന്നത് സ്റ്റാറ്റസ് കുറവുള്ള തൊഴിൽ മേഖലയല്ലായെന്ന് കാരണങ്ങൾ നിരത്തി വാദിക്കുകയാണ്.

പതിവുപോലെ നായകൻ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയാണ്. എവിടെ അക്രമം നടന്നോ അവിടേക്ക് നായകന്‍റെ കിടിലൻ എൻട്രി ഉണ്ടാവും. ആ നായകന്‍റെ മനസിലേക്ക് ഒരു പെണ്‍കുട്ടി വന്നു കയറുന്നതോടെയാണ് സിനിമയിൽ ശരിക്കും പ്രേമം ജനിക്കുന്നത്. പിന്നെ റൊമാൻസ് കവിഞ്ഞൊഴുകി നായകൻ തനി പൈങ്കിളിയായി മാറുകയാണ്.



കണ്ണിലുണ്ണി പെട്ടെന്ന് സെൽഫിഷ് ഉണ്ണിയായി

നായകന് പ്രേമം ജനിക്കുന്നതോടെ കുടുംബത്തിൽ പിന്നെ മെലോഡ്രാമയാണ്. ഒരു വഴിക്ക് പ്രണയം കൊടുന്പിരി കൊള്ളുന്പോൾ മറുവഴിക്ക് കുടുംബവഴക്ക് തലപൊക്കാൻ തുടങ്ങും. ഈ പ്രശ്നം പരിഹരിക്കാനുള്ള ഓട്ടത്തിനിടയിൽ അടിക്കാനും ഇടിക്കാനുമെല്ലാം നായകൻ മറക്കും. ഫുൾ ടൈം ഓട്ടമാണ്. കുടുംബക്കാർക്കിടയിലെ കണ്ണിലുണ്ണി പെട്ടെന്ന് സെൽഫിഷ് ഉണ്ണിയായി മാറുന്ന കാഴ്ച സഹിക്കാൻ പറ്റില്ല.

സത്യരാജ് നായകന്‍റെ അച്ഛനായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. രണ്ടാം പകുതിയിൽ കുടുംബപ്രശ്നം പരിഹരിക്കാൻ ഓട്ടത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ സംവിധായകൻ തീരുമാനിക്കുന്നതോടെ ചിത്രം കണ്ണീർ സീരിയലായി അധഃപതിക്കുകയായിരുന്നു.



ഇങ്ങനെയുമുണ്ടോ വില്ലൻ

തുടക്കത്തിലേ ഒരാളെ കാട്ടിത്തന്ന് ഇവനാണ് വില്ലനെന്ന് പ്രേക്ഷകരെ ധരിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. പിന്നീട് അങ്ങോട്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് പുള്ളിക്കാരൻ ആവശ്യത്തിലേറെ വെറുപ്പിക്കുന്നുണ്ട്. ഒടുവിൽ പിന്നെ നായകന് വില്ലനെ തോൽപ്പിക്കണമല്ലോ. അതിനായി കക്ഷി ഒരുലോഡ് മാസ് ഇടിയും വാങ്ങിച്ചുകൂട്ടുന്നുണ്ട്.

കളർഫുൾ ഫ്രെയിമുകളാൽ വേൽരാജ് ചിത്രത്തെ സന്പന്നമാക്കിയപ്പോൾ ഡി. ഇമാന്‍റെ സംഗീതം കടൈക്കുട്ടി സിങ്കത്തെ പ്രണയാർദ്രമാക്കി മാറ്റി. പക്ഷേ, ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് കാര്യം ഉണ്ടായില്ല. കുടുംബപ്രേക്ഷകരെ ലക്ഷ്യംവച്ച് മെലോഡ്രാമ കുത്തിനിറച്ച് അടിമുടി നശിപ്പിച്ചു. കരയാൻ മുട്ടിനിൽക്കുന്നവർക്ക് ധൈര്യമായി കടൈക്കുട്ടി സിങ്കം കാണാൻ ടിക്കറ്റെടുക്കാം.

(ഇങ്ങനെ കരയിപ്പിക്കല്ലേ പൊന്നേ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.