Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പെട്ടിലാമ്പട്ട്ര.. സംഗതി ഉഷാറാണ്..!
മുണ്ടു മടക്കികുത്തലിന് പുതിയ സ്റ്റൈൽ പരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടോ...? എങ്കിൽ "പെട്ടിലാന്പട്ട്ര' നിങ്ങൾ തീർച്ചയായും കണ്ടിരിക്കണം. യുവതാരം ലെനിൻ സൈമണ്‍ കിടുവായി എത്തിയാണ് ചിത്രത്തിൽ ന്യൂജൻ മുണ്ടുമടക്കി കുത്തൽ പരീക്ഷിച്ചിരിക്കുന്നത്. കാത്തപ്പനായി സൻമയാ നന്ദനും സ്വാമിയായി റോണിരാജും പ്രഗിണിയായി ജെൻസണ്‍ ജോസും കിടുവിനൊപ്പം എത്തിയപ്പോൾ സംഗതി ഉഷാറായി.

നാട്ടിൻപുറത്തെ ലീലാവിലാസങ്ങളാണ് സംവിധായകൻ ശ്യാം ലെനിൻ പെട്ടിലാന്പട്ട്രയിൽ ചിത്രീകരിച്ചിരിക്കുന്നത്. നാട്ടിൻപുറത്തെ കാഴ്ചകൾ ഇടയ്ക്കിടെ സിനിമ കഥകളായി തലപൊക്കാറുണ്ട്. അക്കൂട്ടത്തിലേക്കാണ് ഈ ചിത്രവും ചെക്കേറുന്നത്. കോമഡിക്കായുള്ള കോമഡികൾ പൊതുവേ ഇത്തരം ചിത്രങ്ങളിലെ കല്ലുകടികളായി അവശേഷിക്കാറാണ് പതിവ്. എന്നാൽ പെട്ടിലാന്പട്ട്രയിൽ അത്തരം ഹാസ്യ രംഗങ്ങൾ ഒഴിവാക്കാൻ സംവിധായകൻ നന്നായി പരിശ്രമിച്ചിട്ടുണ്ട്.



പെയിന്‍റിംഗ് പണിയുമായി കഴിയുന്ന ഒരുകൂട്ടം ആൾക്കാരെയാണ് ചിത്രത്തിൽ സംവിധായകൻ പരിചയപ്പെടുത്തുന്നത്. അന്നന്നത്തെ സന്പാദ്യം കൊണ്ട് തരക്കേടില്ലാതെ ജീവിച്ചു പോകുന്ന അവരുടെ ജീവിത രീതികൾ ഹാസ്യം കലർത്തി കാട്ടിത്തരുകയാണ് ചിത്രത്തിൽ. എന്തോന്നാടാ ഈ പെട്ടിലാന്പട്ട്ര എന്നു ചോദിച്ചാൽ ഇന്ന് നിരത്തിൽ കാണുന്ന ’പെട്ടി ഓട്ടോ’യാണ് സംഗതിയെന്ന് പറയേണ്ടി വരും. ആ വണ്ടിയെ പണ്ടുള്ളവർ വിളിച്ചിരുന്ന പേരാണ് പെട്ടിലാന്പട്ട്ര. ഈ വണ്ടിക്ക് ചിത്രത്തിൽ കൃത്യമായ സ്ഥാനമുണ്ട്.

എന്തോ വലിയൊരു സംഗതി ഒളിഞ്ഞിരിപ്പുണ്ടെന്ന് സൂചന നൽകിയാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് പതിയെ നാട്ടിൻപുറത്തെ ദൈനംദിന ജീവിത രീതികൾ കാട്ടിക്കൊണ്ട് കഥ മുന്നോട്ട് പോകുകയാണ്. കിടുവായി എത്തിയ ലെനിൻ സൈമണിന്‍റെ കലിപ്പ് സ്വഭാവമാണ് ചിത്രത്തിലേക്ക് ആക്ഷൻ രംഗങ്ങളെ വിളിച്ചു വരുത്തുന്നത്. മടുപ്പുണ്ടാകാത്ത അഭിനയ പ്രകടനംകൊണ്ട് യുവതാരങ്ങൾ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്പോൾ മുന്പിൽ തെളിയുന്ന ഓരോ രംഗങ്ങളും ബോറടിക്കാതെ തന്നെ കണ്ടിരിക്കാം. ഇവരുടെ ഇടയിലേക്ക് പെട്ടിലാന്പട്ട്ര എത്തുന്നതോടെയാണ് കഥയുടെ വേഗം കൂടുന്നത്.



പെയിന്‍റിംഗ് പണി നിർത്തി ബിസിനസ് ആരംഭിക്കുന്നതോടെയാണ് ഇവരുടെ ജീവിതം പച്ചപിടിച്ച് തുടങ്ങുന്നത്. എടുത്തുചാട്ടങ്ങൾ കൊണ്ടുണ്ടാക്കുന്ന ചില അക്കിടികൾ നാൽവർ സംഘത്തെ വലിയൊരു കുരുക്കിലേക്ക് തള്ളിയിടുന്നതോടെ ചിത്രം സീരിയസ് മൂഡിലേക്ക് കടക്കുകയാണ്.

ആദ്യ പകുതി കോമഡി ട്രാക്കിലാണ് ഓടുന്നതെങ്കിൽ രണ്ടാം പകുതി ചിത്രം അടിമുടി മാറുകയാണ്. സ്ത്രീകൾ നിരവധി പേർ ചിത്രത്തിലുണ്ടെങ്കിലും ഒരാൾക്കു പോലും വേണ്ടത്ര പ്രാധാന്യം നൽകാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. ഇന്ദ്രൻസും ഇർഷാദും സീനിയർ താരങ്ങളായി എത്തി പുതുമുഖങ്ങൾ നിരനിരയായി എത്തുന്ന ചിത്രത്തിന് താങ്ങും തണലുമാകുന്നുണ്ട്.



കഥയിൽ ഒളിഞ്ഞിരിക്കുന്ന ട്വിസ്റ്റുകളാണ് പെട്ടിലാന്പട്ട്രയെ വേറെ ലെവലിലേക്ക് എത്തിക്കുന്നത്. അടിയും ഇടിയും പിന്നെ വെട്ടും കുത്തുമെല്ലാം കടന്നുവരുന്ന രണ്ടാം പകുതിയെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നത് ഈ ട്വിസ്റ്റുകളാണ്. നാട്ടിൻപുറത്തുകാരുടെ ചിന്താഗതികളും മാറിത്തുടങ്ങിയിരിക്കുന്നുവെന്ന് സംവിധായകൻ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്.

മദ്യപാന രംഗങ്ങളും പിന്നെ ദ്വയാർഥ ഹാസ്യങ്ങളും ആവോളം ചിത്രത്തിലുണ്ട്. അതൊക്കെ ഇത്തിരി കുറച്ചിരുന്നുവെങ്കിൽ ചിത്രം കുറച്ചുകൂടി ആസ്വാദ്യകരമാകുമായിരുന്നു. മധു മാടശേരിയാണ് നാട്ടിൻപുറത്തെ കാഴ്ചകളെ കണ്ണിന് കുളിർമ നൽകും വിധം ഒപ്പിയെടുത്തിരിക്കുന്നത്. ആ കാഴ്ചകൾ അത്രയും ചിത്രത്തിന്‍റെ നല്ലൊഴുക്കിന് വഴിയൊരുക്കുകയും ചെയ്തു.

പണത്തിന് പിന്നാലെയുള്ള ഓട്ടമല്ല മനസമാധാനമാണ് വലുതെന്നാണ് സംവിധായകൻ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഇതിനുമുന്പും പല സംവിധായകരും പറഞ്ഞുവെച്ച ഈ വിഷയത്തെ ഒന്നും കൂടി തേച്ച് മിനുക്കിയെടുത്തിരിക്കുകയാണ് പെട്ടിലാന്പട്ട്രയിൽ സംവിധായകൻ ശ്യാം ലെനിൻ. നേരംപോക്കിനായി കണ്ടിരിക്കാം ഈ നാട്ടിൻപുറം കാഴ്ചകൾ ഒട്ടും ബോറടിയില്ലാതെ.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.