Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഭയം നിറയ്ക്കുന്ന മെർക്കുറി.!
ഇന്ത്യൻ സിനിമാചരിത്രത്തിൽ ആദ്യമായി ഒരു നിശബ്ദ ത്രില്ലർ ഇറങ്ങിയിരിക്കുന്നു. പേര് മെർക്കുറി, സംവിധാനം കാർത്തിക്ക് സുബ്ബരാജ്. ത്രില്ലുണ്ടോ...? ഉണ്ട്. പേടിക്കുമോ...? കുറച്ചൊക്കെ. ബോറടിക്കുമോ...? ഇല്ല. ഇങ്ങനെ നിരവധി അനവധി ചോദ്യങ്ങൾ ഈ സിനിമയെ ചുറ്റിപ്പറ്റിയുണ്ടാകും. ആ ചോദ്യങ്ങളെല്ലാം മനസിൽ തന്നെ കിടന്നോട്ടെ. ഒന്നുറപ്പാണ്, ഈ ചിത്രം കണ്ടിറങ്ങുന്പോൾ കാഴ്ചയുടെയും കേൾവി ശക്തിയുടെയും സംസാരശേഷിയുടെയും വില എത്രത്തോളമാണെന്ന് അതുള്ളവർക്ക് മനസിലാകും.

ആരും സംസാരിക്കാത്ത ചിത്രത്തിൽ നിന്നും ഇതൊക്കെ എങ്ങനെയെന്നല്ലേ. അതാണ് സംവിധായകന്‍റെ മിടുക്ക്. മെർക്കുറി പ്രദർശിപ്പിക്കാൻ കേരളത്തിൽ കിട്ടിയ തീയറ്ററുകളുടെ എണ്ണം നോക്കിയാൽ ഒന്നു മനസിലാകും, ഈ പരീക്ഷണത്തിനൊന്നും ഇവിടെ വലിയ സ്ഥാനമില്ലായെന്ന്. പക്ഷേ, ഈ പരീക്ഷണം കാണേണ്ടത് തന്നെയാണ്. ഒരുവാക്ക് ഉരിയാടാതെ എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് മെർക്കുറി. ഇതൊരു നല്ല തുടക്കമാകട്ടെ. ഇത്തരം പരീക്ഷണങ്ങൾ ഇനിയുമുണ്ടാകാനുള്ള ഒരു വഴി കാർത്തിക് സുബ്ബരാജ് തുറന്നിട്ടുണ്ട്.



മിണ്ടാനും കേൾക്കാനും വയ്യാത്ത അഞ്ചംഗ സംഘത്തെ മുന്നിലേക്ക് ഇട്ടുതന്ന് ഒരു ഞാണിേന്മേൽ കളിയാണ് സംവിധായകൻ കളിക്കുന്നത്. ഒരു ബംഗ്ലാവിനുള്ളിൽ നിന്നുള്ള തുടക്കം കാണുന്പോൾ തന്നെ ഇതൊരു പ്രേത കഥയെന്ന് ഉറപ്പിക്കും. കാരണം, ബംഗ്ലാവും പിന്നെ പശ്ചാത്തല സംഗീതം കൊണ്ടുള്ള വിരുതുമെല്ലാമാണല്ലോ പ്രേത കഥകളിലെ പ്രധാന ആകർഷണങ്ങൾ.

പക്ഷേ, സംവിധായകൻ പറ്റിച്ചു. ആ ബംഗ്ലാവിൽ പ്രേതം ഇല്ലായിരുന്നു. നാല് ആണുങ്ങളും ഒരു പെണ്ണും (സാനന്ത് റെഡ്ഡി, ദീപക് പരമേശ്, ശശാങ്ക പുരുഷോത്തം, അനീഷ് പത്മനാഭൻ, ഇന്ദുജ) ഇവരുടെ ഒത്തുചേരലും സൗഹൃദം പങ്കിടലുമെല്ലാം കാട്ടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ഒരു കാർ യാത്രയും അതിനെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥയും ഇടയ്ക്കിടെ പ്രേക്ഷകരെ അന്പരിപ്പിക്കുന്നുണ്ട്. സൗഹൃദങ്ങൾക്കിടയിൽ പൊട്ടിമുളയ്ക്കുന്ന കുസൃതിത്തരങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടി വരുന്നിടത്താണ് കഥ പതിയെ ത്രില്ലിംഗ് മൂഡിലേക്ക് എത്തുന്നത്. ആ യാത്രയിൽ പറ്റിയ കൈയബദ്ധം അവരെ കൊണ്ടെത്തിക്കുന്നത് ഒരു അഴിയാക്കുരുക്കിലേക്കാണ്. പശ്ചാത്തല സംഗീതത്തിന്‍റെയും കാമറ ടെക്നിക്കുകളുടെയും പിൻബലത്തിൽ ചിത്രം പതിയെ ഹൊറർ മൂഡിലേക്ക് വഴിമാറുന്നതോടെ കണ്ണുകൾക്ക് വിശ്രമമില്ലാതെയാകും.



ബംഗ്ലാവിൽ നിന്നു മെർക്കുറി ഫാക്ടറിയിലേക്ക് കഥാപാത്രങ്ങളെ സംവിധായകൻ കൊണ്ടെത്തിക്കുന്നതോടെ ചിത്രം കൂടുതൽ ത്രില്ലിംഗ് ആകും. പയ്യന്മാരും പ്രഭുദേവയും തമ്മിലുള്ള സാറ്റ് കളി കാഴ്ചക്കാരുടെ ഹരം കൂട്ടുന്നതിനിടയിൽ ഫാക്ടറിയിൽ നിന്നു പുറത്തുകടക്കാനുള്ള വഴികൾ ഓരോന്നായി പതിയെ അടഞ്ഞുതുടങ്ങും. പ്രേക്ഷകരേയും പയ്യന്മാരേയുമെല്ലാം മെർക്കുറി ഫാക്ടറിയിൽ സംവിധായകൻ അടച്ചിടുന്നതോടെ ശബ്ദമിശ്രണം കൊണ്ടുള്ള വിരുന്നിന്‍റെ ആക്കം കൂടിക്കൂടി വരും. പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും കഥാപാത്രങ്ങൾക്കായി സംസാരിക്കുന്പോൾ മുന്നിൽ തെളിയുന്ന കാഴ്ചകൾ ഒരുപാട് കാര്യങ്ങൾ പ്രേക്ഷകരോട് സംവദിക്കും.

പ്രഭുദേവയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. അതിനൊത്ത് യുവതാരങ്ങൾ കൂടി മികവുറ്റ പ്രകടനം നടത്തിയപ്പോൾ സംഭവം ജോറായി. കുറ്റങ്ങൾ കണ്ടെത്തുക എന്നതിനപ്പുറത്ത് ഈ ഒരു ശ്രമത്തിനാണ് കൈയടി കൊടുക്കേണ്ടത്. സാങ്കേതികവിദ്യയുടെ സാധ്യതകളെ വേണ്ടുവോളം ഉപയോഗപ്പെടുത്തിയ സംവിധായകൻ അഭിനന്ദനം അർഹിക്കുന്നുണ്ട്. നായികാനായക സങ്കൽപ്പങ്ങളിൽ നിന്നും വൃതിചലിച്ച് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് കഥ മെനഞ്ഞെടുത്തിരിക്കുന്നത്.

ശബ്ദമിശ്രണത്തിലെ പ്രാഗത്ഭ്യം കൂനൽ രാജും പശ്ചാത്തല സംഗീതത്തിന്‍റെ പവർ സന്തോഷ് നാരായണനും ചിത്രത്തിൽ നന്നായി കാട്ടിത്തരുന്നുണ്ട്. ലൈറ്റിംഗും ഗിമ്മിക്കുകളും കൊണ്ട് ഛായാഗ്രാഹകൻ എസ്.തിരു കഥയ്ക്ക് വേണ്ടുവോളം ജീവൻ നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു മണിക്കൂറും 48 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിനൊടുവിൽ ട്വിസ്റ്റുകൾ ധാരാളം നിങ്ങളെ കാത്തിരിപ്പുണ്ട്. മൗനം വാചാലമാകുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുക്കമാണെങ്കിൽ നിങ്ങൾക്ക് മെർക്കുറി കാണാൻ ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.