Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ചിരിപ്പിക്കും മാർപാപ്പ...!
"തേപ്പ് കഥ' ആണല്ലോ ഇപ്പോഴത്തെ ട്രെൻഡ്. ന്യൂജൻ പിള്ളേരുടെ ഇടയിൽ ഇപ്പോൾ സുലഭമായി കണ്ടുവരാറുള്ള വിവിധതരം തേപ്പുകളെ ഒറ്റ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് നവാഗത സംവിധായകൻ ശ്രീജിത്ത് വിജയൻ കുട്ടനാടൻ മാർപാപ്പയിൽ. ദൃശ്യങ്ങളിൽ പുതുമ ആവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകൻ അരവിന്ദ് മെനക്കെട്ടപ്പോൾ സംവിധായകൻ ഇപ്പോഴത്തെ ഒരു ഒഴുക്കിന് അനുസരിച്ചുള്ള കഥയങ്ങ് തട്ടിക്കൂട്ടി, പിന്നെ അന്നും ഇന്നും എന്നും ചുള്ളനായ ചാക്കോച്ചനെ ഒത്തനടുക്ക് പിടിച്ച് നിർത്തിയതോടെ സംഭവം കളർഫുള്ളായി.

പ്രണയം, തമാശ, അത്യാവശ്യം ചളി.. ഇതെല്ലാം ആവശ്യത്തിന് ചിത്രത്തിലുണ്ട്. മൂന്നിനേയും വേർതിരിച്ച് എടുക്കാൻ പാകത്തിന് ഇഴപിരിഞ്ഞ് കിടക്കുന്നതിനാൽ പ്രേക്ഷകർക്ക് അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് വേണ്ടതിനെ സ്വീകരിച്ച്, വേണ്ടാത്തതിനെ തള്ളിക്കളഞ്ഞ് കുട്ടനാടൻ മാർപാപ്പയെ കണ്ടിരിക്കാവുന്നതാണ്.



സംഭവം പൈങ്കിളിയാണ്...

വള്ളംകളിയെല്ലാം തുടക്കത്തിൽ കാണിച്ചു കൊതിപ്പിച്ച് നേരെ ചെന്നു ചാടുന്നത് ഒരു പൈങ്കിളിക്കഥയിലേക്കാണ്. അതെ, പ്രണയം അന്നും ഇന്നും എന്നും പൈങ്കിളിയാണല്ലോ... അപ്പോൾ പിന്നെ കഥ പൈങ്കിളി ആകുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ജോണ്‍ പോൾ (കുഞ്ചാക്കോ ബോബൻ)ആണ് കഥയിലെ ചോക്ലേറ്റ് ബോയി. പരിശുദ്ധനിൽ പരിശുദ്ധനും ശുദ്ധഹൃദയനുമായ അദ്ദേഹത്തെ നാട്ടുകാർ വിളിക്കുന്നത് കുട്ടനാടൻ മാർപാപ്പയെന്നാണ് (സിനിമയ്ക്ക് ഇങ്ങനെ ഒരു പേര് വരാൻ കാരണം മനസിലായിക്കാണുമല്ലോ അല്ലേ). കാമറാമാനായ ജോണിന്‍റെ മനസലിവുള്ള പ്രണയ കഥയാണ് കുട്ടനാടൻ മാർപാപ്പയിൽ പറയുന്നത്.



പെണ്‍കുട്ടികൾ മാറുന്നില്ല

മിക്ക ചിത്രങ്ങളിലും തേപ്പിന്‍റെ പ്രതീകം പെണ്‍കുട്ടികളായിരിക്കും. ഇവിടെയും അതിന് മാറ്റമൊന്നുമില്ല. നല്ല ഒന്നാന്തരമൊരു തേപ്പ് കഥയാണ് ആദ്യം കാണാൻ കഴിയുക. പെണ്‍കുട്ടികൾ കാമുകനെ ഒഴിവാക്കാൻ ഉപയോഗിക്കുന്ന സ്ഥിരം നന്പറുകൾ ചിത്രത്തിൽ കാണാനാവും. ശാന്തികൃഷ്ണ അമ്മയായി എത്തി ന്യൂജൻ ട്രിക്കുകളെല്ലാം നായകനെ പഠിപ്പിക്കുന്നുണ്ടെങ്കിലും നായകൻ എന്തോ, അതൊക്കെ വഴങ്ങാത്ത മട്ടാണ്. പഞ്ചായത്തുകളിലെ അഴിമതിയെല്ലാം കുത്തിപ്പൊക്കിയാണ് ചിത്രത്തിൽ നർമം വിരിയിച്ചിരിക്കുന്നത്. കുട്ടനാടൻ മാർപാപ്പയ്ക്ക് നായികയായി എത്തുന്നത് അദിതി രവിയാണ്. കളർഫുള്ളായ ഫ്രെയിമുകളിൽ ഭംഗിയുള്ള ചിരിയുമായി അദിതി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.



ധർമജൻ കൊള്ളാം...

കോമഡി ട്രാക്ക് രണ്ടു പകുതിയിൽ ഏറെക്കുറെ ധർമജനാണ് ബാലൻസിംഗ് ചെയ്ത് നിർത്തിയിരിക്കുന്നത്. നായകന്‍റെ കൂട്ടുകാരനായി എത്തി തന്‍റെ വേഷം മികവുറ്റതാക്കാൻ കക്ഷി നന്നേ പരിശ്രമിച്ചിട്ടുണ്ട്. പ്രണയത്തിനൊപ്പം കോമഡി കൂടിയുള്ളതിനാൽ സലിംകുമാറും പിന്നെ ഹരീഷ് കണാരനുമെല്ലാം യഥാവിധ സ്ഥാനങ്ങൾ സംവിധായകൻ ചിത്രത്തിൽ നൽകിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റായി എത്തി ഇന്നസെന്‍റും പ്രതിപക്ഷ നേതാവായി എത്തി ടിനി ടോമും ചിത്രത്തിൽ ഇന്നത്തെ രാഷ്ട്രീയത്തിന്‍റെ നേർചിത്രം എന്താണെന്ന് കാട്ടിത്തരുന്നുണ്ട്.



കളർഫുള്ളായ രണ്ടാം പകുതി

ആദ്യ പകുതിയിലെ നായകൻ രണ്ടാം പകുതിയിൽ അടിമുടി മാറുന്നുണ്ട്. ആ മാറ്റങ്ങളാണ് ചിത്രത്തെ കൂടുതൽ കളർഫുള്ളാക്കുന്നത്. തേപ്പിന്‍റെ കൊടുക്കൽ വാങ്ങലുകളാണ് പിന്നീട് അങ്ങോട്ട് കാണാൻ കഴിയുക. കുട്ടനാട്ടിലെ ദൃശ്യഭംഗിക്കൊപ്പം കേൾക്കാൻ സുഖമുള്ള പാട്ടുകളും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ന്യൂജൻ പരിഷ്കാരിയായി എത്തി രമേഷ് പിഷാരടി തന്നെ ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്തിട്ടുണ്ട്. വളരെ കുറച്ചേ ഉള്ളുവെങ്കിലും സൗബിൻ ഷാഹിർ തന്‍റെ ശൈലിയിലുള്ള മിനുക്കുപണികൾ ആവശ്യത്തിലേറെയിട്ട് പൊലിപ്പിച്ചിട്ടുണ്ട്.

പെണ്ണിന് മാത്രമായി തീറെഴുതി കൊടുത്തിട്ടുള്ള പണിയല്ല തേപ്പെന്ന് സ്ഥാപിച്ചെടുക്കാൻ രണ്ടാം പകുതിയിൽ സംവിധായകൻ നന്നേ പാടുപെടുന്നുണ്ട്. ക്ലൈമാക്സിനോട് അടുക്കുന്പോൾ അഴിഞ്ഞുവീഴുന്ന കഥയിലെ ഉള്ളുകളികൾ ചിത്രത്തെ കൂടുതൽ കളർഫുള്ളാക്കിയപ്പോൾ ലോജിക്കില്ലായ്മ എന്ന സംഗതി ചിരിയിൽ തട്ടി കായലിലേക്ക് കൂപ്പുകുത്തി വീഴുകയായിരുന്നു.

ഒരുവട്ടം കാണാനുള്ള വകയെല്ലാം സംവിധായകൻ ചിത്രത്തിനായി ഒരുക്കിവച്ചിട്ടുണ്ട്. ഓർത്തുവെക്കാനുള്ള രംഗങ്ങളല്ല മറിച്ച്, ചിരിച്ച് ഉല്ലസിക്കാനുള്ള മുഹൂർത്തങ്ങളാണ് കുട്ടനാടൻ മാർപാപ്പയിൽ കാണാൻ കഴിയുക.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.