ഇങ്ങനെയാവണം ഉന്നത ഉദ്യോഗസ്ഥർ
Sunday, June 17, 2018 10:06 AM IST
കീഴ്ജീവനക്കാരെക്കൊണ്ട് അടിമപ്പണിയെടുപ്പിച്ച ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെ, ആത്മാർഥമായ സേവനമനോഭാവത്തിന്‍റെ പേരിൽ കൈയടി നേടി ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ. മണിപ്പൂരിലെ വെള്ളപ്പൊക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദിലീപ് സിംഗ് ഐഎഎസിനാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ ദുരിതാശ്വാസ ക്യാന്പുകളിലെത്തിക്കാൻ നെഞ്ചോളം വെള്ളത്തിൽ ഇറങ്ങിനിന്നു പ്രവർത്തിക്കുന്ന ദിലീപ് സിംഗിന്‍റെ ചിത്രങ്ങൾ വൈറലായതോടെയാണ് ഉദ്യോഗസ്ഥനെ പ്രകീർത്തിച്ചു പലരും രംഗത്തെത്തിയത്. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഉൾപ്പെടെയുള്ള പ്രമുഖർ ഈ ചിത്രം തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു ദിലീപിന് അഭിനന്ദനമറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തനെന്ന മട്ടിൽ വട്ടമേശ യോഗങ്ങൾ വിളിച്ചു ജോലിതീർക്കുന്ന ഉദ്യഗസ്ഥർ ദിലീപിനെ മാതൃകയാകണമെന്നാണു നെറ്റിസൻസിന്‍റെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.