പഞ്ചാബ് സർവകലാശാലയ്ക്ക് തന്‍റെ പുസ്തകങ്ങൾ വാഗ്ദാനംചെയ്ത് മൻമോഹൻ സിംഗ്
Thursday, April 12, 2018 9:34 AM IST
തന്‍റെ സൗമ്യതകൊണ്ട് ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ടെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരു ജ്ഞാനിയാണെന്നതിൽ ആർക്കും എതിരഭിപ്രായമില്ല. സാഹചര്യങ്ങൾക്കനുസരിച്ച് തന്‍റെ അറിവ് അദ്ദേഹം ലോകത്തിന്‍റെ മുന്നിൽ തെളിയിക്കുകയും ചെയ്യുന്നുണ്ട്. വായനയുടെ ശക്തിയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

തന്നെ അറിവിന്‍റെ വിശാലലോകത്തേക്കു നയിച്ച, തന്‍റെ സ്വകാര്യ ശേഖരത്തിൽപ്പെട്ട 3,500 പുസ്തകങ്ങൾ പഞ്ചാബ് സർവകലാശാലയ്ക്ക് അദ്ദേഹം ഇന്നലെ നല്കി. സർവകലാശാല കാന്പസിൽ നടന്ന പ്രഫസർ എസ്.ബി. രങ്ക്നേകാർ അനുസ്മരണ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം പുസ്തകങ്ങൾ സമർപ്പിക്കാൻ സന്നദ്ധതയറിയിച്ചത്.

പുസ്തകങ്ങൾക്കൊപ്പം തന്‍റെ ശേഖരത്തിൽപ്പെട്ട പെയിന്‍റിംഗുകളിൽ ചിലതും മൻമോഹൻ സർവകലാശാലയിലെ വിദ്യാർഥികൾക്കു നല്കും. സർവകലാശാലയിലെ പൂർവവിദ്യാർഥിയായ മൻമോഹൻ സിംഗ് പിന്നീട് ഇവിടുത്തെ സാന്പത്തികശാസ്ത്ര വിഭാഗം മേധാവിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.