ഓഖി ബാധിതരെ സഹായിക്കാൻ പ്രവാസികൾക്ക് എന്ത് ചെയ്യാം
Monday, December 11, 2017 7:49 AM IST
ഷിക്കാഗോ: ''പ്രകൃതി ദുരന്തങ്ങൾ മാധ്യമങ്ങളുടെ തലക്കെട്ടുകൾ കീഴടക്കുന്പോഴും, ഞൊടി നേരത്തേക്കുള്ള ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്പോഴും പുനരധിവാസവും പുന:സ്ഥാപിക്കലും ദീർഘമായി തുടരുന്നു''- സിൽവിയ മാത്യൂസ് ബർവെൽ.

ഓഖി ചുഴലിക്കാറ്റ് നമ്മുടെ കൊച്ചു കേരളത്തിന്‍റെ തീരദേശത്തും, പ്രത്യേകിച്ചു കടലിൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബാംഗങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. കുറച്ചു ദിവസത്തെ ദേശീയ മാധ്യമ ശ്രദ്ധ, പ്രത്യേകിച്ച് രാഷ്ട്രീയ പകപോക്കലുകളിലും കുപ്രചരണങ്ങളിലുമായി മാത്രം ഒതുങ്ങിയതിനു ശേഷം, ദീർഘമായി തുടരുന്ന അനന്തര ഫലങ്ങൾ എന്നും കാണാതെ പോകുന്നു എന്നതാണ് സത്യം.

ഓഖി ദുരന്തം കഴിഞ്ഞ് പുനരധിവാസവാസ പ്രവർത്തനങ്ങളിൽ പ്രവാസികളായ ഒരോ മലയാളികൾക്കും എന്ത്, എവിടെ ചെയ്യാനാകും എന്നത് ഒരു ചോദ്യ ചിഹ്നമാണ്. നോർത്ത് അമേരിക്കയിലുള്ള മലയാളികളെ ഒരുമിച്ചു കൂട്ടി, ദേശീയ തലത്തിൽ ഒരു കോണ്‍ഫറൻസ് കോൾ സംഘടിപ്പിക്കുകയാണ് ഫോമാ.

സമസ്ത മേഖലയിലെ മലയാളികളുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം, കൂട്ടായി എന്തൊക്കെ ചെയ്യാം എന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി 2017 ഡിസംബർ 11 വൈകിട്ട് 8.30ന് (ന്യൂയോർക്ക് സമയം/ഇഎസ്ടി.) ഒരു ദേശീയ കോണ്‍ഫറൻസ് നടത്തുകയാണ് ഫോമാ.

ഡയൽ ചെയ്യേണ്ട നന്പർ 7127757035
ആക്സസ് കോഡ് 910192

കൂടുതൽ വിവരങ്ങൾക്ക് : ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1919 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434.


റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്