Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വന്തം കുഞ്ഞിനെ മറക്കുന്ന ഭ്രമം!
2010 മേയിൽ ദക്ഷിണ കൊറിയയിൽനിന്നു പുറത്തുവന്നൊരു വാർത്ത ലോകത്തെ ഞെട്ടിച്ചു. വീഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്ന അടിമത്തം എത്രത്തോളം ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു ഈ സംഭവം. ഒരു ഓണ്‍ലൈൻ ഗെയിമിൽ ഹരം കയറിയ ദന്പതികൾ ഗെയിം കളിക്കാനുള്ള വ്യഗ്രതയിൽ സ്വന്തം കുഞ്ഞിനെ അവഗണിച്ചതും പരിചരണം കിട്ടാതെ കുഞ്ഞ് മരിച്ചതുമായിരുന്നു ആ ദാരുണസംഭവം. 41 വയസുള്ള ടാക്സി ഡ്രൈവർ കിമ്മും അയാളുടെ 25 വയസുള്ള ഭാര്യയുമായിരുന്നു ഈ സംഭവത്തിൽ പ്രതികൾ. ഗെയിം ഭ്രമം തലയ്ക്കു പിടിച്ചതോടെ കുഞ്ഞിനു സമയത്തു ഭക്ഷണവും മറ്റു പരിചരണവും നൽകാൻ ദന്പതികൾ ശ്രദ്ധിച്ചതേയില്ല. ഒരു കുഞ്ഞിനെ ഏറ്റവും നന്നായി എങ്ങനെ വളർത്താമെന്നും പരിചരിക്കാമെന്നുമുള്ള ഓണ്‍ലൈൻ ഗെയിം (Virtual child) ആയിരുന്നു ഇവർ കളിച്ചുകൊണ്ടിരുന്നതെന്നതാണു വിചിത്രം. ഗെയിം കളിക്കാനായി ഇന്റർനെറ്റ് കഫേയിൽ പോയിരുന്ന ദന്പതികൾ പത്തു മണിക്കൂർ വരെ അവിടെ ചെലവഴിച്ചിരുന്നതായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇവരുടെ യഥാർഥ കുഞ്ഞിനു ദിവസത്തിൽ ഒരു പ്രാവശ്യം മാത്രമായിരുന്നു ബോട്ടിൽ പാൽ നൽകിയിരുന്നത്. തെക്കൻ സീയൂളിലെ തങ്ങളുടെ വീട്ടിൽ രണ്ടു മാസം പിന്നിട്ട പെണ്‍കുഞ്ഞിനെ കിടത്തിയിട്ടായിരുന്നു ഇവർ ഗെയിം കളിക്കാൻ പോയിരുന്നത്. പലപ്പോഴും കുഞ്ഞ് ഭക്ഷണംകിട്ടാതെ കരഞ്ഞ് ഉറങ്ങുകയായിരുന്നുവെന്നു പ്രോസിക്യൂട്ടർ കോടതിയിൽ നൽകിയ സത്യവാങ്മൂലം പറയുന്നു. ഒരു ദിവസം രാത്രി കഫേയിൽനിന്നു മടങ്ങിയെത്തിയ ദന്പതികൾ കാണുന്നതു ജീവനറ്റു കിടക്കുന്ന കുഞ്ഞിനെയാണ്. മനുഷ്യത്വരഹിതമായ സമീപനമെന്നു നിരീക്ഷിച്ച കോടതി ഇരുവർക്കും രണ്ടു വർഷം തടവ് വിധിച്ചു.
2014ലും ദക്ഷിണകൊറിയയിൽ സമാന സംഭവം ആവർത്തിച്ചു. ഇരുപത്തിരണ്ടുകാരനായ പിതാവായിരുന്നു വില്ലൻ. ഭാര്യ ദൂരെയുള്ള ഫാക്ടറിയിൽ ജോലിക്കാരിയായിരുന്നു. കുഞ്ഞിനെ നോക്കാനുള്ള ചുമതല തൊഴിൽരഹിതനായ പിതാവിനായിരുന്നു. എന്നാൽ, ഇയാൾ കുഞ്ഞിനെ ശ്രദ്ധിക്കാതെ വീഡിയോ ഗെയിം കളിക്കാൻ പോയി. കുഞ്ഞു മരിച്ചതോടെ സ്യൂട്ട്കേസിലാക്കി കുഴിച്ചിടാനും ശ്രമം നടത്ത
. തെക്കൻ കൊറിയയിലെ ദിഗു സിറ്റിയിലായിരുന്നു സംഭവം. വീഡിയോ ഗെയിം പ്രശ്നം ദക്ഷിണകൊറിയയിൽ ഇന്നു വലിയ സാമൂഹ്യപ്രശ്നമാണ്. സർക്കാർ ഇതിനെ നിയന്ത്രിക്കാൻ പലവിധത്തിലും ശ്രമിക്കുന്നുണ്ട്.
ചികിത്സാകേന്ദ്രങ്ങൾ
2010ൽ അമേരിക്കയിലെ ഒക്ലഹോമയിൽ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന മൂന്നു വയസുള്ള തങ്ങളുടെ കുഞ്ഞിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം ഗെയിം കളിക്കാൻ വീട്ടിലേക്കു മടങ്ങിയ ദന്പതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർക്ക് എന്ന 48കാരനും എലിസബത്ത് പെസ്റ്റർ എന്ന മുപ്പത്തിമൂന്നുകാരിയുമായിരുന്നു പിടിയിലായത്. വിശദമായ പരിശോധനയിൽ കുഞ്ഞിനു സമയത്തു വേണ്ടത്ര ഭക്ഷണവും പരിചരണവും കിട്ടുന്നില്ലായിരുന്നുവെന്നു കണ്ടെത്തി. കുഞ്ഞിനെ ശ്രദ്ധിക്കാതെ ഇരുവരും വീഡിയോ ഗെയിം (Life-simulation video game) കളിക്കുന്ന തിരക്കിലായിരുന്നത്രേ.
കംപ്യൂട്ടറും ഇന്റർനെറ്റും സർവസാധാരണമായ രാജ്യങ്ങളിലൊക്കത്തന്നെ ഇത്തരം പ്രശ്നങ്ങൾ രൂക്ഷമാണ്. പല വികസിത രാജ്യങ്ങളിലും വിഡിയോ ഗെയിം അടിമകളായി മാറുന്നവരെ മാത്രം ചികിത്സിക്കുന്ന കേന്ദ്രങ്ങൾ പോലും സ്ഥാപിതമായിട്ടുണ്ട്. ബ്രിട്ടനിൽ 2009ൽത്തന്നെ ആദ്യത്തെ വീഡിയോ ഗെയിം അഡിക്ഷൻ ട്രീറ്റ്മെന്റ് സെന്റർ സോമർസെറ്റിലെ വെസ്റ്റണ്‍ സൂപ്പർ മറെയിൽ തുറന്നിരുന്നു.
കംപ്യൂട്ടറും ഇന്റർനെറ്റും അതിവേഗം പ്രചാരം നേടുന്ന ഇന്ത്യയിലും പ്രത്യേകിച്ചു കേരളത്തിലും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്തരം ഭ്രമങ്ങൾ ഒരു സാമൂഹ്യപ്രശ്നമായി വളരാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ കംപ്യൂട്ടറുകളും ഇന്റർനെറ്റുകളും എത്തിയ നാടുകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു നമ്മുടെ രാജ്യത്തും കംപ്യൂട്ടർ ഇന്റർനെറ്റ് ഉപയോഗത്തിൽ കൗമാരക്കാർക്കും യുവതലമുറയ്ക്കും വ്യക്തമായ പരിശീലനവും കാഴ്ചപ്പാടുകളും നൽകേണ്ടതുണ്ട്.
അമിതമായ വീഡിയോ ഗെയിം ആസക്തി വിഷാദരോഗം മുതൽ ഹൃദയസ്തംഭനത്തിൽ വരെ എത്തിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. വീഡിയോ ഗെയിമുകൾക്ക് അടിമയായവരെ പഠനവിധേയമാക്കിയ വിദഗ്ധർ പ്രധാനമായും ആറു തരം പ്രശ്നങ്ങളുടെ ഇരകളായി കുട്ടികൾ മാറുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. അവയെ താഴെ പറയുന്ന രീതിയിൽ തിരിക്കാം.
1. മാനസിക പ്രശ്നങ്ങൾ
വിഷാദം, ആത്മവിശ്വാസമില്ലായ്മ, കടുത്ത മാനസിക സംഘർഷം, സമൂഹവുമായി ഇടപഴകാനുള്ള വിമുഖത തുടങ്ങിയ മാനസിക പ്രശ്നങ്ങൾ ഇവരിൽ വളരുന്നതു കാണാം. വീഡിയോ ഗെയിം ഭ്രമമാണു പ്രശ്നമെന്നു തിരിച്ചറിഞ്ഞാലും ശീലം സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരും. ഇതോടെ പ്രശ്നം കൂടുതൽ വഷളാകും. ലജ്ജയും കുറ്റബോധവും അലട്ടും. വിഷാദരോഗം പോലെയുള്ള പ്രശ്നങ്ങൾ പിടികൂടുന്നതു "സർക്കുലർ ഫാഷൻ’(Circular fashion) എന്ന അവസ്ഥയിൽ ഇവരെ എത്തിക്കും. വിഷാദാവസ്ഥ കൂടുതൽ ഗെയിം കളിക്കാൻ ഇവരെ പ്രേരിപ്പിക്കും, അമിതമായ കളി കൂടുതൽ പ്രശ്നങ്ങളിലേക്കു നയിക്കും. ഈ അവസ്ഥയാണ് സർക്കുലർ ഫാഷൻ.
2. ക്ഷയിക്കുന്ന ആരോഗ്യം
അമിതമായ വീഡിയോഗെയിം കളി ശാരീരിക പ്രവർത്തനങ്ങളെയും ആരോഗ്യശീലങ്ങളെയും പ്രതികൂലമായി ബാധിക്കും. കുട്ടികൾക്ക് ആരോഗ്യശീലങ്ങളിലും ശുചിത്വകാര്യങ്ങളിലും ശ്രദ്ധ കുറയും. കളികളിൽനിന്നും വ്യായാമങ്ങളിൽനിന്നുമൊക്കെ പിന്തിരിയാൻ തുടങ്ങും. ഗെയിമുകൾ കൂടുതൽ സമയം അപഹരിക്കുന്നതോടെ ഉറക്കവും കുറയും. ഭക്ഷണസമയം തെറ്റും. ഭക്ഷണം കഴിക്കുന്നതിനിടയിലും ഗെയിം കളിച്ചു തുടങ്ങും. നിരവധി ആരോഗ്യപ്രശ്നങ്ങളാവും അനന്തരഫലം.
3. കലങ്ങുന്ന കുടുംബം
കുടുംബത്തിലെ അംഗമെന്ന നിലയിൽ പല കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ഇവർക്കു കഴിയാതെ വരും. മാതാപിതാക്കളും സഹോദരങ്ങളും കൂട്ടുകാരുമായുള്ള ഇടപഴകലുകൾ കുറയും. കുടുംബം ഒന്നിച്ചുള്ള യാത്രകളിൽനിന്നും ചടങ്ങുകളിൽനിന്നും വിട്ടുനിൽക്കും. മാതാപിതാക്കളുമായി സംസാരിക്കാനുള്ള അവസരങ്ങൾ കുറയും. അമിതമായ കംപ്യൂട്ടർ ഉപയോഗത്തിനെതിരേ മാതാപിതാക്കൾ നിലപാടു സ്വീകരിക്കുന്നതോടെ അവരോട് അനിഷ്ടം തോന്നിത്തുടങ്ങും. ഇതു ചിലപ്പോൾ വാക്കുതർക്കത്തിലേക്കും മാനസിക അകൽച്ചയിലേക്കും വഴിതെളിക്കും. കുടുംബത്തിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ ശക്തമാകും.
4. ചോരുന്ന പണം
ആഗോള ബിസിനസ് എന്ന നിലയിൽ പണമൊഴുകുന്ന രംഗം കൂടിയാണ് വീഡിയോ ഗെയിമുകളുടേത്. പണം മുടക്കി വാങ്ങേണ്ടവയാണു പല ഗെയിമുകളും. ചിലതു പ്രവർത്തിക്കാൻ നിലവിലെ കംപ്യൂട്ടർ പ്രോഗ്രാമുകൾ അപ്ഡേറ്റ് ചെയ്യേണ്ടി വരും. ചൂതാട്ടം പോലെ ഓണ്‍ലൈനിൽ പണമടച്ചു കളിക്കാവുന്നവയുമുണ്ട്. ഒരോ തവണ നിശ്ചിത സമയത്തേക്കു കളിക്കാൻ പണം മുടക്കണം. അതുപോലെ ഗെയിമിന് അടിപ്പെട്ടവർ അവയുടെ പുതിയ പതിപ്പുകൾ ഇറങ്ങുന്പോൾ അവയിൽ പരീക്ഷണം നടത്താൻ വ്യഗ്രതപ്പെടും. ഇതെല്ലാം പണനഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്. സ്വന്തമായി വരുമാനമില്ലാത്ത കുട്ടികൾ പലപ്പോഴും മാതാപിതാക്കളുടെ കൈയിൽനിന്നാവും ഇങ്ങനെയുള്ള ആവശ്യങ്ങൾക്കു പണം വാങ്ങുക. എന്നാൽ, ഇങ്ങനെ വാങ്ങിയെടുക്കാൻ കഴിയാതെ വരുന്നതോടെ പണം കണ്ടെത്താൻ വളഞ്ഞ വഴികൾ തേടും.
5. പാളുന്ന പഠനം
പഠനരംഗത്ത് ഉണ്ടാകുന്ന കടുത്ത തിരിച്ചടിയാണു വീഡിയോ ഗെയിം അടിമത്തത്തിന്റെ പെട്ടെന്നു ദൃശ്യമാകുന്ന പ്രത്യാഘാതങ്ങളിലൊന്ന്. ഗെയിം ലഹരിയാകുന്നതോടെ പഠനം നാളെത്തേക്കു മാറ്റും. ഹോംവർക്കുകൾക്കു സമയം തികയാതെ വരും. അസൈൻമെന്റുകൾ തട്ടിക്കൂട്ടായി മാറും. ഇതു കടുത്ത നിരാശയിലേക്കും അപകർഷതാ ബോധത്തിലേക്കും സമ്മർദങ്ങളിലേക്കും വഴിമാറും.
6. മുറിയുന്ന ബന്ധം
വീഡിയോ ഗെയിമുകൾക്ക് അടിമകളാകുന്നവർക്കു സ്വാഭാവികമായും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള അടുപ്പവും ബന്ധവും കുറയും. മറ്റുള്ളവരോടു ഇടപഴകാനുള്ള സമയം കുറഞ്ഞുകുറഞ്ഞു വരും. ഓണ്‍ലൈൻ വഴിയെത്തുന്ന സൗഹൃദങ്ങൾക്കു കൂടുതൽ പ്രാധാന്യംനൽകിത്തുടങ്ങും. സമൂഹത്തിലും തനിക്കു ചുറ്റും തന്നെയും നടക്കുന്ന പല കാര്യങ്ങളും അറിയാതെ വരികയോ ശ്രദ്ധിക്കാൻ സമയം കിട്ടാതെ വരികയോ ചെയ്യും. ഇതോടെ ഒറ്റപ്പെട്ട മാനസികാവസ്ഥയിലേക്കു പതിയെപ്പതിയെ നീങ്ങും. കുട്ടികൾ ഈ ദുരന്തതീരങ്ങളിലേക്ക് ആനയിക്കപ്പെടാതിരിക്കാൻ രക്ഷിതാക്കൾക്കു തികഞ്ഞ ജാഗ്രത വേണം.
(തുടരും)
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top