യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
യാത്രപോകുന്പോൾ തിളപ്പിച്ചാറിയ വെള്ളം കരുതാം
* വറുത്തതും എണ്ണയിൽ പൊരിച്ചതുമായ ആഹാരം പരമാവധി കുറയ്ക്കുക. മൈദ വിഭവങ്ങളും പരമാവധി ഒഴിവാക്കുക. ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുക. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സസ്യാഹാരം മാത്രം കഴിക്കുക.
* ദിവസവും ധാരാളം ശുദ്ധജലം കുടിക്കുക. യാത്ര പോകുന്പോൾ തിളപ്പിച്ചാറിയ വെളളം കരുതുക. കോള ഡ്രിംഗ്സ് ഉപയോഗം പരമാവധി കുറയ്ക്കുക.
* രക്തം ദാനം ചെയ്യുന്പൊഴും സ്വീകരിക്കുന്പൊഴും സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കുക.
* കുത്തിവയ്പുകൾക്കു ഡിസ്പോസിബിൾ സിറിഞ്ച് മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക. ഉപയോഗത്തിനു ശേഷം സിറിഞ്ചും സൂചിയും നശിപ്പിച്ചു കളയുന്നതായി ഉറപ്പാക്കുക.
* ദന്താരോഗ്യം സംരക്ഷിക്കുക. ദന്താരോഗ്യവും ഹൃദയരോഗങ്ങളുമായി ബന്ധമുണ്ടെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. രാവിലെയും രാത്രി കിടക്കുന്നതിനു മുന്പും പല്ലു തേക്കുന്നതു ശീലമാക്കുക
* മദ്യപാനം, പുകവലി, മയക്കുമരുന്നുകൾ, പുകയില ഉത്പന്നങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക.
* വേദനസംഹാരികളുടെ ഉപയോഗം നിയന്ത്രിക്കുക. സ്വയംചികിത്സ പാടില്ല. മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ചു കഴിക്കുക, സാധ്യമായ കുറഞ്ഞ ഡോസ് കഴിക്കുക, വേദന നിയന്ത്രണവിധേയമാണെന്നു ബോധ്യപ്പൊൽ മരുന്നു നിർത്തുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുന്നതിലൂടെ പാർശ്വഫലം കുറയ്ക്കാം.

* ആരോഗ്യകരമായ ടോയ് ലറ്റ് ശീലങ്ങൾ പാലിക്കുക. മലമൂത്രവിസർജ്ജനത്തിനു ശേഷം കൈകൾ സോപ്പും(ഹാൻഡ് വാഷ്) വെളളവുമുപയോഗിച്ചു കഴുകി അണുവിമുക്തമാക്കണം
* അടിവസ്ത്രങ്ങൾ ദിവസവും മാറണം. അടിവസ്ത്രങ്ങൾ കഴുകി വെയിലത്തുണക്കി ഉപയോഗിക്കുക.
* മറ്റുളളവരുടെ തോർത്ത്, സോപ്പ് എന്നിവ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക. ചർമരോഗങ്ങളും മറ്റു പകർച്ചവ്യാധികളും ഒഴിവാക്കാൻ ഇതു സഹായകം.
* ആഹാരം പാകം ചെയ്യുന്നതിനും വിളന്പിക്കഴിക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾ അണുവിമുക്തമാക്കി സൂക്ഷിക്കുക.
* വിററാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശം കൂടാതെ കഴിക്കരുത്. ആരോഗ്യസംബന്ധമായ സംശയങ്ങൽ കുടുംബഡോക്ടറുമായി ചർച്ച ചെയ്തു പരിഹരിക്കുക.
* മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ആ മരുന്നുകളുടെ വിവരങ്ങൾ പ്രമേഹം ചികിത്സിക്കുന്ന ഡോക്ടറെ ധരിപ്പിക്കുക