കാലം കാത്തുവച്ച രണ്ടാമൂഴം
കാലം  കാത്തുവച്ച രണ്ടാമൂഴം
സമയം അനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി... എന്ന് രണ്ടാമൂഴത്തിന്‍റെ തുടക്കത്തിൽ എം.ടി.വാസുദേവൻനായർ കുറിച്ചിട്ടിട്ടുണ്ട ്. കാലം കാത്തുസൂക്ഷിച്ച മലയാളത്തിന്‍റെ പുണ്യമായ രണ്ടാമൂഴം ദൃശ്യവത്കരിക്കാൻ പോകുന്നുവെന്ന വിലപിടിപ്പുള്ള വാർത്ത പുറത്തുവരുന്പോൾ അത് യാഥാർഥ്യമാകാൻ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. കാലം അഭ്രപാളിക്കു നൽകാതെ കാത്തുവെച്ച രണ്ടാമൂഴം പുസ്തകത്താളുകളിലെ അക്ഷരങ്ങളിൽ നിന്ന് അഭ്രപാളിയിലെ ദൃശ്യവിസ്മയമാകാൻ ഒരുങ്ങുകയാണ്. അപ്പോൾ എം.ടിയുടെ വാക്കുകൾ കടമെടുത്ത് ഒരിക്കൽ കൂടി പറയാം..സമയം അനുവദിച്ചു തന്ന കാലത്തിന്‍റെ ദയയ്ക്കു നന്ദി...

ബാഹുബലി കണ്ട ് അത്ഭുതപ്പെട്ടപോലെ ഒരിക്കലും രണ്ടാമൂഴം കണ്ട ് അത്ഭുതപ്പെടില്ലായിരിക്കാം. കാരണം കാഴ്ചയുടെ വസന്തോത്സവത്തിനപ്പുറം മനുഷ്യമനസുകളുടെ ഭ്രമകൽപനകളും സമസ്തവികാരവിക്ഷോഭങ്ങളുമാണ് രണ്ടാമൂഴത്തെ അത്ഭുതപ്പെടുത്തുന്നത്. അക്ഷരരൂപത്തിൽ മലയാളികളെ കോരിത്തരിപ്പിച്ച രണ്ടാമൂഴം സിനിമയുടെ കാഴ്ചപ്പാടത്തേക്ക് പറിച്ചുനടുന്പോൾ അതെങ്ങിനെയായിരിക്കും എന്ന് കണ്ടറിയാൻ കൗതുകമേറെയാണ്. നോവലിന്‍റെ ഭംഗിയും ശക്തിയും അതേപടി സിനിമയിൽ കാണാനാകുമോ എന്നതാണ് ആദ്യമുയരുന്ന ചോദ്യം. എം.ടി വാസുദേവൻ നായരുടെ പ്രശസ്തമായ ചെറുകഥ വാനപ്രസ്ഥം പിന്നീട് തീർഥാടനം എന്ന സിനിമയായപ്പോൾ വാനപ്രസ്ഥം തന്ന ലഹരിയുടെ ചെറിയൊരു അംശം മാത്രമേ സിനിമയിൽ നിന്നു ലഭ്യമായുള്ളു. രണ്ട ാമൂഴം സിനിമയാക്കുന്പോൾ ചോർന്നുപോകാതിരിക്കേണ്ട ത് മുന്നൂറോളം പേജുകളിലായി എം.ടി.എന്ന മഹാപ്രതിഭ നിറച്ചുവച്ച ആ ലഹരിയാണ്...ആ വിസ്മയമാണ്...

ദൃശ്യവിസ്മയത്തേക്കാൾ പതിൻമടങ്ങ് ശക്തിയാണ് രണ്ടാമൂഴം എന്ന നോവലിനുളളത്. മഹാഭാരത യുദ്ധത്തെ പോലും വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ടാണ് എം.ടി വിവരിച്ചിട്ടുള്ളത്.
മണ്ണിനു വേണ്ട ി മഹാഭാരതവും പെണ്ണിനു വേണ്ട ി രാമായണവും എന്ന് പണ്ട ാരോ എഴുതിയിട്ടുണ്ട ്. ആരും കാണാൻ തയ്യാറാവാതെ പോയ ഭീമസേനന്‍റെ മനസിലേക്ക് എം.ടി നടത്തിയ പരകായപ്രവേശമാണ് രണ്ടാമൂഴം. പ്രണയവും കാമവും വിരഹവും വാത്സല്യവും തുടങ്ങി സ്നേഹത്തിന്‍റെ നാനാർത്ഥങ്ങളാണ് ഭീമസേനന്‍റെ മനസ്. അത് മോഹൻലാലിനേക്കാൾ നന്നായി മറ്റാർക്കാണ് അവതരിപ്പിക്കാനാവുക..

പ്രശാന്ത് നാരായണന്‍റെ ഛായാമുഖി എന്ന നാടകത്തിൽ ഭീമനായി അരങ്ങുവാണ മോഹൻലാലിന് രണ്ടാമൂഴത്തിലെ ഭീമനും വിസ്മയമാക്കി മാറ്റാനാകും. ഒന്പതു രസങ്ങളും ഭീമനിലുണ്ട്. ശാന്തവും കരുണവും രൗദ്രതയും വീരവും ദു:ഖവും ശൃംഗാരവുമെല്ലാം....അതെല്ലാം മോഹൻലാലിൽ നിന്ന് കാണാനാകുന്പോൾ അതിനും രസമേറെ...

കവിത തുളുന്പുന്ന വരികൾ അനേകായിരം അർഥങ്ങളും

കവിത തുളുന്പുന്ന വരികളും വരികൾക്കിടയിൽ അനേകായിരം അർഥങ്ങളൊളിപ്പിച്ചുവെച്ച മൗനങ്ങളുമാണ് രണ്ട ാമൂഴത്തിന്‍റെ ശക്തി. നോവലിന്‍റെ രൂപത്തിലാണെങ്കിലും ലക്ഷണമൊത്ത ചെറുകഥയുടെ ശക്തിയും ഭംഗിയും രണ്ടാമൂഴത്തിനുണ്ട ്. സിനിമയാക്കുന്പോൾ ഇതിൽ പലതും ഒഴിവാക്കേണ്ട ി വരും. ഡയലോഗിന്‍റെ ഭാഷയും നോവലിന്‍റെ ഭാഷയും രണ്ട ും രണ്ട ാണെന്നതുകൊണ്ട ു തന്നെ എന്തെല്ലാം മാറ്റങ്ങൾ ഉണ്ട ാകുമെന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. വാനപ്രസ്ഥത്തിന്‍റെ കാര്യത്തിൽ സിനിമാറ്റിക് ഭാഷ ദുർബലവും ചെറുകഥയുടെ ഭാഷ ശക്തവുമായിരുന്നു. വടക്കൻവീരഗാഥയും പഴശ്ശിരാജയും നേരിട്ടുളള തിരക്കഥകളായിരുന്നു. രണ്ടാമൂഴം സിനിമ വിലയിരുത്തപ്പെടുക നോവലുമായി താരതമ്യം ചെയ്തിട്ടായിരിക്കുമെന്നതിൽ സംശയമില്ല.

||

രണ്ടാമൂഴത്തിലെ പല വരികളും കവിത തുളുന്പുന്നതാണ്...
നിനക്കായി, പിറക്കാൻ പോകുന്ന എന്‍റെ സന്തതിയ്ക്കായി ഒരടയാളമായിക്കൂടി വിലപിടിപ്പുള്ളതൊന്നും തരാനില്ലാത്ത ദരിദ്രനാണിപ്പോൾ ഭീമസേനൻ ..
ശത്രുവിനോട് ദയ കാട്ടരുത്, ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ട ും നേരിടുന്പോൾ അജയ്യനാകും..
മദജലത്തിന്‍റെ അരഭ്രാന്ത് മനുഷ്യന്‍റെ മുഴുഭ്രാന്തിന്‍റെ മുന്നിൽ ഭയന്ന് ചിന്നംവിളിച്ചു...
ദ്രൗപദിയുടെ വിയർപ്പിന് താമരപ്പൂവിന്‍റെ ഗന്ധമായിരുന്നു...
ഭിക്ഷ ദ്രൗപദിയാണെന്നറിഞ്ഞിട്ടു തന്നെയാണ് മന്ദാ ഞാൻ പറഞ്ഞത് പങ്കിടാൻ..
അമ്മ അകത്തേക്കു പോയപ്പോൾ ഞാൻ ദു:ഖിച്ചു. അമ്മയുടെ മുന്പിൽ ദുർബലനായി നിൽക്കേണ്ടി വന്നതിലുള്ള ദു:ഖം. പിന്നെ അറിയാതെ അടക്കിപ്പിടിച്ച ഒരു ചിരിപൊട്ടി..
ബിജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ...പിന്നെ എന്തെല്ലാം..

നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല, എന്‍റെ അമ്മയെ...

ഇത്തരത്തിൽ ആത്മഗതങ്ങളായും ചിന്തകളായും ഭ്രമകൽപ്പനകളായും അനവധി നിരവധി വാചകങ്ങൾ രണ്ടാമൂഴത്തിലുണ്ട ്. പലപ്പോഴും ഒന്നിലധികം അർഥങ്ങൾ ഉള്ളിലൊളിപ്പിച്ച വാക്യങ്ങൾ. നോവൽ വായിച്ചപ്പോൾ ലഭിച്ച അനുഭൂതി സിനിമ കാണുന്പോൾ കിട്ടുകയെന്നത് അപൂർവമായ കാര്യമാണ്. എങ്കിലും എം.ടി വാസുദേവൻ നായർ തന്നെ തിരക്കഥയൊരുക്കുന്പോൾ രണ്ടാമൂഴം നോവലായി വായിച്ചപ്പോൾ ലഭിച്ച സുഖം ദൃശ്യഭാഷയിൽ കാണുന്പോഴും ഉണ്ടാകുമെന്നാണ് ലോകമെങ്ങുമുളള മലയാളികളുടെ പ്രതീക്ഷ.


രണ്ടാമൂഴം സിനിമയാകുന്ന വാർത്ത വീണ്ട ും വന്നതോടെ സോഷ്യൽമീഡിയ ഇതിനു പിന്നിലണിനിരന്നുകഴിഞ്ഞു. പോസ്റ്ററുകൾ പോലും ഡിസൈൻ ചെയ്ത് പലരും ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പോസ്റ്റു ചെയ്ത് ഷെയർ ചെയ്ത് വാർത്ത ആഘോഷിക്കുന്നു.
രണ്ടാമൂഴം സിനിമയാക്കുന്നുവെന്നും എം.ടി.വാസുദേവൻനായർ തിരക്കഥ ഒരുക്കുന്നുവെന്നും കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. എം.ടിക്കൊപ്പം വടക്കൻവീരഗാഥയും പഴശ്ശിരാജയും ഒരുക്കിയ ഹരിഹരൻ തന്നെയാകും രണ്ട ാമൂഴത്തിനും ദൃശ്യഭാഷ്യമൊരുക്കുകയെന്നും അഭ്യൂഹങ്ങളുണ്ട ായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാകഥയും മാറിയിരിക്കുന്നു.
എം.ടി തന്നെ തിരക്കഥയൊരുക്കുമെന്നും ഭീമനായി എല്ലാവരും കരുതിയ പോലെ മോഹൻലാൽ തന്നെ വേഷമിടുമെന്നുമാണ് ഒടുവിലെ സ്ഥിരീകരണം. ഗദയുമായി മോഹൻലാൽ ഭീമനായി നിൽക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട ്. ഇന്ത്യൻ സിനിമയിലെ വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട ാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് അമിതാഭ് ബച്ചനും നാഗാർജുനയും വിക്രമും ഐശ്വര്യ റായിയുമൊക്കെ ചേർന്നുളള പോസ്റ്റർ ചിലർ തയ്യാറാക്കിയിട്ടുണ്ട ്. ചിലരാകട്ടെ ഇവർക്കൊപ്പം പഴശിരാജയിലെ മമ്മുട്ടിയുടെ ചിത്രവും ചേർത്താണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. മഞ്ജുവാര്യരും ചിത്രത്തിലുണ്ടെ ന്നാണ് അജ്ഞാതരുടെ റിപ്പോർട്ടുകൾ. ഏതായാലും ചിത്രത്തിന്‍റെ ആദ്യ ക്ലാപ്പിനു മുന്നേ തന്നെ സാഹിത്യ-സിനിമാപ്രേമികൾ ചേർന്ന് രണ്ടാമൂഴത്തിന് നല്ലൊരു വരവേൽപ്പാണ് നൽകിയിരിക്കുന്നത്.

||

മന്ദനായ വൃകോദരനെ രണ്ട ാമൂഴത്തിൽ നന്പൂതിരി ചിത്രങ്ങളിലൂടെയാണ് മലയാളി കണ്ടത്. ഏതാനും ചില കോറിയിടലുകളലൂടെ മലയാളിക്ക് വരയുടെ വസന്തകാലം സമ്മാനിച്ച നന്പൂതിരി ചിത്രങ്ങളിൽ നിന്നും ദൃശ്യങ്ങളിലേക്കുള്ള പകർന്നാട്ടമാണ് രണ്ടാമൂഴം സിനിമ. മുപ്പത് ലക്കങ്ങളിലധികം ഇതിനകം ഇറങ്ങിക്കഴിഞ്ഞ ഈ നോവൽ ഇപ്പോഴും ലോകത്തെവിടെയൊക്കെയോ ഉളള മലയാളികൾ വായിച്ചനുഭവിക്കുന്നു. ഇന്നും പുസ്തകോത്സവങ്ങളിൽ ബെസ്റ്റ് സെല്ലറാണ് രണ്ടാമൂഴം.

വി.എ.ശ്രീകുമാർ മേനോൻ രണ്ടാമൂഴം സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോൾ മിക്കവർക്കും ആളെ പിടികിട്ടിയില്ലെന്നതാണ് സത്യം. ഹരിഹരന്‍റെ പേര് പറഞ്ഞുകേട്ടിരുന്ന സ്ഥാനത്ത് വി.എ.ശ്രീകുമാർ മേനോൻ എന്ന് കേട്ടപ്പോൾ ആകെ ഒരു കണ്‍ഫ്യൂഷൻ തോന്നിയവർ നിരവധിയാണ്. രണ്ട ാമൂഴം എന്ന വലിയൊരു സബ്ജക്ട് സംവിധാനം ചെയ്യാൻ മാത്രം കേമനാണോ ശ്രീകുമാർ മേനോൻ എന്ന് സംശയിച്ചവരുമുണ്ട ്.

പരസ്യ സംവിധാനത്തിൽ കഴിവു തെളിയിച്ചിട്ടുള്ള ആളാണ് വി.എ ശ്രീകുമാർ മേനോൻ. പുഷ് ഇന്‍റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഓയുമാണിദ്ദേഹം. ഒരുപാട് കഷ്ടപ്പാടുകളിലൂടെയായിരുന്നു ശ്രീകുമാറിന്‍റെ വിജയപഥത്തിലേക്കുള്ള യാത്ര. വിശ്വാസം അതല്ലേ എല്ലാം’, ’വളരണം ഈ നാട് തുടരണം ഈ ഭരണം’ പോലുള്ള ജനപ്രിയമായ ഹിറ്റ് ഡയലോഗുകളുടെയെല്ലാം സൂത്രധാരൻ വി.എ ശ്രീകുമാറാണ്.

മണപ്പുറം ഫിനാൻസിന് വേണ്ട ി പരസ്യ ചിത്രം ഒരുക്കിയത് ശ്രീകുമാറാണ്. 12 ഭാഷകളിലായി ഒരുക്കിയ പരസ്യത്തിൽ എട്ട് ബ്രാന്‍റ് അംബാസിഡർ മാരാണ് ഉള്ളത് മോഹൻലാൽ, അക്ഷയ് കുമാർ, വിക്രം, വെങ്കിടേഷ്, പുനീത് രാജ്കുമാർ, ഉത്തം മൊഹൻണ്ട ി, മിഥുൻ ചക്രബോർട്ടി, സച്ചിൻ കാദേകർ എന്നിവരായിരുന്നു അത്
ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും സാന്‍റവുഡിലും മലയാളത്തിലുമുള്ള ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ശ്രീകുമാർ പ്രവൃത്തിച്ചിട്ടുണ്ട ്. അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, ഐശ്വര്യ റായ്, സുസ്മിത സെൻ, അക്ഷയ് കുമാർ, നാഗാർജ്ജുൻ, പ്രഭു, ദിലീപ്, ശിവരാജ് കുമാർ അങ്ങനെ നീളുന്നു ആ പട്ടിക.

പ്രിയദർശനൊപ്പം കേരള ഐപിഎൽ ടീമായ കേരള ടസ്കേഷ്സിന്‍റെ പ്രമോഷണൽ വീഡിയോ ചെയ്തതിൽ പങ്കാളിയായിരുന്നു ശ്രീകുമാർ. ലോകോത്തര വൻകിട കന്പനികളും കോർപറേറ്റ് സ്ഥാപനങ്ങളുമെല്ലാം വി.എ.ശ്രീകുമാറിന്‍റെ ക്ലൈന്‍റുകളാണ്.

ഇനി പറയൂ...

അക്ഷരച്ചെപ്പിലടച്ച് കാലം അഭ്രപാളിക്ക് നൽകാതെ കാത്തുവെച്ച രണ്ടാമൂഴം എന്ന പുണ്യത്തിനെ ഭദ്രമായി ഏൽപ്പിക്കാൻ പറ്റിയ സംവിധായകൻ തന്നെയല്ലേ വി.എ.ശ്രീകുമാർ മേനോൻ...

ഋഷി