Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നും സംസ്ഥാനത്തു നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലായി ഇതരനാട്ടുകാരായ ആകെ എത്ര കുട്ടികളുണ്ടെന്നതിനും വ്യക്തമായ കണക്കുകളില്ല. ഒരു വിഭാഗം കുട്ടികൾ അവരുടെ സ്വന്തം വീടുകളിലും ഇവിടെയുമായി മാറിമാറി താമസിക്കുന്നു. പലരും സ്കൂളിൽ പോയിട്ടേയുള്ളവരല്ല. ലേബർ ക്യാമ്പുകളിലും തോട്ടങ്ങളിലെ ലയങ്ങളിലും പാർക്കുന്ന കുഞ്ഞുങ്ങൾക്ക് മലയാളം എഴുതാനും വായിക്കാനും പറയാനും അറിയില്ല. ഗോത്രഭാഷകളും നാട്ടുഭാഷകളും പറയുന്നവരാണ് ഏറെപ്പേരും. ഈ കുട്ടികൾക്ക് പുറംലോകവുമായി ബന്ധവുമില്ല. ആസാമിലും ബംഗാളിലും ജാർഖണ്ഡിലുമൊക്കെ സീസൺ അനുസരിച്ച് കൃഷി ആരംഭിക്കുമ്പോൾ പാടങ്ങളിലെ ജോലി ചെയ്യാൻ അവിടേക്കു പോകുന്ന കുട്ടികൾ മാസങ്ങളോളം അവിടെ തങ്ങും. നെല്ലും ഗോതമ്പും പയറും കരിമ്പും കടുകും തിനയും ചോളവുമൊക്കെയാണ് അവിടെ കൃഷി. കൃഷി ഇറക്കുന്ന മാസങ്ങളിൽ പാടങ്ങളിൽ താൽക്കാലിക കൂടാരങ്ങളൊരുക്കി കുട്ടികൾ മുതിർന്നവർക്കൊപ്പം കഴിയുകയും അവർക്കൊപ്പം ജോലി ചെയ്യുകയും ചെയ്യുക സാധാരണം.
കേരളത്തിലെ സ്കൂളുകളിൽ ഇവർ പഠനം തുടങ്ങിയാൽതന്നെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ നാട്ടിലേക്കു മടങ്ങിപ്പോകും. ഓണം, ക്രിസ്മസ് തുടങ്ങിയ അവധിക്കാലം ഇവർക്കു ബാധകമല്ല.
ഹോളി, ദസറ, ദീപാലവലി, പൊങ്കൽ, ഈദ് തുടങ്ങിയ ആഘോഷകാലങ്ങളിൽ ഇതര സംസ്ഥാനക്കാർ അവിടേക്കു പോകുന്നതിനാൽ ഇവിടത്തെ ക്ലാസുകൾ മുടങ്ങും. എട്ടു ദിവസം നീളുന്ന യാത്രയാണ് ആസാമിലേക്കുള്ള പോക്കും വരവും. അഞ്ചാം ക്ലാസിനപ്പുറം പുറംനാട്ടിൽനിന്നെത്തുന്
കുട്ടികളൊന്നും ഇവിടെ പഠനം തുടരാറില്ല. പ്രായഭേദമന്യേ കുട്ടികളെയും കൂലിവേലയ്ക്ക് അയയ്ക്കണമെന്ന താത്പര്യക്കാരാണ് മാതാപിതാക്കൾ. അവർക്കൊപ്പം കൊളുന്ത് നുള്ളാനും കാപ്പിക്കുരു പറിക്കാനും തൊഴിലാളികൾക്കൊപ്പം പോകുന്ന കുട്ടികൾ പല തോട്ടങ്ങളിലുമുണ്ട്.
ഇടുക്കി, കോട്ടയം തോട്ടം മേഖലയിൽ വിവിധ സ്കൂളുകളായി 700 ഇതരസംസ്ഥാന കുട്ടികൾ പഠിക്കുന്നുതായാണ് എസ്എസ്എയുടെ സർവെ. ആസാമിലെ ദറാംഗ് ജില്ലക്കാരാണ് ഏറെപ്പേരും. ഇതരസംസ്ഥാന കുട്ടികളെ പഠിപ്പിക്കാൻ എസ്എസ്എ നിയോഗിച്ച ഹിന്ദി, ബംഗാളി, ആസാമീസ് ഭാഷകൾ അറിയാവുന്ന മലയാളികളായ അധ്യാപികമാർക്ക് മാസവേതനമായി നിശ്ചയിച്ചിരുന്ന 3,000 രൂപ ഇക്കൊല്ലം നൽകിയിട്ടില്ല. പഠനം മാത്രമല്ല മറ്റു നാട്ടിൽനിന്നുള്ള കുട്ടികളുടെ ശുചിത്വം, അച്ചടക്കം എന്നിവയെല്ലാം ശ്രദ്ധിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകർ തുശ്ചമായ വേതനം അന്വേഷിച്ച് കയറിയിറങ്ങാത്ത ഓഫീസുകളില്ല. അധ്യയന ദിവസങ്ങളിൽ തുച്ഛമായ 100 രൂപയാണ് ഇവർക്ക് ദിവസവേതനം നിശ്ചയിച്ചിരിക്കുന്നത്. ഇക്കൊല്ലംമുതൽ അധ്യാപകരുടെ വേതനം അയ്യായിരമായി വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. വേതനം മുടങ്ങിയതോടെ ഏതാനും അധ്യാപകർ ജോലി ഉപേക്ഷിച്ചുപോയി. ചില എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന്റ് നൽകിവരുന്ന തുശ്ചമായ വേതനമാണ് അധ്യാപികമാർക്ക് ഇന്നുള്ള ഏക വരുമാനം.
എസ്എസ്എയിൽ ഫണ്ടുണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് ദിവസക്കൂലിക്കു ജോലി ചെയ്യുന്ന നിർധനരായ അധ്യാപകർക്ക് വേതനം മുടങ്ങാൻ കാരണമായിരിക്കുന്നത്.
ബിരുദവും ബിഎഡും ടിടിസിയും ഉൾപ്പെടെ യോഗ്യതയുള്ള അധ്യാപകരാണ് ഹിന്ദി, ആസാമി ഭാഷകളിൽ കുട്ടികളെ എയ്ഡഡ് സ്കൂളുകളോടു ചേർന്ന് പഠിപ്പിക്കുന്നത്. രാലിലെ ഒൻപതു മുതൽ വൈകുന്നേരം മൂന്നര വരെ അധ്യാപനത്തിനു പുറമെ ഇതര സംസ്ഥാന കുട്ടികളുടെ ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങൾ ഈ അധ്യാപകരുടെ ചുമതലയിലാണ്. അവധി ദിവസങ്ങളിൽ കുട്ടികളെ വാസസ്ഥലങ്ങളിലെത്തി അധ്യാപികമാർ സൗജന്യ ട്യൂഷനും നൽകാറുള്ളതായി പുള്ളിക്കാനം സ്കൂളിൽ അധ്യാപികയായ ഷിൻസി പറഞ്ഞു.
പലപ്പോഴും തൊഴിലാളിക്കോളനികളും ക്യാമ്പുകളും സന്ദർശിച്ച് അധ്യാപികമാർ തന്നെയാണ് കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുവരുന്നത്. അവധി ദിവസങ്ങളിൽ ഇവർ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. കുട്ടികൾക്ക് ഉച്ചക്കഞ്ഞി തയാറാക്കി കൊടുക്കുന്നതിനുള്ള ചുമതലയും അധ്യാപകർക്കുതന്നെ. കഴിഞ്ഞ വർഷം 100 രൂപ ദിവസവേതനത്തിനു നിയമിതരായ ഇവർക്ക് ഇക്കൊല്ലം വേതനം വർധിപ്പിച്ചു നൽകാമെന്നും എസ്എസ്എയിൽനിന്ന് ഉറപ്പുണ്ടായിരുന്നു. സർക്കാർതലത്തിലുള്ള ഉത്സവബത്തയോ ഇതര ആനുകൂല്യങ്ങളോ പോകട്ടെ തൊഴിലുറപ്പുകൂലിയുടെ നിരക്കുപോലും ഇവർക്ക് നൽകാൻ സാധിച്ചിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളി കുട്ടികൾക്ക് സ്പെഷൽ സ്കൂളുകൾ തുടങ്ങുക പ്രായോഗികമല്ല. അതിനാൽ ഇവിടെയുള്ള മലയാളം സ്കൂളുകളിൽ ഈ കുട്ടികൾക്ക് സമാന്തര വിദ്യാഭ്യാസം നൽകുകയാണ് പോംവഴി. സമ്പൂർണനിരക്ഷരതയിൽ നിന്ന് ഈ സമൂഹത്തെ രക്ഷിക്കാൻ ഇതു മാത്രമാണ് പരിഹാരം. ഈ കുട്ടികൾക്കു വേണ്ടി തദ്ദേശിയ ഭാഷകളിൽ പുസ്തകങ്ങളും പാഠ്യക്രമവും അനിവാര്യമാണ്– എസ്എസ്എ പരിശീലകനായ ദിലീപ് അഭിപ്രായപ്പെട്ടു.
ദിവസങ്ങളോളം കുളിക്കാതെയും വസ്ത്രം മാറാതെയും കഴിയുന്ന കുട്ടികളെയാണ് ലയങ്ങളിൽ കാണാനാവുക. രോഗാതുരമാണ് ഈ പാർപ്പിടങ്ങൾ.
ഒന്നാം ക്ലാസിൽതന്നെ ആറു മുതൽ പത്തു വരെ വയസ് പ്രായമുള്ള കുട്ടികളെ ഏലപ്പാറ, പുള്ളിക്കാനം, വണ്ടിപ്പെരിയാർ, പീരുമേട്, വാഗമൺ, പുള്ളിക്കാനം എന്നിവിടങ്ങളിലെ സ്കൂളുകളിൽ കാണാം. വണ്ടിപ്പെരിയാർ സ്കൂളിൽ മാത്രം എൺപതു കുട്ടികൾ പഠിക്കുന്നു.
പലപ്പോഴും ഒരേ വീട്ടിലെ കുട്ടികൾ ഒരേ ക്ലാസിൽ ഒരുമിച്ചേ ഇരിക്കൂ. ഈ സാഹചര്യത്തിൽ ഒരേ സമയം ടീച്ചർ ഒന്നിലേറെ ക്ലാസുകളിലെ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ട സാഹചര്യം വരും. കുട്ടികളുടെ കൃത്യമായ പ്രായമോ ജനനത്തീയതിയോ രക്ഷിതാക്കൾക്ക് തിട്ടമില്ല. കുട്ടിയുടെ വലിപ്പം നോക്കി പ്രായം നിശ്ചയിക്കുന്ന രീതിയാണ് എസ്റ്റേറ്റ് മേഖലയിലെ സ്കൂളുകളിലുള്ളത്.
ഇതര സംസ്ഥാന തൊഴിലാളികളെ ഭാഷ പഠിപ്പിക്കാൻ സംസ്ഥാന സാക്ഷരതാ മിഷൻ പദ്ധതി തയാറാക്കുന്നുണ്ട്. മലയാളം, ഹിന്ദി ഭാഷകളാണ് പഠിപ്പിക്കുക. അറിവു നൽകാനായി വിദ്യാർഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ലൈബ്രറി കൗൺസിൽ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും. പ്രാദേശിക ഗ്രന്ഥശാലകൾ വഴി സാമൂഹിക സാക്ഷരതയ്ക്കൊപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിച്ച് ബോധവൽക്കരണവും ലക്ഷ്യമിടുന്നു. ഏകദേശ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി
ചെയ്യുന്നത്. (തുടരും).
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ബിഹാറിൽ ഇന്ത്യ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Latest News
ബിഹാറിൽ ഇന്ത്യ മുന്നണി സജ്ജം; ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് ധാരണയിലെത്തി
ആഞ്ഞടിച്ചകാറ്റിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശനഷ്ടം; നാലു വീടുകൾ തകർന്നു
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top