ഹോമിയോപ്പതിക്കു പാർശ്വഫലമുണ്ടോ ?
Friday, June 23, 2017 3:07 AM IST
ഹോമിയോപ്പതി മരുന്നുകൾ പ്രതികൂലമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല. ഹോമിയോചികിത്സയോടു ജനത്തിനുള്ള ആഭിമുഖ്യത്തിന്‍റെ പ്രധാന അടിസ്ഥാനം അതു തന്ന.പാർശ്വഫലങ്ങൾ എന്ന വാക്കിനോട് ഏറെ അടുപ്പമുളളത് ആധുനിക വൈദ്യശാസ്ത്രത്തിനാണ്. ഒരു അവയവത്തെയോ ശരീരവ്യൂഹത്തെയോ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ആധുനിക വൈദ്യശാസ്ത്രം നടപ്പാക്കുന്നത്. പ്രാഥമികമായി ശരീരത്തിന്‍റെ ഒരു പ്രത്യേക ഭാഗത്തുമാത്രം പ്രവർത്തനനിരതമാകുന്നുവെങ്കിലും അലോപ്പതി മരുന്നുകൾ സാധാരണഗതിയിൽ ശരീരത്തിന്‍റെ മറ്റുഭാഗങ്ങളിലേക്കുകൂടി വ്യാപിക്കുകയും പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് പാർശ്വഫലങ്ങൾ എന്നറിയപ്പെടുന്നത്. ഉദാഹരണമായി ക്ഷയരോഗസംഹാരിയായ സ്ട്രെപ്റ്റോ മൈസിന്‍റെ പാർശ്വഫലംമൂലം ബധിരത ബാധിക്കാവുന്നതാണ്. അതേസമയം ഹോമിയോ മരുന്നുകൾ ശരീരത്തിന്‍റെ ഒരു പ്രത്യേക അവയവഭാഗത്തെ മാത്രം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവയല്ല.

രോഗലക്ഷണങ്ങൾക്കൊപ്പം മൊത്തത്തിലുളള ശാരീരികാവസ്ഥയും വിശകലനം ചെയ്തശേഷമാണ് ഹോമിയോപ്പതിയിൽ ചികിത്സ നിശ്ചയിക്കുന്നത്. രോഗിയെന്ന വ്യക്തിയെ മുന്നിൽ കണ്ടാണ് ഹോമിയോചികിത്സകൻ മരുന്നു നൽകുന്നത്. അതിനാൽ ഹോമിയോചികിത്സയിൽ പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല. ലഹരിപദാർഥങ്ങൾ, ചായ, കാപ്പി, മദ്യം, പുകവലി തുടങ്ങിയവയെല്ലാ തന്നെ മനുഷ്യശരീരത്തിനു ഹാനികരമാണെന്നുളളത് ഒരു പൊതുതത്വം തന്നെ. അതിനാൽ ഹോമിയോ മരുന്നുകളുടെ പ്രവർത്തനത്തെയും ഇവ ഒരു പരിധിവരെ ദോഷകരമായി ബാധിക്കാറുണ്ട്.


ഓരോ മരുന്നിന്‍റെയും രോഗാവസ്ഥയുടെയും പ്രത്യേകതകൾ പരിഗണിച്ചാണ് ഹോമിയോമരുന്നുകൾ നിർദേശിക്കുന്പോൾ പഥ്യം നിഷ്കർഷിക്കുന്നത്. പല മരുന്നുകൾക്കും പഥ്യം പലതാണ്. എങ്കിലും പൊതുവിൽ പറയുകയാണെങ്കിൽ കർപ്പൂരം ചേർന്ന വസ്തുക്കൾ ഹോമിയോമരുന്നുകളുടെ ഗുണഫലത്തെ ബാധിക്കും. അറിഞ്ഞിടത്തോളം ചില പദാർഥങ്ങൾ ഏതാനും ഹോമിയോ മരുന്നുകളുമായി പ്രതിപ്രവർത്തനം നടത്തുന്നവയാണ്. ഹോമിയോ ഒൗഷധങ്ങൾ ഉപയോഗിക്കുന്പോൾ അവയെ നിർവീര്യമാക്കാൻ കാരണമാകുന്ന വസ്തുക്കൾ കഴിയുന്നത്ര ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ സന്ദേഹമുളളവർ അടുത്തുളള ഗവ. ഹോമിയോ ഡിസ്പൻസറിയിലെ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം.

വിവരങ്ങൾ: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം