Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ദൂരങ്ങളെ കീഴടക്കി ജീന
Wednesday, May 23, 2018 4:30 PM IST
പരമാവധി വേഗത്തില്‍ ചലഞ്ച് പൂര്‍ത്തിയാക്കണം. ബംഗളൂരുവില്‍ നിന്നു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ജീനയുടെ മനസില്‍ ഈയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ബംഗളൂരുവില്‍ നിന്നു പൂനെവരെയും തിരിച്ചു ബംഗളൂരു വരെയുമുള്ള 1,667 കിലോമീറ്റര്‍ ദൂരം 20 മണിക്കൂറും 20 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി വണ്ടി ഓഫ് ചെയ്തപ്പോഴാണ് 'ബാപുബാ' ചലഞ്ച് (ബംഗളൂരു - പൂനെ - ബംഗളൂരു) ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ വനിതയെന്ന റിക്കാര്‍ഡ് തന്റെ പേരിലായ കാര്യം തൃശൂര്‍ സ്വദേശി ജീന മേരി തോമസ് അറിയുന്നത്. അമേരിക്കയില്‍ നിന്നുള്ള ലോക പ്രശസ്ത ക്ലബായ ലോംഗ് ഡിസ്റ്റന്‍സ് റൈഡറിന്റെ ചലഞ്ച് ഇന്ത്യയില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈക്ക് റൈഡര്‍മാരുടെ ക്ലബായ റൈഡ്ഹോളിക്സ് ആണ് ഏറ്റെടുത്ത് നടത്തുന്നത്. ബംഗളൂരുവില്‍ നിന്നു പൂനെ വരെയും തിരിച്ചു ബംഗളൂരു വരെയുമുള്ള ദൂരം 24 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുക എന്നതാണ് ചലഞ്ച്. ഇന്ത്യയില്‍ നടക്കുന്ന അംഗീകൃത ബൈക്ക് ചലഞ്ചാണിത്. ബാപുബാ ചലഞ്ചിന്റെ മൂന്നാം പതിപ്പാണ് ഫെബ്രുവരി 24ന് ഇന്ത്യയില്‍ നടന്നത്.
ബാപുബാ ചലഞ്ച്
ജീന തന്റെ അവഞ്ചര്‍ ക്രൂസ് ബൈക്കിലാണ് ചലഞ്ചില്‍ പങ്കെടുത്തത്. ഫെബ്രുവരി 23നു തന്നെ മത്സരത്തിനായി ബംഗളൂരുവില്‍ എത്തി. അന്നുതന്നെ നടന്ന സ്ക്രൂട്ടിനിയില്‍ വിജയിച്ച് ജീന ചലഞ്ചില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത ഉറപ്പിച്ചു. 24ന് രാവിലെ 6.30നാണ് ജീന സ്റ്റാര്‍ട്ടിംഗ് പോയിന്റായ ബംഗളൂരുവിലെ പീനിയ ശ്രീ രാഘവേന്ദ്ര എച്ച്പി പെട്രോള്‍ പമ്പില്‍ നിന്നു യാത്ര തുടങ്ങുന്നത്. 42 പേരാണ് ചലഞ്ചില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്. മൂന്നു പേരടങ്ങുന്ന ബാച്ചായിട്ടായിരുന്നു യാത്ര. പൂനെ വരെയുള്ള യാത്ര വലിയ വിഷമമില്ലായിരുന്നുവെന്നു ജീന പറയുന്നു. ഓരോ 200 കിലോ മീറ്ററും കഴിയുമ്പോള്‍ പെട്രോള്‍ അടിക്കാന്‍ വണ്ടി നിര്‍ത്തി എന്നല്ലാതെ വിശ്രമത്തിനായി അധികം സമയം എടുത്തില്ല. എങ്ങനെയും ചലഞ്ച് പൂര്‍ത്തിയാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസില്‍. ഉച്ചകഴിഞ്ഞ് 3.30 ആയപ്പോള്‍ പൂനെയില്‍ ഫിനീഷ് ചെയ്തു. പിന്നെ 15 മിനിറ്റ് വിശ്രമം. തിരിച്ചു ബംഗളൂരുവിലേക്കുള്ള യാത്ര കുറച്ചു കഠിനമായിരുന്നെന്നു ജീന പറയുന്നു. പകല്‍യാത്രയുടെ സൗന്ദര്യം രാത്രി യാത്രക്ക് ഇല്ലായിരുന്നു. മോശം റോഡും, ഗതാഗത തിരക്കുമെല്ലാം വെല്ലുവിളി ഉയര്‍ത്തി. പലപ്പോഴും ദിശതെറ്റി വന്ന വലിയ വാഹനങ്ങള്‍ ജീനയെ പേടിപ്പിച്ചു. ഇതു നിന്നെക്കൊണ്ട് സാധിക്കുമോ എന്നു ചോദിച്ചവരുടെ മുന്നില്‍ വിജയിച്ചു കാണിക്കണമെന്ന വാശിയോടെ വണ്ടി പറപ്പിച്ചു. അവസാനം 1,667 കിലോ മീറ്റര്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിസാരമായി മറികടന്നു. 25ന് പുലര്‍ച്ചെ മൂന്നിനു ബംഗളൂരുവില്‍ തിരിച്ചെത്തി ജീന വണ്ടി സ്റ്റാന്‍ഡില്‍ വച്ചു. അങ്ങനെയൊരു സാഹസികയാത്രയ്ക്കു ശുഭപര്യവസാനം.
പ്രണയം യാത്രകളോട്
കുട്ടിക്കാലം മുതലേ യാത്രകളോട് ജീനയ്ക്ക് പ്രണയമായിരുന്നു. പക്ഷേ, ബൈക്ക് ഓടിക്കാന്‍ പഠിക്കുന്നത് ഒരു വര്‍ഷം മുമ്പാണ്. ലൈസന്‍സ് എടുത്തിട്ടും അത്രയേ ആയുള്ളു. ഇതിനു മുമ്പു സ്കൂട്ടര്‍ ഓടിക്കുമായിരുന്നു. ഒരു വെസ്പയായിരുന്നു സന്തതസഹചാരി. ഒന്നര വര്‍ഷം മുമ്പ് അതില്‍ നിന്ന് ഒന്നു വീണു. കാലിന്റെ അസ്ഥി പൊട്ടി, ലിഗമെന്റും തെറ്റി. നല്ല പണിയാണ് ആ വീഴ്ചയില്‍ കിട്ടിയത്. അന്നാണ് ജീന തീരുമാനിച്ചത് ലൈസന്‍സ് എടുക്കണം. ബൈക്ക് ഓടിക്കാന്‍ പഠിക്കണം. ബൈക്ക് ഓടിക്കാന്‍ പഠിച്ചതിനു ശേഷം ആദ്യം വാങ്ങിയത് ഒരു ബുള്ളറ്റായിരുന്നു. പിന്നീട് ബജാജ് അവഞ്ചര്‍ ക്രൂസിനോടായി കൂട്ട്. അവഞ്ചര്‍ തന്നെ തെരഞ്ഞെടുക്കാനുള്ള കാരണവും ജീന രഹസ്യമായി പറഞ്ഞു തന്നു. 'എനിക്ക് പൊക്കം പൊടിക്ക് കുറവുണ്ട്. അവഞ്ചറിനും ഉയരം കുറവാണല്ലോ. അതുകൊണ്ട് ഞങ്ങളങ്ങോട്ട് കൂട്ടാകാമെന്നു വച്ചു. വണ്ടി കൈയില്‍ നിക്കണമല്ലോ'.
ഒരു വര്‍ഷം മുമ്പാണ് ജീന റൈഡ്ഹോളിക്സിലും അംഗമാകുന്നത്. അവിടെ നിന്നാണ് ബാപുബാ ചലഞ്ചിനേക്കുറിച്ച് അറിഞ്ഞത്. യാത്രയോടും സാഹസികതയോടുമുള്ള ഇഷ്ടമാണ് ജീനയെ ചലഞ്ചിലേക്ക് എത്തിച്ചത്.
തയാറെടുപ്പുകള്‍
ചലഞ്ചിനു മുമ്പു നല്ല ഒരുക്കം അത്യാവശ്യമാണ്. ഒരാഴ്ച മുമ്പെങ്കിലും മാംസാഹാരങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. നന്നായി ഉറങ്ങണം. രാത്രി ഉറക്കമിളയ്ക്കരുത്. എന്നാല്‍ ജീന ഇതിലൊന്നു പോലും പാലിച്ചില്ലെന്നതാണ് സത്യം. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്ക് ഓടിക്കണമെന്ന ചിന്തയൊന്നും ജീനയെ അലട്ടിയില്ല. ബംഗളൂരുവിലേക്ക് തിരിക്കുന്നതിനു തലേന്നും നല്ല ചിക്കന്‍ ബിരിയാണിയൊരെണ്ണം അകത്താക്കി. പിന്നെ ഉറക്കം. തന്റെ ജോലിയുടെ സ്വഭാവം വച്ച് ഉറക്കം കൃത്യമായി നടക്കില്ലെന്നു ജീന പറയുന്നു.
ചലഞ്ചിനു മുന്നോടിയായുള്ള പരിശീലന പരിപാടിക്കും ജീന പോയില്ല. ആദ്യമായാണ് ഇത്രയും ദൂരം കുന്നും മലയും താണ്ടി വണ്ടിയോടിക്കുന്നത്. ഇതിനു മുമ്പ് ഗോവ വരെ ബൈക്കില്‍ പോയിരുന്നു. പക്ഷേ നല്ല റോഡിലൂടെയായിരുന്നു യാത്രയെന്നു ജീന പറഞ്ഞു. കൂട്ടിന് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീടുള്ളതെല്ലാം ചെറിയ യാത്രകളായിരുന്നു. ജീന ആവശ്യത്തിനു വിശ്രമം എടുത്തില്ലെങ്കിലും വണ്ടി സര്‍വീസ് ചെയ്തു കുട്ടപ്പനാക്കിയിരുന്നു. യാത്രയ്ക്കു ഒരാഴ്ച മുമ്പേ വണ്ടി സര്‍വീസ് സെന്ററില്‍ കൊണ്ടുപോയി മുഴുവന്‍ പാര്‍ട്സും ചെക്ക് ചെയ്തു. പുതിയ ടയറുകള്‍ വാങ്ങി. ഇത്രയും ദൂരം ഓടാനുള്ളതല്ലായിരുന്നോ. വണ്ടി വഴിയില്‍ കിടക്കരുതല്ലോ. ജീന ചെറു ചിരിയോടെ പറയുന്നു.
പിന്തുണയുമായി കുടുംബം
ചാലക്കുടി അഷ്ടമിച്ചിറ പാലത്തിങ്കല്‍ തോമസ് - ലൂസി ദമ്പതികളുടെ ഇളയ മകളാണ് ജീന മരിയ തോമസ്. അച്ഛനോടും അമ്മയോടും വെറുതെ ബംഗളൂരുവരെയൊന്നു പോയി വരാമെന്നു പറഞ്ഞാണ് ജീന ചലഞ്ചില്‍ പങ്കെടുക്കാന്‍ വണ്ടി കയറിയത്. വളരെ നാളത്തെ സ്വപ്നമായിരുന്നു. ഇത്രയും ദൂരം ഒറ്റയ്ക്കു ബൈക്കില്‍ പറക്കാനാണു പോകുന്നതെന്നറിഞ്ഞാല്‍ വീട്ടില്‍ നിന്നു വിട്ടില്ലെങ്കിലോ. അതുകൊണ്ടാണ് പറയാതിരുന്നതെന്നു പറഞ്ഞു ജീന കണ്ണിറുക്കി. പക്ഷേ ജീനയുടെ സഹോദരന് ജിയോയോട് കാര്യം പറഞ്ഞിരുന്നു. ജിയോയാണ് ജീനയുടെ യാത്രകള്‍ക്ക് കട്ട സപ്പോര്‍ട്ടുമായി കൂടെയുള്ളത്.
റേഡിയോ ജോക്കിയായി കൊച്ചിയുടെ വിശേഷങ്ങള്‍ക്കൊപ്പമാണ് ജീനയിപ്പം ഉള്ളത്. ബിരുദ പഠനത്തിനു ശേഷം ആകാശവാണിയില്‍ ആര് ജെ ആയിട്ടാണ് ജീന കൊച്ചിയിലെത്തിയത്. ഇതിനിടയ്ക്ക് കേരള മീഡിയ അക്കാദമിയില്‍ നിന്നു ജേര്‍ണലിസത്തില്‍ പിജി ഡിപ്ലോമ കരസ്ഥമാക്കി. പിന്നീട് തൃശൂരില്‍ ഒരു സ്വകാര്യ എഫ്എില്‍ ആര്‍ജെ ആയി ജോലിയില്‍ പ്രവേശിച്ചു. ഒരു വര്‍ഷം അവിടെ ജോലി ചെയ്തതിനു ശേഷം വീണ്ടും ആകാശവാണി കൊച്ചി എഫ്എില്‍ തിരികെ ആര് ജെ ആയി ജോലിക്കു കയറി. ജീനയുടെ ഇഷ്ടങ്ങളുടെ കൂട്ടത്തില്‍ എഴുത്തുമുണ്ട്. ദൂരങ്ങളെ പ്രണയിക്കുന്നതുകൊണ്ട് യാത്രാ വിവരണങ്ങളോടാണ് കൂടുതല്‍ താത്പര്യം. 36 മണിക്കൂറിനുള്ളില്‍ 2,400 കിലോമീറ്റര്‍ റൈഡ് ചെയ്യാനുള്ള കിംഗ് ഓഫ് റോഡ് ചലഞ്ചില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജീനയിപ്പോള്‍.
ബിജോ ടോമി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Latest News
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ: രാഹുൽ ഗാന്ധി
സ്കൂട്ടറിലെത്തിയ അമ്മക്കും മകൾക്കും കാട്ടുപന്നി ആക്രമണത്തിൽ പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top