Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ബിസാരത്ത്: മാതൃസ്നേഹത്തിന്‍റെ മറുവാക്ക്
Saturday, February 3, 2018 2:24 PM IST
സ്വന്തം കാര്യങ്ങളും കുടുംബവും മാത്രം നോക്കി വീടിനുള്ളിൽ ഇരിക്കാതെ സമൂഹത്തിനുവേണ്ടി, നമുക്കു ചുറ്റുമുള്ളവർക്കുവേണ്ടി നന്മചെയ്യണം. മറ്റുള്ളവരുടെ പ്രശ്നങ്ങൾ നമ്മളാലാവുംവിധം പരിഹരിക്കാൻ ശ്രദ്ധിക്കണം. ബാപ്പ മുഹദ് സാലിയുടെ ഈ വാക്കുകൾ മകൾ ബിസാരത്തിെൻറ ഹൃദയത്തിൽ വരമുദ്രപോലെ പതിഞ്ഞു. ബാപ്പയുടെ പേരു മുദ്രിതമായ എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിെൻറ അമരക്കാരിയായി ബിസാരത്തിനെ മാറ്റിയതും ഈ വാക്കുകളാണ്.
കുഞ്ഞുങ്ങൾക്കായി ഒരിടം
ഒരു സ്കൂൾ എന്നതിലുപരി കുഞ്ഞുങ്ങളുടെ സ്നേഹസാന്ത്വനത്തിെൻറ ഒരിടമാണ് ബിസാരത്ത് നേതൃത്വം നൽകുന്ന തിരുവനന്തപുരം പാച്ചല്ലൂരിലെ എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂൾ.
ഡേ കെയർ മുതൽ ഒന്നാം ക്ലാസുവരെ ഇവിടെ പ്രവർത്തിക്കുന്നു. പിഞ്ചുമനസുകളെ ഏറ്റവും നന്നായി പരിപാലിക്കാനും അവരിൽ മൂല്യബോധം വളർത്തി നാളെയുടെ ഉത്തമപൗര·ാരാക്കി വളർത്താനുമുള്ള ബിസാരത്തിെൻറ സ്വപ്നമാണ് എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിലൂടെ സാധ്യമാകുന്നത്.
ഏഴുവർഷം മുന്പ്, 2010 ജനുവരിയിലാണ് എം.എ, എംഫിൽ ബിരുദധാരിയായ ബിസാരത്ത് ഈ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.
ഡേകെയറും കിൻറർഗാർനുമായിട്ടായിരുന്നു തുടക്കം. അന്ന് സ്കൂളിെൻറ പേര് ഹാപ്പി കിഡ്സ് കിൻറർഗാർട്ടൻ എന്നായിരുന്നു. പിൽക്കാലത്ത് ക്ലാസുകൾ പടിപടിയായി ഉയർത്തി പേരിലും മാറ്റം വരുത്തി ഇപ്പോഴത്തെ നിലയിലെത്തുകയായിരുന്നു.
അറിവിനൊപ്പം സ്നേഹവാത്സല്യങ്ങളും
ഇന്നത്തെ വലിയൊരു ശതമാനം കുഞ്ഞുങ്ങളും അവരുടെ വളർച്ചയുടെ ഘട്ടത്തിൽ ഏറ്റവും ആവശ്യമായ സ്നേഹമോ പരിചരണമോ കിട്ടാതെ വളരുന്ന വളരെ അപകടകരമായ അവസ്ഥയുമുണ്ട്. ഇവിടെയാണ് എം.എസ്.എം. മെമ്മോറിയൽ പബ്ലിക് സ്കൂളിെൻറ പ്രസക്തി.
അച്ഛനമാരിൽനിന്നും കുഞ്ഞുങ്ങൾക്കു വേണ്ടുന്ന സംരക്ഷണവും സ്നേഹവും ലഭിക്കുന്നതുതന്നെയാണ് ഏറ്റവും പ്രധാനമെന്നാണ് ബിസാരത്തിെൻറയും അഭിപ്രായം. എന്നാൽ ഇന്ന് ഒൗദ്യോഗിക തിരക്കുകൾക്കിടയിൽ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കുവാൻ രക്ഷിതാക്കൾക്ക് പലപ്പോഴും കഴിയാതെ വരുന്നു. അപ്പോൾ അവർ സംരക്ഷിക്കുന്നതുപോലെയോ അതിനെക്കാളധികമായോ നോക്കേണ്ടതിനു സ്നേഹം നിറയുന്നയിടങ്ങൾ വേണം.
ഡേ കെയറുകൾ ഇത്തരമൊരു ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി പരമാവധി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ ബിസാരത്ത് അഭിപ്രായപ്പെട്ടു.
കുട്ടികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അതീവശ്രദ്ധയോടെ സംരക്ഷിക്കാൻ മനസുള്ള അധ്യാപകരും അനധ്യാപികമാരുമാണ് ഞങ്ങളുടെ സ്ഥാപനത്തിലുള്ളത്. എെൻറ ആശയങ്ങൾ സത്യത്തിൽ നിറവേറ്റപ്പെടുന്നത് അവരിലൂടെയാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അനധ്യാപികമാരെ അമ്മ എന്നാണ് കുട്ടികൾ വിളിക്കുന്നത്. അമ്മമാർ നൽകുന്നതുപോലെയുള്ള സ്നേഹവാത്സല്യവും ശ്രദ്ധയുംതന്നെയാണ് അവർ നൽകുന്നതും.
ഓരോ കുഞ്ഞും ഞങ്ങളുടേതു കൂടിയാണ്
ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ ഇവരുടെ കൈകളിലേക്ക് എത്തിച്ചേരാറുണ്ട്. അവർ പിച്ചവയ്ക്കുന്നതും പിറന്നാളുകൾ ആഘോഷിക്കുന്നതുമായ പല സന്ദർഭങ്ങളും ഡേ കെയറിൽ ഉണ്ടാകാറുണ്ട.് അതുകൊണ്ടു തന്നെ വീട്ടിൽനിന്നും ലഭിക്കുന്ന അതേ ആഘോഷത്തിൽ കുഞ്ഞുമനസുകൾ നിറയ്ക്കാൻ ഇവർ ശ്രദ്ധിക്കാറുമുണ്ട്. ആറുവയസുവരെയുള്ള കുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്.
കുഞ്ഞുങ്ങളുടെ പഠനത്തിനൊപ്പം അവരുടെ മാനസികവളർച്ചയ്ക്കും സ്വഭാവ രൂപീകരണത്തിനും ആവശ്യമായ കളികളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നല്ല സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന കൊച്ചുകൊച്ചു കഥകൾ കുട്ടികളെ വായിച്ചുകേൾപ്പിക്കുകയും അവർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുകയും ചെയ്യും. എൽ.കെ.ജി. മുതൽതന്നെ പഠനം ഭാരമാകാത്ത രീതിയിലാക്കാനും ശ്രദ്ധിക്കുന്നുണ്ട്. കളിയിലൂടെയും കൗതുകകരമായ കാര്യങ്ങളിലൂടെയും കുഞ്ഞുങ്ങൾക്കു പാഠങ്ങൾ പകർന്നുനൽകുന്ന രീതിയും പിന്തുടരുന്നു.
കുട്ടികൾക്കു കൂടുതൽ പരിചരണം ലഭിക്കണമെങ്കിൽ കൂടുതൽ ജീവനക്കാർ വേണം. ആവശ്യത്തിനു ജീവനക്കാരും ഞങ്ങളുടെ സ്ഥാപനത്തിലുണ്ട്. കുഞ്ഞുങ്ങളെ തൊും തലോടിയും സ്നേഹിച്ചും മുന്നോട്ടുപോകുന്പോൾ അവരുടെ
മനസും ശരീരവുമെല്ലാം നമുക്ക് അറിയാൻ സാധിക്കും ബിസാരത്ത് ഒരമ്മയുടെ വാത്സല്യത്തോടെ സ്ഥാപനത്തിെൻറ പ്രവർത്തനങ്ങളെ വിശദീകരിച്ചു.
മാതാപിതാക്കൾ ഒപ്പമുണ്ടെന്നുള്ള തോന്നൽ
രക്ഷകർത്താക്കളും കുട്ടികളുമായുള്ള ബന്ധം ദൃഢമാക്കാനും ഇവർ ശ്രമിക്കാറുണ്ട്. ഞങ്ങളുടെ സമീപനംകൊണ്ടും ആരോഗ്യകരമായ ഇടപെടലുകൾകൊണ്ടും വളരെ പോസിറ്റീവായ മാറ്റങ്ങളും അച്ഛനമാരുടെ പെരുമാറ്റത്തിൽ അനുഭവപ്പെടാറുണ്ടെന്ന് ബിസാരത്ത് പറയുന്നു.
അണുകുടുംബങ്ങളിലേക്കു സമൂഹം മാറിയെങ്കിലും ഇന്നും കുട്ടികളെ വളരെ നല്ലരീതിയിൽതന്നെ വളർത്തുന്ന മുത്തച്ഛ·ാരും മുത്തശിമാരുമുണ്ട്. സ്വന്തം മക്കളെ എത്ര സ്നേഹത്തോടെയും കരുതലോടെയും വളർത്തിയോ അതുപോലെതന്നെ കൊച്ചുമക്കളെയും വളർത്തുന്നവർ നിരവധി പേരുണ്ട്. അതുകൊണ്ടു തന്നെ ഗ്രാൻഡ് പേരൻറ്സിനെ ആദരിക്കുന്ന ചടങ്ങും സ്കൂൾ ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ സംഘടിപ്പിക്കാറുണ്ട്. ഇങ്ങനെ മാതാപിതാക്കൾ ഒപ്പമുണ്ടെന്ന തോന്നൽ അവരിലെപ്പോഴും എത്തിക്കാനാണ് ബിസാരത്തിെൻറയും സംഘത്തിെൻറയും ശ്രമം.
ജോലിയെക്കാളുപരി നിയോഗമാണ്
ഉദ്യോഗത്തിനുള്ള അവസരങ്ങൾ വന്നപ്പോൾ വിവാഹവും കുഞ്ഞുങ്ങളെ വളർത്തുന്ന ചുമതലകളുമുണ്ടായിരുന്നു. മക്കൾ വളർന്നു സ്കൂളിലെത്തിയപ്പോഴാണ് എെൻറ കർമങ്ങളെക്കുറിച്ച് ഗൗരവമായി ഞാൻ ചിന്തിക്കുന്നത്. അങ്ങനെയാണ് ഡേ കെയർ കിൻറർഗാർനെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. ആദ്യം ഒരു പാർട്ട് ടൈം പ്രവർത്തനം മാത്രമായാണ് ചിന്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതെെൻറ ഫുൾടൈം പ്രവർത്തനമെന്ന രീതിയിൽ മാത്രമല്ല എെൻറ ജീവിത സമർപ്പണംകൂടിയാകുന്നു. കേവലമൊരു ഉദ്യോഗമെന്ന രീതിയിലല്ല, മറിച്ച് ഒരു സാമൂഹ്യസേവനംതന്നെയാണ് എനിക്ക് ഈ പ്രവർത്തനം. എെൻറ സ്ഥാപനത്തിലെ സഹപ്രവർത്തകരുടെ ജീവിതവും സ്വപ്നങ്ങളും നിലനിർത്തേണ്ട ചുമതലകൂടി എനിക്കുണ്ട് തെൻറ ഉത്തരവാദിത്വത്തെ ഒരു നിയോഗമായി കണ്ടുകൊണ്ട് ബിസാരത്ത് പറഞ്ഞു.
കുടുംബമാണ് ശക്തി
ഈയൊരു സംരംഭത്തിലേക്ക് എന്നെ എത്തിക്കുന്നതിനു പിന്നിൽ വാപ്പച്ചിയുടെ ആശയങ്ങളും സേവനപരമായ ജീവിതവുമുണ്ട്.ജീവിതത്തിനൊരു അർഥമുണ്ടാകണമെന്നും മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന വലിയ ലക്ഷ്യംകൂടി ഉണ്ടായിരിക്കണമെന്നും ഉപദേശിച്ചിരുന്ന എെൻറ വാപ്പച്ചിതന്നെയാണ് എന്നും എെൻറ ഏറ്റവും ശക്തമായ പ്രചോദനം- ബിസാരത്ത് പറയുന്നു.
അതോടൊപ്പം തെൻറ കുടുംബം നൽകിയ പിന്തുണയെയും ബിസാരത്ത് എടുത്തു പറയുന്നു. സ്വന്തമായി ബിസിനസ് നടത്തുന്ന ഭർത്താവ് നജീബിെൻറ പൂർണ സഹായംകൊണ്ടാണ് ഈ സ്കൂൾ ഇത്തരത്തിൽ നിലനിർത്താൻ എനിക്കു സാധിക്കുന്നത്. തുടക്കത്തിൽ സ്ഥാപനത്തിനാവശ്യമായ എല്ലാ സഹായങ്ങളും വളരെ സന്തോഷത്തോടെ നൽകാൻ അദ്ദേഹം തയ്യാറായി. രണ്ടു മക്കളാണുള്ളത്. മൂത്ത മകൻ അബിൻ മുഹദ് ഒന്പതാംക്ലാസിൽ പഠിക്കുന്നു. ഇളയമകൾ മെഹനാസ് ഫാത്തിമ ഏഴാംക്ലാസിലും. അവരും പൂർണ പിന്തുണയുമായി എനിക്കൊപ്പമുണ്ട്.
മുസ്ലിം യാഥാസ്ഥിതിക ചുറ്റുപാടിൽനിന്നും ഒരു സ്ഥാപന നടത്തിപ്പിലേക്കിറങ്ങുന്പോൾ ചിലരെങ്കിലും നേരിടുന്ന എതിർപ്പുകളൊന്നുംതന്നെ ബിസാരത്തിനുണ്ടായിരുന്നില്ല. കാരണം ഭർത്താവിെൻറ വീട്ടുകാരും അമ്മയും സഹോദരനും സഹോദരിയുമടങ്ങുന്ന ബിസാരത്തിെൻറ കുടുംബവും എന്നും പ്രോത്സാഹനവുമായി അവർക്കൊപ്പമുണ്ട്.
കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കൾ നൽകുന്ന വാത്സല്യത്തോടെ വളർത്തുക എന്നുള്ളത് അത്ര എളുപ്പമല്ല. നമ്മുടെ സമയവും മനസും ആരോഗ്യവുമെല്ലാം പൂർണമായും അർപ്പിക്കേണ്ടിവരുന്ന ഒരു തൊഴിൽമേഖലയാണിത്. കുടുംബത്തിെൻറ പിന്തുണ ഏറ്റവും വലിയൊരു ഘടകം തന്നെയാണ്. അത് എനിക്ക് വേണ്ടുവോളം ലഭിക്കുന്നുമുണ്ട് ബിസാരത്ത് നിറഞ്ഞ സംതൃപ്തിയോടെ പറഞ്ഞു.
എസ്. മഞ്ജുള ദേവി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top