Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
മെട്രോയുടെ പുലിക്കുട്ടികൾ
Wednesday, July 26, 2017 3:00 AM IST
എന്നെങ്കിലും ഒരിക്കൽ മെട്രോയിൽ ഒന്നു സഞ്ചരിക്കണമെന്നു മാത്രമേ കരുതിയിരുന്നുള്ളൂ...ഇത്ര പെട്ടെന്ന് അതു സാധ്യമാകുമെന്നോ മെട്രോയുടെ ഭാഗഭാക്കാകാൻ സാധിക്കുമെന്നോ കരുതിയിരുന്നില്ല.. ഇതു കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായി ജോലിനോക്കുന്ന കോട്ടയംകാരി വി.എസ്. നന്ദനയുടെയും കൊല്ലത്തുകാരി ഗോപിക സന്തോഷിെൻറയും വാക്കുകൾ. ഇവരുൾപ്പെടെ ഏഴു യുവതികളാണു ലോക്കോ പൈലറ്റുമാരായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലുള്ളത്. ഏതൊരു യുവാക്കളെയും പോലെ പഠനശേഷം നല്ലൊരു ജോലി വേണമെന്ന ആഗ്രഹം മനസിൽ വച്ചുപുലർത്തിയിരുന്നു ഇരുവരും. ആഗ്രഹം സഫലമായപ്പോഴാകട്ടെ അതു മറ്റുള്ളവർ അസൂയയോടെ നോക്കുന്ന തരത്തിലുള്ളതും.
പുലിയല്ല, സിംഹക്കുട്ടികൾ
മെട്രോ ട്രെയിൻ നിയന്ത്രിക്കുന്ന 39 അംഗ ലോക്കോ പൈലറ്റുമാരിൽ ഇവർ ഉൾപ്പെടെ ഏഴ് വനിതകളാണുള്ളത്. എല്ലാവിധ പരിശീലനവും ഭംഗിയായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റുകൾ നേടിയ ഇവരെ സ്റ്റേഷൻ കണ്ട്രോളർ/ഓപ്പറേറ്റർ എന്ന തസ്തികയിലാണു നിയമിച്ചിരിക്കുന്നത്. എൻജിനിയറിംഗ് ഡിപ്ലോമയായിരുന്നു അടിസ്ഥാന യോഗ്യത. കഐംആർഎൽ നടത്തിയ വിവിധ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി ഒരു വർഷം മുന്‍പേ പരിശീലനം തുടങ്ങി. 2016 മാർച്ച് 15 മുതൽ മൂന്നുമാസം ബംഗളൂരുവിൽ നടന്ന പരിശീലനത്തിനുശേഷം 2016 ജൂണ്‍ മുതൽ കൊച്ചി മെട്രോയുടെ ഭാഗമായി. കോംപിറ്റൻസി സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നതായിരുന്നു ആദ്യ കടന്പ. ഓരോരുത്തരും ഒറ്റയ്ക്കു മുട്ടം യാർഡിൽ 40 കിലോമീറ്റർ ദൂരവും മെട്രോ പാതയിൽ 400 കിലോമീറ്റർ ദൂരവും ട്രെയിൻ നിയന്ത്രിക്കണം. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ. ഇതെല്ലാം ഇരുവരും വിജയകരമായി പൂർത്തിയാക്കിയാണു ലോക്കോ പൈലറ്റുമാരുടെ സീറ്റിൽ ഇരിക്കുന്നത്. തീപിടിത്തം ഉണ്ടാകുക, യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുക, ട്രാക്കിലേക്ക് അപ്രതീക്ഷിതമായി ആരെങ്കിലും എടുത്തുചാടുക തുടങ്ങി പെട്ടെന്നുണ്ടാകുന്ന ഏതു പ്രതിസന്ധികളെയും നേരിടാനുള്ള പരിശീലനവും ഇവർക്കു ലഭിച്ചിട്ടുണ്ട്.
മറ്റുള്ള സ്ത്രീ രത്നങ്ങൾ
കൊല്ലംകാരായ സി. ഹിമ, രമ്യാ ദാസ്, തൃശൂർ സ്വദേശിനി കെ.ജി. നിധി, ചേർത്തലക്കാരി അഞ്ജു അശോകൻ, തിരുവനന്തപുരംകാരി ജെ.എച്ച്. അഞ്ജു എന്നിവരാണു മെട്രോയിലെ മറ്റുള്ള വനിതാ ലോക്കോ പൈലറ്റുമാർ. ഇവരുൾപ്പെടെ എല്ലാ ലോക്കോ പൈലറ്റുമാരും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. വിവിധയിടങ്ങളിലായി നടന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ മികവു പുലർത്തിയ ഇവരെ കഐംആർഎൽ നേരിട്ടു നിയമിക്കുകയായിരുന്നു. മലയാളം സംസാരിക്കാനും എഴുതാനും അറിയണമെന്ന നിബന്ധനയും ഉണ്ടായിരുന്നു.
നാട്ടിലെ താരങ്ങളാണിവർ
കൊച്ചി മെട്രോയെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് കേട്ടിരുന്നെങ്കിലും അതിൽ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുമെന്ന് ഇവരാരും കരുതിയതല്ല. നിനച്ചിരിക്കാതെ അതു കൈവന്നപ്പോഴാകട്ടെ നാട്ടിലെ താരങ്ങളായി മാറി. പഠനകാലത്തു കണ്ടാൽ ചിരിക്കുകപോലും ചെയ്യാത്തവർ ഇപ്പോൾ പരിചയക്കാരായി. അവധിക്കു നാട്ടിലെത്തുന്പോൾ സ്നേഹാന്വേഷണം നടത്തുന്നരുടെ എണ്ണം കൂടിയതായും മെട്രോയെ നിയന്ത്രിക്കുന്നതു സംബന്ധിച്ച വിവരങ്ങളാണ് ഇവരിൽ ഏറെപ്പേർക്കും അറിയേണ്ടതെന്നും ഗോപിക പറയുന്നു. കോച്ചുകൾ നിയന്ത്രിക്കുന്നത് എങ്ങനെയെന്നും കോച്ചുകളുടെ വലിപ്പം, ഭംഗി, സീറ്റുകൾ, മറ്റു സംവിധാനങ്ങൾ തുടങ്ങി എല്ലാവിധ കാര്യങ്ങളും നാട്ടുകാർ ചോദിച്ചറിയുന്നവയിൽപ്പെടുന്നു. പല വഴിക്കു ചോദ്യങ്ങൾ എത്തുമെങ്കിലും ഇവർക്കെല്ലാംതന്നെ വ്യക്തമായ മറുപടി നൽകാൻ സമയം കണ്ടെത്താൻ ശ്രമിക്കുമെന്നും നാിലെ താരങ്ങൾ പറഞ്ഞു. മറ്റുള്ളവരുടെ തലയ്ക്കു മുകളിലൂടെ പറക്കുന്പോൾ അഭിമാനം തോന്നുന്നുവെന്നു വ്യക്തമാക്കിയ ഈ മിടുക്കികൾ വളരെ ചുരുക്കം
േർക്കു മാത്രം ലഭിക്കുന്ന സൗഭാഗ്യം തേടിയെത്തിയതിൽ ദൈവത്തിനു നന്ദി അർപ്പിക്കുകയുമാണ്.
സത്യത്തിൽ ലോക്കോ പൈലറ്റുമാരുടെ ആവശ്യമില്ല
പൈലറ്റുമാർ വിചാരിച്ചാൽ കൊച്ചി മെട്രോയിൽ ട്രെയിനുകളുടെ വേഗം കൂട്ടാനോ നിർത്താനോ സാധിക്കില്ലെന്നതാണു സത്യം. ആദ്യഘത്തിൽ മെട്രോയിൽ ഡ്രൈവർ ഉണ്ടാകുമെങ്കിലും പിന്നീട് ഡ്രൈവർമാർ ഇല്ലാതെ ഓടുന്നതായി മാറും. മണിക്കൂറിൽ 90 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ കഴിയുന്നതരത്തിലാണു സംവിധാനങ്ങൾ. കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്ട്രോൾ സിസ്റ്റം (സിബിടിസി) എന്ന സംവിധാനമാണു കൊച്ചി മെട്രോയിൽ ട്രെയിൻ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ മെട്രോകളിൽ ആദ്യമായിാണ് ഈ സംവിധാനം. മുട്ടത്തെ മെട്രോ യാർഡിലെ മൂന്നു നിലകളുള്ള 44,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽനിന്നാണു കൊച്ചി മെട്രോയുടെ പൂർണനിയന്ത്രണം. മെട്രോയിലെ ഓരോ ചലനവും ഒസിസിയിൽ മുൻ നിശ്ചയപ്രകാരം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നു. ട്രെയിനുകളുടെ നിയന്ത്രണം മാത്രമല്ല, സ്റ്റേഷനുകളുടെ നിയന്ത്രണം അടക്കമുള്ള എല്ലാ കാര്യങ്ങളും ഈ വിദൂരനിയ ന്ത്രണ കേന്ദ്രത്തിലാണു നടക്കുന്നത്. കൊച്ചി മെട്രോ മണിക്കൂറിൽ 80 മുതൽ 90വരെ കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക. ഇതുൾപ്പെടെ നിയന്ത്രിക്കുന്നത് ഈ സംവിധാനമാണ്. ഡ്രൈവർമാരുടെ ആവശ്യം ഇല്ലാതാകുന്പോൾ നിലവിൽ ലോക്കോ പൈലറ്റായി ജോലി നോക്കുന്ന ഇവരെയെല്ലാം മറ്റു ജോലികൾ ഏൽപിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
പേടിയല്ല, അഭിമാനം
നഗരത്തിെൻറ തലയ്ക്കു മീതെ മെട്രോയിലൂടെ പായുന്പോൾ മനസിൽ തോന്നുക അഭിമാനവും ആത്മസംതൃപ്തിയുമെന്നു ഗോപിക. പരീക്ഷണ സർവീസിെൻറ ഭാഗമായാണെങ്കിലും ഒരു ട്രെയിൻ നിയന്ത്രിക്കുകയെന്നതു നിസാര കാര്യമല്ല. ട്രെയിനിെൻറ ലോക്കോ പൈലറ്റുമാരെ മറ്റുള്ളവർ ഏറെ അസൂയയോടെയാണു നോക്കിക്കാണുന്നത് എന്നിരിക്കെ മെട്രോയുടെ ലോക്കോ പൈലറ്റുമാരുടെ അവസ്ഥ പറയുകയേ വേണ്ട. സർവീസു കഴിഞ്ഞു സ്റ്റേഷനിൽ തിരികെയെത്തുന്പോൾ സ്ഥലത്തു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾ അസൂയയോടെയാണ് ഇവരെ നോക്കുന്നത്. ഇവരിൽ ചിലരെങ്കിലും തമാശ രൂപേണ തങ്ങളെക്കൂടി പഠിപ്പിക്കുമോയെന്ന കാര്യവും തിരക്കുന്നു.
സാരഥ്യം കൂടുതൽ കൊല്ലത്തിന്
മെട്രോ ട്രെയിനിെൻറ ഡ്രൈവർ സീറ്റിൽ പെണ്ണഴകിെൻറ സിന്ദൂരതിലകം ചാർത്തുന്ന മിടുമിടുക്കികളിൽ സാരഥ്യം കൂടുതൽ കൊല്ലം ജില്ലയ്ക്ക്. ഗോപിക സന്തോഷ്, സി.ഹിമ, രമ്യ ദാസ് എന്നീ മൂന്നു പേരാണു കൊല്ലം ജില്ലയിൽനിന്നുള്ളത്. മൂന്നുപേരും ജോലിയിൽ സന്തോഷവതികളുമാണ്. കൊച്ചി മെട്രോയുടെ ചരിത്രത്തിലെ ആദ്യ വനിതാ ട്രെയിൻ ഓപ്പറേറ്റർമാരുടെ കൂട്ടത്തിൽപ്പെട്ടതു മാത്രമല്ല, ഏഴു പേരിൽ മൂന്നു പേരെന്ന ഭൂരിപക്ഷവുമായി കൊല്ലത്തിെൻറ പെണ്‍പെരുമയുടെ കൊടിയടയാളമാകാൻ കഴിഞ്ഞതിെൻറ ത്രില്ലും ഇവരിൽ പ്രകടം. മണിക്കൂറിൽ 75 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ ഇവർ ട്രെയിൻ ഓടിക്കും. മെട്രോ കുതിച്ചു തുടങ്ങുന്പോൾ തങ്ങളുടെ കരിയറും പാളം തെറ്റാതെ കുതിക്കുമെന്ന സ്വപ്നത്തിലാണു കൊല്ലത്തിെൻറ ഈ പെണ്‍പുലികൾ.
എല്ലാവരും സംതൃപ്തർ
ഷിഫ്റ്റ് അടിസ്ഥാനത്തിൽ ലോക്കോ പൈലറ്റുമാരായി തെരഞ്ഞെടുക്കപ്പെവരെല്ലാം ജോലി നോക്കുന്നുണ്ട്. വിവിധ ഘങ്ങളിലായി എട്ടു മണിക്കൂർ നേരമാണ് ട്രെയിനുകൾ നിയന്ത്രിക്കുന്നത്.
റോബിൻ ജോർജ്
ചിത്രങ്ങൾ: അഖിൽ പുരുഷോത്തമൻ
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Latest News
ബിഹാറിലെ സീറ്റ് തര്‍ക്കം; കേന്ദ്രമന്ത്രി പശുപതി പാരസ് രാജിവച്ചു
കേരളത്തെ സൊമാലിയയോട് ഉപമിച്ച ആളാണ് പ്രധാനമന്ത്രി, മോദി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്
പ്രധാനമന്ത്രി പാലക്കാട്ട്; സ്ഥാനാർഥികൾക്കൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോ
എം.എം.മണി നടത്തിയത് നാടന്‍ പ്രയോഗമല്ല, തെറിയഭിഷേകം: ഡീന്‍ കുര്യാക്കോസ്
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top