ഹോണ്ടയുടെ പുതിയ 110സിസി സ്കൂട്ടർ ക്ലിക്ക്
ഹോണ്ടയുടെ പുതിയ 110സിസി സ്കൂട്ടർ ക്ലിക്ക്
Friday, July 21, 2017 3:29 AM IST
ഇന്ത്യയിലെ ഒന്നാം നന്പർ സൂകൂട്ടർ ഉൽപ്പാദകരായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ 110 സിസിയുടെ പുതിയ സ്കൂട്ടർ ന്ധക്ലിക്ക്’ പുറത്തിറക്കി. ഉപഭോക്താക്കൾക്ക് കൂടുതൽ സുഖവും സൗകര്യവും പരമാവധി ഉപയോഗവും നൽകുന്ന വാഹനമായാണ് പുതിയ സ്കൂട്ടർ വികസിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ വിൽക്കപ്പെടുന്ന പത്തിൽ ആറു ടൂവീലറുകളും 100-110 സിസി വിഭാഗത്തിൽപ്പെട്ടതാണെന്നും ഈ വിഭാഗത്തിൽ ഓട്ടോമാറ്റിക് സ്കൂട്ടറുകൾ വൻ വളർച്ചയാണ് കാഴ്ചവച്ചിട്ടുള്ളതെന്നും ആവശ്യം വർധിക്കുകയാണെന്നും സ്കൂട്ടർ വിഭാഗത്തിൽ മുൻ നിരയിലുള്ള ഹോണ്ട, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ക്ലിക്ക് അവതരിപ്പിച്ചിരിക്കുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്‍റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു.

പ്രായോഗികതയും ബഹുമുഖ ആവശ്യങ്ങളും പണത്തിന് മൂല്യവും നൽകുന്ന സന്പൂർണ വാഹനമാണ് ക്ലിക്കെന്നും ഓട്ടോമാറ്റിക് സ്കൂട്ടറുകളിൽ മുൻ നിരയിലുള്ള ഹോണ്ട, 100-110 സിസി വിഭാഗത്തിൽ പരന്പരാഗത ശൈലികളെ മാറ്റിമറിക്കുന്ന വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്‍റ് യാദവീന്ദർസിംഗ് ഗുലേരിയ പറഞ്ഞു.
ക്ലിക്ക് പരമാവധി പ്രയോജനകരവും പ്രായോഗികവുമാണ്. ഒഇഎം ഫിറ്റ്മെന്‍റിന്‍റെ കാര്യത്തിൽ ക്ലിക്ക് ഈ രംഗത്ത് ആദ്യത്തേതാണ്. ക്ലിക്കിന്‍റെ പ്രത്യേക ബ്ലോക്ക് പാറ്റേണ്‍ ടയറുകളുടെ ആഴമേറിയ പൊഴികൾ ഏതു സാഹചര്യത്തിലുള്ള റോഡിലും അധിക ഗ്രിപ്പും മികച്ച നിയന്ത്രണവും നൽകുന്നു. ഈ പരുക്കൻ ടയറുകൾ സാധാരണ ടയറുകളെ അപേക്ഷിച്ച് കൂടുതൽ ഈടും നൽകുന്നു.

വിശ്വാസമാർജിച്ചു കഴിഞ്ഞ ഹോണ്ടയുടെ 110 സിസി ബിഎസ്-4 (ഹോണ്ട എക്കോ സാങ്കേതിക വിദ്യ) എൻജിനാണ് ക്ലിക്കിന് ശക്തി പകരുന്നത്. പ്രകടനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് മാത്രമല്ല, മികച്ച മൈലേജും തരുന്നു. 5.91 കിലോവാട്ട് ഉൗർജവും, 102 കിലോഗ്രാം ഭാരവുമായി ഏറ്റവും മികച്ച ഭാര-ഉൗർജ അനുപാതം നൽകുന്നു. ഇത് വാഹനം ഓടിക്കുന്നത് സുഖകരമാക്കുന്നു.


ഇക്വലൈസർ സാങ്കേതിക വിദ്യയോടെയുള്ള കോന്പി ബ്രേക്ക് സംവിധാനമാണ് (സിബിഎസ്) ക്ലിക്കിൽ ഉപയോഗിച്ചിരിക്കുന്നത്. സർക്കാർ ചട്ടം അനുസരിച്ച് 2018 ഏപ്രിൽ മുതൽ 125 സിസിവരെയുള്ള എല്ലാ ടൂവീലറും സിബിഎസ് മാനദണ്ഡം പാലിച്ചിരിക്കണം. സിബിഎസ് സംവിധാനത്തിൽ ഇടതു ലിവറിൽ ബ്രേക്ക് നൽകുന്പോഴുള്ള ശക്തി മുന്നിലും പിന്നിലുമായി ഓരേ സമയം ഭാഗിക്കപ്പെടുന്നു. ഇത് ബ്രേക്കിംഗ് ദൂരം കുറയ്ക്കുകയും ബാലൻസ് നിലനിർത്തുകയും ചെയ്യും.

കൂടുതൽ വിശാലവും സ്ഥലസൗകര്യവുമുള്ള ഫുട്ബോർഡ്, സീറ്റിനടിയിൽ അധിക സ്റ്റോറേജ് സ്ഥലം, പിന്നിൽ കാരിയർ തുടങ്ങിയവയെല്ലാം ചേർന്ന് വാഹനത്തിൽ ഭാരം വഹിക്കാനുള്ള ശേഷിയും, സൗകര്യവും വർധിപ്പിക്കുന്നു.

പുരുഷ·ാർക്കും സ്ത്രീകൾക്കും സൗകര്യപ്രദമായി ഓടിക്കാവുന്ന രീതിയിലാണ് ക്ലിക്കിന്‍റെ രൂപകൽപ്പന. ക്ലച്ചും ഗിയറും അനായാസം ഉപയോഗിക്കാം. ക്ലിക്കിന്‍റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ചെലവു കുറയ്ക്കുന്നുവെന്ന് മാത്രമല്ല സുഖകരമായ റൈഡും ഉറപ്പു നൽകുന്നു. താഴ്ന്ന സീറ്റ്, കുറഞ്ഞ ഭാരം തുടങ്ങിയവ ക്ലിക്കിനെ എത്ര ഇടുങ്ങിയ ട്രാഫിക്കിലും സുഖകരമായി നീങ്ങുന്നതിന് സഹായിക്കും.

മൊബൈൽ ചാർജിംഗ് സംവിധാനം, ട്യൂബ്ലെസ് ടയറുകൾ, മെയിന്‍റനൻസ് കുറഞ്ഞ ബാറ്ററി, എയർഫിൽറ്റർ തുടങ്ങിയവയും സവിശേഷതകളാണ്ഫ്രണ്ട് സ്ക്രീൻ, ഫ്ളോർ കവർ, ബോക്സ് സെന്‍റർ, കാപ് കവർ, റിയർ ഗ്രിപ് എന്നിവ ഉപഭോക്താവിന് ആവശ്യമനുസരിച്ച് തെരഞ്ഞെടുക്കാം.

ചുവപ്പിനോട് ചേർന്ന വെള്ള, കറുപ്പ്, മൊറോക്കൻ നീലയോടു ചേർന്ന വെള്ള, ഓർക്കസ് ഗ്രേ എന്നിങ്ങനെ നാലു നിറങ്ങളിൽ ലഭ്യമാണ്. സ്റ്റാൻഡേർഡ്, ഗ്രാഫിക്ക് വേരിയന്‍റുകളിലും ലഭ്യമാണ്.