Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
പാലാക്കാര്‍ക്ക് ഇനി തണ്ണീര്മത്...
Previous
Next
Karshakan
ബൈജുവിന്‍റേത് കാടകൾ നൽകിയ ജീവിതം
Tuesday, May 30, 2017 4:25 AM IST
ആയിരം കോഴിക്ക് അരകാട- മുട്ടയുടെയും ഗുണമേ·യുള്ള ഇറച്ചിയുടെയും സ്രോതസെന്ന നിലയിൽ ഇതിനകം തന്നെ കാട ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാടമുട്ടയ്ക്കും ഇറച്ചിക്കും പ്രിയം വർധിച്ചുവരുന്ന കാലഘട്ടമാണിത്. ഈ വിപണന സാധ്യത മനസിലാക്കി കാടവളർത്തലിലേക്ക് തിരിഞ്ഞ യുവകർഷകനാണ് എറണാകുളം ജില്ലയിലെ തുറവൂർ വാതക്കാട് തളിയൻ ബൈജു. സാന്പത്തിക പ്രശ്നങ്ങളെ നേരിടാൻ പുത്തൻ വഴികൾ തേടിയുള്ള യാത്രയിലാണ് കാട വളർത്തൽ ആരംഭിക്കുന്നത്. മലപ്പുറത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് 50 കാടകളെ വളർത്തിയാണ് തുടക്കം. 16 വർഷം മുന്പ് ആരംഭിച്ച കാട വളർത്തൽ ഫാം, ഇന്ന് പട്ടാന്പിയിലെ സ്വന്തം സ്ഥലത്താണ് പ്രവർത്തിക്കുന്നത്.
ഘട്ടം ഘട്ടമായി കാടവളർത്തിൽ വികസിപ്പിച്ച കർഷകനാണ് ബൈജു. പരിചരണത്തിലൂടെ നേടുന്ന പുത്തൻ അറിവുകൾ പരീക്ഷിച്ച് മികച്ച വിജയം നേടാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സാധാരണ കർഷകർക്ക് ഇന്നത്തെ ഹൈടെക് കൂടുകൾ ഉപയോഗിച്ചുള്ള കാടവളർത്തൽ ലാഭകരമല്ലന്ന അഭിപ്രായക്കാരനാണ് ബൈജു. കുറഞ്ഞ മുതൽ മുടക്കിൽ കൂടുൽ നേട്ടം ഉറപ്പാക്കാൻ നാടൻ കോളനി രീതിയാണ് ഉത്തമം. നമ്മുടെ കാലവസ്ഥയ്ക്കനുയോജ്യമായി വളരുന്നത് നാടൻ ഇനങ്ങൾ തന്നെയാണ്. അത്യുത്പാദന ശേഷിയുള്ള കാടകൾ ലഭ്യമാണെങ്കിലും നാടനെക്കാൾ കൂടുതൽ ഉത്പാദനമോ വളർച്ചയോ അവയ്ക്ക് ലഭിക്കുന്നില്ലന്നാണ് ബൈജുവിന്‍റെ അനുഭവം.
കാടകളെ മൂന്നു തരത്തിലാണ് വളർത്തുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനും വേണ്ടിയാണിത്. മുട്ടകാടകളെ വളർത്തുന്ന രീതിയാണ് കൂടുതൽ. ചിലർ ഇറച്ചികാടകളെയും വളർത്തുന്നുണ്ട്. കുഞ്ഞുങ്ങളുടെ ഉത്പാദനത്തിനുവേണ്ടിയുള്ള മുട്ടയ്ക്കായി കാടകളെ വളർത്തുന്നവർ ചുരുക്കമാണ്. കാടകൾ അടയിരിക്കാത്തതിനാൽ ഹാച്ചറിയിലാണ് വിരിയിക്കൽ. മൂന്ന് കാടകൾക്ക് ഒരു ആണ്‍ കാട എന്ന അളവിലാണ് ഇവയുടെ പരിചരണം. കുഞ്ഞുങ്ങളുടെ ഉത്പാദനം ലക്ഷ്യമാക്കിയുള്ള കാടവളർത്തലാണ് ബൈജുവിന്േറത്. മലപ്പുറം സ്വദേശിയായ പാവുത്താനത്ത് റെഷീദിന്‍റെ പങ്കാളിത്വത്തോടുകൂടിയാണ് മൂന്ന് വർഷം മുന്പ് ഈ രീതി ആരംഭിക്കുന്നത്. ഇതോടൊപ്പം ചെറിയൊരു ഹാച്ചറിയും ഇവിടെയുണ്ട്.
കോളനി രീതിയിൽ തയാറാക്കിയ കൂടുകളിലാണ് കാടകളെ വളർത്തുന്നത്. ഒന്നിനു മുകളിൽ ഒന്നായി ഒരേ ചട്ടത്തിൽ നാല് കൂടുകൾ ഉറപ്പിച്ചിരിക്കുന്നു. കുടുകളുടെ അടിഭാഗത്തിന്‍റെ ഒരു വശത്തിന് നാല് ഇഞ്ച് വലിപ്പകൂടുതലുണ്ട്. മുട്ടകൾ താഴേയ്ക്ക് ഉരുണ്ടു വരാനാണിത്. മൂന്നടി വീതിയും ഏഴടി നീളവുമുള്ള കൂടുകളാണ് ഉത്തമം. കാടകൾക്ക് ഉപയോഗിക്കുന്ന നെറ്റ് വാങ്ങി സ്വയം കൂട് നിർമിച്ചാൽ ചെലവ് കുറയ്ക്കാം. സ്വന്തം ആശയത്തിൽ തീർത്ത കൂടുകളിലാണ് ഇവരുടെ കാടകൾ വളരുന്നത്. തട്ടുകൾ തമ്മിൽ പതിനഞ്ച് സെന്‍റീമീറ്റർ അകലമുണ്ട്. തട്ടുകൾക്കടിയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് നിരത്തി അതിനുമുകളിൽ ന്യൂസ്പേപ്പർ വിരിച്ചരിക്കുന്നു. ഇതിലേക്കാണ് കാടകളുടെ കാഷ്ഠം വീഴുന്നത്. ഇത് രണ്ടു ദിവസം കൂടുന്പോൾ നീക്കം ചെയ്യും കാടകൾക്ക് 24 മണിക്കൂറും വെള്ളം ലഭിക്കുന്നതിനായി കൂടുകളിൽ പിവിസി പൈപ്പ് നടുവിലൂടെ നീളത്തിൽ മുറിച്ച് രണ്ടറ്റവും അടച്ച് വീതിയുള്ള വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. ആറ് ഇഞ്ചിന്‍റെ പിവിസി പൈപ്പ് കൂടിന്‍റെ നീളത്തിൽ വാങ്ങി നടുവിലൂടെ നീളത്തിൽ മുറിച്ച് ഓരോന്നിന്‍റെയും രണ്ടറ്റവും അടച്ച് കൂടിന്‍റെ പുറത്ത് സ്ഥാപിക്കുക. ഇതിൽ തീറ്റനൽകാം. ഒരു കൂടിന് ഒരു തീറ്റപ്പാത്രംമതി.
ഇറച്ചിക്കാടകളെ കോഴികളെ വളർത്തുന്ന രീതിയിൽ തുറന്ന ഷെഡ്ഡിനകത്ത് തറയിൽ ചകിരിച്ചോറ് വിതറിയിട്ട് വളർത്താം. ഡീപ് ലീറ്റർ എന്നറിയപ്പെടുന്ന ഈ രീതിയിൽ വളർത്തുന്പോൾ കോഴികൾക്ക് വെള്ളവും തീറ്റയും നൽകുന്നതുപോലുള്ള പാത്രങ്ങൾ തന്നെയാണ് ഒരു കാടയ്ക്ക് ഒരു ദിവസം വേണ്ടത്. ആറാഴ്ചയാകുന്പോൾ 150 മുതൽ 200 ഗ്രാം വരെ തൂക്കംവയ്ക്കും. 25 മുതൽ 30 രൂപ വരെയാണ് ഇറച്ചിക്കാടയുടെ വില.
രു ദിവസം പ്രായമായ കുഞ്ഞിന് ആറുരൂപയാണ് വില. മൂന്നാഴ്ച വളർച്ചയെത്തിയ ആണ്‍ കാടയ്ക്ക് 21 രൂപയും പെണ്‍കാടയ്ക്ക് 28 രൂപയുമാണ് വില. മൂന്നാഴ്ചയ്ക്കിടയിൽ ആണ്‍ പെണ്‍ കാടകളെ തിരിച്ചറിയാൻ കഴിയും. നെഞ്ചിനോട് ചേർന്നുള്ള കഴുത്തിൽ ഇളം ചുവപ്പ് നിറമണെങ്കിൽ ആണ്‍ കാടയാണ്. കറുത്ത പുള്ളിക്കുത്തുകളോടുകൂടിയ കാടകളാണെങ്കിൽ പെണ്‍കാടയും. പെണ്‍ കാടകൾക്ക് വലിപ്പം കൂടുതലാണ്. ആദ്യമാസത്തെ മുട്ടകൾക്കുശേഷം നാലുമാസം ഇടുന്ന മുട്ടകളാണ് വിരിയിക്കാനായി എടുക്കുന്നത്.
ഇൻക്യൂബേറ്ററിൽ മുട്ടകൾ വിരിയിച്ചെടുക്കാൻ 18 ദിവസം വേണം. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് പതിമൂന്ന് ദിവസം കൃത്രിമമായി ചൂടു നൽകണം. അറുപത് വാട്ടിന്‍റെ ബൾബുകളാണ് ഇതിനായി തെളിച്ചിടുന്നത്. പതിമൂന്ന് ദിവസത്തിനുശേഷം തുറന്നിട്ട കൂട്ടിൽ പ്രകൃതിയോട് ഇണങ്ങി വളരാൻ പരിശീലിപ്പിക്കുന്നു. പത്തു ദിവസത്തെ പരിചരണത്തിനു ശേഷമാണ് കുഞ്ഞുങ്ങളുടെ വില്പന. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വാങ്ങി കാടവളർത്തുന്നതാണ് കൂടുതൽ ലാഭകരം. കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള സൗകര്യം ഇതിനാവശ്യമാണ്. ഈ സൗകര്യം ഇല്ലാത്തവർ മൂന്നാഴ്ച വളർച്ചയുള്ള കുഞ്ഞുങ്ങളെ വാങ്ങണം. ഇതാകുന്പോൾ ഇനം തിരിച്ച് വാങ്ങാം.
വളരെ കുറഞ്ഞ മരണനിരക്കും, തീറ്റയും കൂടിയ രോഗപ്രതിരോധശേഷിയുമാണ് കാടകളുടെ പ്രധാന ആകർഷകത്വം. 12 ഗ്രാം വരെയുള്ള മുട്ടകൾക്ക് രണ്ടുരൂപ ലഭിക്കും. മുട്ടകൾക്കായി വളർത്തുന്പോൾ ആറു ശതമാനവും പെണ്‍കാടകളെ തന്നെ വളർത്തണം. ഒരു വർഷത്തിനുശേഷം ഇറച്ചിക്കായി വില്പന നടത്തി, പുതിയ ബാച്ചിനെ വളർത്താൻ തുടങ്ങണം. ദിവസേനയുള്ള പരിചരണവും ശ്രദ്ധയും കാടവളർത്തൽ ലാഭകരമാക്കാൻ വഴിയൊരുക്കും. കുഞ്ഞുങ്ങൾക്ക് ആദ്യഘട്ടത്തിൽ അഞ്ചു ദിവസം വരെ ഫ്രീസ്റ്റാർട്ടറും പിന്നീട് കാടതീറ്റയോ, ലെയറോ നൽകാം. വെള്ളത്തിനോടൊപ്പം വിറ്റാമിൻ ബി ദിവസവും നൽകുന്നത് നല്ലതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു മില്ലി എന്ന അളവിൽ ഏൃീ്ശുഹലഃ അണ് ബൈജു നൽകുന്നത്.
കാടകളുടെ പരിപാലനച്ചെലവിന്‍റെ 60 ശതമാനവും തീറ്റക്കാണ് പോകുന്നത്. മുട്ടയിടാൻ തുടങ്ങുന്നതിനുമുന്പ് ഒരു കിലോ തീറ്റയിൽ 100 ഗ്രാം കക്കപ്പൊടി ചേർത്ത് നൽകുന്നത് നല്ലതാണ്. പഴകിയതോ പൂപ്പൽ ബാധിച്ചതോ ആയ തീറ്റകൾ നൽകരുത്. ഭക്ഷണവസ്തുക്കളിലൂടെയാണ് രോഗങ്ങൾ വരുന്നത്. പുറത്തുനിന്ന് വരുന്ന സന്ദർശകരെ കാടകളുടെ അടുത്തേയ്ക്ക് കൊണ്ടുവരുന്ന രീതി പ്രോത്സാഹിപ്പിക്കരുത്. അല്പം ശ്രദ്ധയും നല്ല പരിപാലനവും നടത്തിയാൽ കാട വളർത്തൽ ലാഭകരമാണ്. കാടവളർത്തൽ രീതി കണ്ട് മനസിലാക്കിയതിനുശേഷം കാടവളർത്തലുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയും എന്ന ബോധ്യം ഉണ്ടായാൽ മാത്രമേ കാടവളർത്തലിലേയ്ക്ക് തിരിയാവൂ. ഒരാളുടെ നേട്ടം കണ്ട് ചാടിയിറങ്ങിയാൽ നഷ്ടം ഉണ്ടാകുമെന്ന അഭിപ്രായക്കാരനാണ് ബൈജു. വളരെ ശ്രദ്ധയോടെ കാടകളെ സ്നേ ഹിച്ചു പരിപാലിച്ചതിന്‍റെ നേട്ടങ്ങൾ ബൈജുവിനുണ്ടായിയിട്ടുണ്ട്. ഏഴേക്കർ ഭൂമിയും നല്ലൊരു വീടും സ്വന്തമാക്കാൻ സാധിച്ചത് കാടപരിപാലനത്തിലൂടെയാണ്. ഭാര്യ മിനിയും മക്കളായ ജിസ്മി, ജിസ്ന, ജിയ തുടങ്ങിയവരും കാടവളർത്തലിന് പിൻതുണയും സഹായവും നല്കി കൂടെയുണ്ട്. മനസും അധ്വാനിക്കാനുള്ള താത്പര്യവും ഉണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബിനികൾക്കുപോലും മികച്ചനേട്ടം ഉറപ്പാക്കാൻ കഴിയുന്ന ഒരു പക്ഷി വളർത്ത ലാണ് കാടകളുടേത്. താത്പര്യമുള്ളവർക്ക് തന്‍റെ അനുഭവപാഠങ്ങൾ പകർന്നു നൽകാനും ബൈജു തയാറാണ്. കൂടുതൽ വിവരങ്ങൾക്ക് : ബൈജു - 9895166067
നെല്ലി ചെങ്ങമനാട്
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
Latest News
ദൂരദർശൻ ലോഗോ കാവിയിൽ
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
Latest News
ദൂരദർശൻ ലോഗോ കാവിയിൽ
രാജ്യത്ത് ജനസംഖ്യ 144.17 കോടി
മദ്യവും ബീഡിയും സബ് ജയിലിനുള്ളിലേക്ക് വലിച്ചെറിഞ്ഞുകൊടുത്തു; യുവാവ് പിടിയില്‍
ഞാൻ വിവേചനം കാണിച്ചതായി തോന്നുന്നുവെങ്കിൽ എനിക്ക് വോട്ട് ചെയ്യേണ്ട: നിതിൻ ഗഡ്ക്കരി
ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; ബിഹാറിൽ നിന്നുള്ള തൊഴിലാളി കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top