NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കുഞ്ഞുവാവയുടെ പരിചരണം
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റ...
സ്ത്രീകള്‍ക്ക് ഓജസ് നല്കുന്ന ഭക്ഷണം
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍...
ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ഓർക്കിഡ് ഒരുക്കിയ സ്വർഗം
പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
Previous
Next
Sthreedhanam
പരസ്യങ്ങളിൽ വഞ്ചിതരാകല്ലേ...
WhatsApp
കഷണ്ടി മാറ്റാനുള്ള എണ്ണ, മീശയില്ലാത്തവർക്ക് മീശ വളരാനുള്ള നെയ്യ്, കൂടുതൽ സുന്ദരിയാകാനുള്ള ടോണിക്... ആയുർവേദ ഒൗഷധങ്ങളുടെയും, ചികിത്സകളുടെയും പരസ്യങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. ഒൗഷധങ്ങളുടെ പേരെടുത്തുപറഞ്ഞ് പരസ്യം പാടില്ല എന്ന നിയമത്തെ മറികടന്ന് ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ രോഗികളിലും ഉപഭോക്താക്കളിലും ഉളവാക്കുന്ന മാനസിക പ്രലോഭനങ്ങൾ വളരെ വലുതാണ്. ശരീരത്തിലെ ഏതെങ്കിലും അവയവത്തിെൻറ വലിപ്പം കൂട്ടാനും കുറയ്ക്കാനും, ബലം വർധിപ്പിക്കാനും, രോമ വളർച്ച ഉണ്ടാക്കാനും, അമിത രോമവളർച്ചയെ തടയാനും എന്നുവേണ്ട ശരീരത്തിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടോ അവയ്ക്ക് ഓരോന്നിനും ഓരോ തരം ഒൗഷധങ്ങളുടെ പേരെടുത്തു പറഞ്ഞ് ചെയ്യുന്ന പരസ്യങ്ങൾ പൊതുജനത്തെ ഇതിലേക്ക് ആകർഷിക്കാൻ പ്രാപ്തമാണ്.
മോഹനവാഗ്ദാനങ്ങൾ ഏറെ
രോഗിയെ നേരിൽ കാണാതെ തന്നെ ഒൗഷധങ്ങൾ തപാൽ മുഖാന്തരം ആവശ്യക്കാരിൽ എത്തിക്കുന്നു. നിർമാതാക്കൾ അവകാശപ്പെടുന്ന കാലയളവിലെ ഉപയോഗം കൊണ്ട് ഉപഭോക്താവ് ഉദ്ദേശിക്കുന്ന ഗുണം ലഭിക്കുന്നില്ലെങ്കിൽ മുടക്കിയ പണം തിരികെ നൽകും. തുടങ്ങിയ പരസ്യങ്ങളിലൂടെ മോഹനവാഗ്ദാനം ചെയ്യുന്ന പല ഒൗഷധ നിർമാതാക്കളും ചികിത്സകളും വരെ ഉണ്ട്.
ആയുർവേദ ഒൗഷധങ്ങൾക്കു വലിയ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന മിഥ്യാധാരണയും, പരസ്യത്തിലൂടെ വഞ്ചിതരാകുന്നവർ തങ്ങൾക്കു പറ്റിയ അബദ്ധം മറ്റുള്ളവരോട് പറയാൻ തയാറാകാത്തതും ഈ രംഗത്ത് വ്യാജ·ാരുടെ തള്ളിക്കയറ്റത്തിന് കാരണമാകുന്നു.
കുറച്ചു കാലത്തേക്ക് വിവിധ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ പ്രചരിക്കുകയും, പരസ്യത്തിൽ പറയുന്ന ഒൗഷധങ്ങൾ വിപണിയിൽ ലഭ്യമാകുകയും ചെയ്യും. ഒരു സമയപരിധി കഴിയുന്പോൾ ഈ പരസ്യങ്ങൾ അപ്രത്യക്ഷമാകുന്നു. കാലക്രമേണ ഈ ഒൗഷധങ്ങൾ വിപണിയിൽ ലഭ്യമാകാതെ വരുന്നു. ഉപഭോക്താക്കൾ ചതി തിരിച്ചറിഞ്ഞ് ഒൗഷധങ്ങളുടെ ഉപഭോഗം കുറയ്ക്കുന്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പിന്നീട് ഇതേ സ്ഥാപനമോ, നിർമാതാവോ പുതിയ ഉത്പന്നവും പരസ്യവുമായി വീണ്ടും വിപണിയിൽ വരുന്നു. ഇപ്രകാരം ചെയ്യുന്ന പല സ്ഥാപനങ്ങൾക്കും നിർമാതാക്കൾക്കും ഒൗഷധ നിർമാണത്തിനോ, വിപണനത്തിനോ ആവശ്യമായ അംഗീകൃത രേഖകൾ ഒന്നും തന്നെ ഉണ്ടായിക്കൊള്ളമെന്നില്ല.
|
|
തിരിച്ചറിയാം
വർഷങ്ങളായി ഒൗഷധ നിർമാണവും വിപണനവും നടത്തുന്ന പ്രമുഖ കന്പനികൾ ഒന്നും തന്നെ അവരുടെ ഒൗഷധങ്ങളെക്കുറിച്ചോ അവയുടെ ഗുണഗണങ്ങളെക്കുറിച്ചോ പൊതുജനത്തിനിടയിൽ സാധാരണയായി പരസ്യം ചെയ്യാറില്ല. അവ അംഗീകൃത വിതരണക്കാർ മുഖേന മാത്രം രോഗികൾക്കും ഉപഭോക്താക്കൾക്കും ലഭിക്കുകയും അവയെ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉണ്ടാകുന്ന പക്ഷം അത് തീർക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ സമിതിയുടെ (കസ്റ്റമർ കെയർ സെൽ) ഒരു പ്രത്യേക വിഭാഗം ഈ കന്പനികൾക്ക് ഉണ്ടായിരിക്കും. അതിൽ നേരിട്ടു ബന്ധപ്പെട്ടാൽ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഉപഭോക്താവിനുലഭിക്കും.
ഗുണനിലവാരമുള്ള കന്പനികൾ തങ്ങൾ എന്തെല്ലാം തരം ചികിത്സകളാണ് ലഭ്യമാക്കുന്നതെന്ന് ചിലപ്പോൾ പരസ്യം ചെയ്യാറുണ്ട്. എന്നാൽ രോഗി നേരിട്ട് എത്തിയാൽ മാത്രമേ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ലഭ്യമാക്കുകയുള്ളു. ഇത്തരം സ്ഥാപനങ്ങൾക്ക് ചികിത്സാലയങ്ങളും, ഒൗഷധ നിർമാണവും വിപണനവും നടത്തുന്നതിന് ആവശ്യമായ അംഗീകൃത രേഖകളും ഉണ്ടായിരിക്കും. മാത്രവുമല്ല അവർ നിർമിക്കുന്ന ഒൗഷധങ്ങളിലെ ചേരുവകൾ എന്തെല്ലാമാണെന്ന് പായ്ക്കറ്റിനു പുറമേ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ഇത്തരം സ്ഥാപനങ്ങളുടെ ഒൗഷധങ്ങൾക്കും ചികിത്സകൾക്കും വിശ്വാസ്യത കൂടുതലാണ്. ഉപഭോക്താവിനോ രോഗിക്കോ എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ചികിത്സയിലൂടെയോ ഒൗഷധങ്ങളിലൂടെയോ ഉണ്ടായാൽ അവർക്ക് എളുപ്പത്തിൽ സ്ഥാപനത്തെ സമീപിക്കാനും പ്രശ്നപരിഹാരത്തിനുമുള്ള മാർഗങ്ങളുമുണ്ട്.
പരസ്യങ്ങളിലൂടെ വിപണനം ചെയ്യുന്നവയിൽ ചേർക്കുന്ന ഒൗഷധം, മറ്റു വല്ല മരുന്നുകളും ചേർക്കുന്നുണ്ടോ, എങ്ങനെയുള്ള ചുറ്റുപാടുകളിലാണ് അവ നിർമിക്കുന്നത് എന്നിവയൊന്നും ഉപഭോക്താക്കൾക്കു വ്യക്തമായി അറിയാൻ കഴിയില്ല.
ത്രിദോഷങ്ങളെ അടിസ്ഥാനമാക്കിയും, രോഗിയുടെ ശരീരപ്രകൃതി, ജീവിത ശൈലി, വർഷകാലം, വേനൽക്കാലം എന്നീ കാലങ്ങൾ, പ്രായം, ആരോഗ്യസ്ഥിതി എന്നിവയെ എല്ലാം അടിസ്ഥാനമാക്കിയാണ് ഒൗഷധ ചികിത്സ നടത്തേണ്ടത്. വ്യത്യസ്ത രോഗാവസ്ഥയിലുള്ളവർക്ക് ഒരേ ഒൗഷധംകൊണ്ടു ചികിത്സിക്കുന്പോൾ, തികച്ചും വിപരീത ഫലങ്ങളെ ഉണ്ടാകൂ.
പരസ്യത്തിലെ ഒൗഷധങ്ങൾ ഉപയോഗിക്കുന്പോൾ രോഗാവസ്ഥ കുറയുകയും ഇവ നിർത്തിക്കഴിഞ്ഞാൽ രോഗം പൂർവാധികം ശക്തിയാകുകയും ചെയ്യും. ഈ സാഹചര്യങ്ങളിൽ പരസ്യത്തിലൂടെ മാത്രം വിപണനം ചെയ്യപ്പെടുന്ന ഒൗഷധങ്ങൾകൊണ്ടുള്ള ചികിത്സ ആയുർവേദ ചികിത്സ എന്ന പേരിന് അർഹമാണോയെന്നും കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ഡോ.ആർ രവീന്ദ്രൻ ബിഎഎംഎസ്
അസി.സീനിയർ മെഡിക്കൽ ഓഫീസർ, ദി ആര്യവൈദ്യ ഫാർമസി (കോയന്പത്തൂർ) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം
കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമാണ് ആദ്യത്തെ 1000 ദിവസങ്ങള്‍.അമ്മയുടെ ഉദരത്തിലുള്ള 270 ദിവസങ്ങളും ആദ്യ രണ്
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കേരളം ആരോഗ്യരംഗത്ത് ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. നമ്മുടെ ആരോഗ്യ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ് പ
കുഞ്ഞുവാവയുടെ പരിചരണം
നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്‍പന്തിയ
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണ് മുലയൂട്ടല്‍. കുട്ടിയുടെ ആരോഗ്യവും കഴിവ
സ്ത്രീകള്‍ക്ക് ഓജസ് നല്കുന്ന ഭക്ഷണം
നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് സമീകൃതാഹാരം. മുഴുധാന്യങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍, നല്ല
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍
ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്ന എന്നത് നിസാരകാര്യമല്ല. അതും കോമഡി പ്രോഗ്രാം... ചെയ്യുന്നതാകട്ടെ ഒരു സ്ത്രീയും... ചെയ്
ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ഭാര്യയോടുള്ള തെൻറ പ്രണയമായിരുന്നു ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും ചന്തുമേനോൻ പങ്കുവച്ചതെന്ന് എനിക്കു തോന്നുന്നു. മാസ്
ഓർക്കിഡ് ഒരുക്കിയ സ്വർഗം
മനോഹരമായി പൂവിട്ടു നിൽക്കുന്ന പൂന്തോട്ടം. അവയ്ക്കു ചുറ്റും പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ. ഓറഞ്ചും അത്തിയുമൊക്കെ നിൽക്ക
പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
കൗമാരകാലഘം ഏറ്റവും നിര്‍ണായകമാണ്. കുട്ടിക്കാലത്തുണ്ടായ വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാനുള്ള കഴിവ് കൗമാരത്തിലുണ്ടാകുന്നതാ
ഗര്‍ഭകാല സംരക്ഷണം ആയുര്‍വേദത്തില്‍
ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ സമയമാണ്. ഈ കാലത്ത് ചിട്ടയോടെ ഭക്ഷണം കഴിക്കണം. ഇവയുടെ ഉപയോ
പെണ്‍ഹൃദയം അപകടത്തില്‍
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും പിന്നിലാണ്. നിസാരമായ അസ്വാസ്ഥ്യങ്ങള്ക്ക
ആസക്തികള്‍ പലവിധം
പത്താംക്ലാസുകാരനായ ടോം പഠനത്തില്‍ വളരെ സമര്‍ഥനായിരുന്നു. അടുത്തിടെയാണ് വിദേശത്തുള്ള ആന്റി അവന് വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍
ഡോക്ടര്‍ ഡാന്‍സര്‍
കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ
ആഴക്കടലിലെ പെണ്‍കരുത്ത്
ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മിന്നിമറയുന്ന കടൽ എന്നും നിഗൂഢമാണ്. പെണ്ണ് കടലിൽ ഇറങ്ങേണ്ടവളല്ലെന്നും കരയിൽ കാത്തിരിക്കേണ്ടവ
വൈദ്യരമ്മയ്ക്ക് ഇതു ധന്യനിമിഷം
സ്ത്രീ ശക്തിയാണ്. സംശയമില്ല. അമ്മയല്ലേ സ്ത്രീ. പക്ഷേ സ്ത്രീക്കു സ്വന്തം ശക്തിയെക്കുറിച്ചു ബോധ്യം വേണം. ഇല്ലെങ്കില്‍ ശക്ത
ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യാമോ ?
മാറിവരുന്ന ജീവിതസാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ ജോലിക്കും വിനോദയാത്രകള്‍ക്കും പോകുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. യാത
ഗര്‍ഭകാലത്തെ ലൈംഗികത
ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ച് കടിഞ്ഞൂല്‍ ഗര്‍ഭമാണെങ്കില്‍ ആശങ്കകളുടെ വേലിയേറ്റം തന്നെയായ
പ്ലേ സ്കൂള്‍ അല്ല; ഇത് വ്യത്യസ്തമായൊരു പോലീസ് സ്റ്റേഷന്
പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും മിക്കിമൗസും സ്പൈഡര്‍മാനും... ചെന്നു കയറിയ
ഗര്‍ഭിണികളും ഹൃദയാഘാതവും
ഗര്‍ഭാവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ശാരീരികമാനസികാവസ്ഥകളെ അതിജീവിക്കാനുള്ള പരീക്ഷണഘമാണ്. പ്രത്യേക
ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഗർഭകാലം
വിവാഹം വരെയും അതിനു ശേഷവും നല്ല സ്റ്റൈലിഷ് ബോഡിഫിറ്റ് വസ്ത്രങ്ങൾ ധരിച്ചുനടന്നവരൊക്കെ, ഗർഭിണി ആയാൽപ്പിന്നെ, അതുവരെയുള്ള
കുഞ്ഞിന്റെ ആദ്യ 1000 ദിനങ്ങള്‍
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമാണ് ആദ്യത്തെ 1000 ദിവസങ്ങള്‍.അമ്മയുടെ ഉദരത്തിലുള്ള 270 ദിവസങ്ങളും ആദ്യ രണ്
കുഞ്ഞിന് പ്രതിരോധ കുത്തിവയ്പു നല്‍കാം
കേരളം ആരോഗ്യരംഗത്ത് ഇന്ന് ലോകത്തിനു തന്നെ മാതൃകയാണ്. നമ്മുടെ ആരോഗ്യ മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലൊന്നാണ് പ
കുഞ്ഞുവാവയുടെ പരിചരണം
നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്‍പന്തിയ
ഊട്ടിയുറപ്പിക്കാം, അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യം
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഊട്ടി ഉറപ്പിക്കുന്നതിനുള്ള മാന്ത്രിക താക്കോലാണ് മുലയൂട്ടല്‍. കുട്ടിയുടെ ആരോഗ്യവും കഴിവ
സ്ത്രീകള്‍ക്ക് ഓജസ് നല്കുന്ന ഭക്ഷണം
നല്ല ആരോഗ്യത്തിന്റെ അടിസ്ഥാനമാണ് സമീകൃതാഹാരം. മുഴുധാന്യങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകുറഞ്ഞ ഭക്ഷണങ്ങള്‍, നല്ല
കാമറയ്ക്കു പിന്നില്‍ ഡയാന സില്‍വസ്റ്റര്‍
ഒരു പ്രോഗ്രാം സംവിധാനം ചെയ്യുന്ന എന്നത് നിസാരകാര്യമല്ല. അതും കോമഡി പ്രോഗ്രാം... ചെയ്യുന്നതാകട്ടെ ഒരു സ്ത്രീയും... ചെയ്
ചന്തുമേനോന്റെ ഇന്ദുലേഖയായി ചൈതന്യ
ഭാര്യയോടുള്ള തെൻറ പ്രണയമായിരുന്നു ഇന്ദുലേഖയിലൂടെയും മാധവനിലൂടെയും ചന്തുമേനോൻ പങ്കുവച്ചതെന്ന് എനിക്കു തോന്നുന്നു. മാസ്
ഓർക്കിഡ് ഒരുക്കിയ സ്വർഗം
മനോഹരമായി പൂവിട്ടു നിൽക്കുന്ന പൂന്തോട്ടം. അവയ്ക്കു ചുറ്റും പാറിപ്പറക്കുന്ന ചിത്രശലഭങ്ങൾ. ഓറഞ്ചും അത്തിയുമൊക്കെ നിൽക്ക
പെണ്‍കുട്ടികളിലെ വിളര്‍ച്ച തടയാം
കൗമാരകാലഘം ഏറ്റവും നിര്‍ണായകമാണ്. കുട്ടിക്കാലത്തുണ്ടായ വളര്‍ച്ചാ മുരടിപ്പിനെ മറികടക്കാനുള്ള കഴിവ് കൗമാരത്തിലുണ്ടാകുന്നതാ
ഗര്‍ഭകാല സംരക്ഷണം ആയുര്‍വേദത്തില്‍
ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ സമയമാണ്. ഈ കാലത്ത് ചിട്ടയോടെ ഭക്ഷണം കഴിക്കണം. ഇവയുടെ ഉപയോ
പെണ്‍ഹൃദയം അപകടത്തില്‍
ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും പിന്നിലാണ്. നിസാരമായ അസ്വാസ്ഥ്യങ്ങള്ക്ക
ആസക്തികള്‍ പലവിധം
പത്താംക്ലാസുകാരനായ ടോം പഠനത്തില്‍ വളരെ സമര്‍ഥനായിരുന്നു. അടുത്തിടെയാണ് വിദേശത്തുള്ള ആന്റി അവന് വിലകൂടിയ ഒരു മൊബൈല്‍ ഫോണ്‍
ഡോക്ടര്‍ ഡാന്‍സര്‍
കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റെതായാലും സന്താപത്തിന്റെതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീര്‍ന്ന ഉപ
ആഴക്കടലിലെ പെണ്‍കരുത്ത്
ശാന്തവും രൗദ്രവുമായ ഭാവങ്ങൾ മിന്നിമറയുന്ന കടൽ എന്നും നിഗൂഢമാണ്. പെണ്ണ് കടലിൽ ഇറങ്ങേണ്ടവളല്ലെന്നും കരയിൽ കാത്തിരിക്കേണ്ടവ
വൈദ്യരമ്മയ്ക്ക് ഇതു ധന്യനിമിഷം
സ്ത്രീ ശക്തിയാണ്. സംശയമില്ല. അമ്മയല്ലേ സ്ത്രീ. പക്ഷേ സ്ത്രീക്കു സ്വന്തം ശക്തിയെക്കുറിച്ചു ബോധ്യം വേണം. ഇല്ലെങ്കില്‍ ശക്ത
ഗര്‍ഭാവസ്ഥയില്‍ യാത്ര ചെയ്യാമോ ?
മാറിവരുന്ന ജീവിതസാഹചര്യങ്ങളില്‍ ഗര്‍ഭിണികള്‍ ജോലിക്കും വിനോദയാത്രകള്‍ക്കും പോകുന്ന സാഹചര്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. യാത
ഗര്‍ഭകാലത്തെ ലൈംഗികത
ആശങ്കകളുടെയും സംശയങ്ങളുടെയും കാലമാണ് ഗര്‍ഭകാലം. പ്രത്യേകിച്ച് കടിഞ്ഞൂല്‍ ഗര്‍ഭമാണെങ്കില്‍ ആശങ്കകളുടെ വേലിയേറ്റം തന്നെയായ
പ്ലേ സ്കൂള്‍ അല്ല; ഇത് വ്യത്യസ്തമായൊരു പോലീസ് സ്റ്റേഷന്
പുറംമതിലുകളില്‍ ഡോറയും ഛോട്ടാഭീമും... അകത്തേക്കു കയറിയാല്‍ ടോം ആന്‍ഡ് ജെറിയും മിക്കിമൗസും സ്പൈഡര്‍മാനും... ചെന്നു കയറിയ
ഗര്‍ഭിണികളും ഹൃദയാഘാതവും
ഗര്‍ഭാവസ്ഥ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വ്യത്യസ്തങ്ങളായ ശാരീരികമാനസികാവസ്ഥകളെ അതിജീവിക്കാനുള്ള പരീക്ഷണഘമാണ്. പ്രത്യേക
ക്യൂട്ട് ആൻഡ് ബ്യൂട്ടിഫുൾ ഗർഭകാലം
വിവാഹം വരെയും അതിനു ശേഷവും നല്ല സ്റ്റൈലിഷ് ബോഡിഫിറ്റ് വസ്ത്രങ്ങൾ ധരിച്ചുനടന്നവരൊക്കെ, ഗർഭിണി ആയാൽപ്പിന്നെ, അതുവരെയുള്ള
അമ്മയാകുന്നവർക്ക് കൂട്ടാകാൻ ആപ്പുകൾ
സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതേസമയം ബുദ്ധിമുട്ടേറിയതുമായ സമയമാണ് ഗർഭകാലവും പ്രസവവും. മാനസികവും ശാരീരികവുമായ
ഗർഭധാരണം തിരിച്ചറിയാം
ഗർഭാവസ്ഥയുടെ ലക്ഷണങ്ങൾ
പ്രതിമാസം ഉണ്ടാകാറുള്ള ആർത്തവം മുടങ്ങുന്നത് ഗർഭത്തിെൻറ ആദ്യലക്ഷണമായി കണക്കാക്കാം. ഇതിനെ Amenor
പാരീസിന്റെ ലക്ഷ്മി; മലയാളത്തിന്റെ പുലിക്കുട്ടി
വൈക്കത്തെ കലാശക്തി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ എത്തിയപ്പോള്‍ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി നൃത്തചുവടുകള്‍ ശിഷ്യരെ പ
അമ്മയാകാൻ ഒരുങ്ങാം
ഗർഭിണിയാണെന്ന് അറിയുന്നത് അത്യന്തം സന്തോഷമുളവാക്കുന്ന കാര്യമാണെങ്കിലും അതോടൊപ്പംതന്നെ ഒരുപാട് ചോദ്യങ്ങൾ മനസിനെ അലട്ട
ഗർഭകാല ഭക്ഷണക്രമം
ഒരു സ്ത്രീ ഗർഭാവസ്ഥയിൽ ഭക്ഷിക്കുന്നതെന്തോ അതാണ് അവളുടെ കുഞ്ഞിെൻറ പോഷകാഹരങ്ങളുടെ സ്രോതസ്. അതുകൊണ്ട് കുഞ്ഞിെൻറ ശരിയായ
ഇന്ത്യയുടെ പെണ്ണഴക്
നീണ്ട പതിനേഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക സുന്ദരിപട്ടം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുന്നു. ചൈനയിലെ സാന്യയിൽ നടന്ന മത്
ബിസാരത്ത്: മാതൃസ്നേഹത്തിന്റെ മറുവാക്ക്
സ്വന്തം കാര്യങ്ങളും കുടുംബവും മാത്രം നോക്കി വീടിനുള്ളിൽ ഇരിക്കാതെ സമൂഹത്തിനുവേണ്ടി, നമുക്കു ചുറ്റുമുള്ളവർക്കുവേണ്ടി നന്
ഉയർന്ന രക്തസമ്മർദമുള്ളവരുടെ ഭക്ഷണക്രമം
ഉയർന്ന രക്തസമ്മർദമുള്ളവർക്ക് രക്തധമനിയിലെ സമ്മർദം എല്ലായ്പ്പോഴും അസാധാരണമാംവിധം ഉയർന്ന നിരക്കിലായിരിക്കും.
ഉയർന്ന രക
വായ്പുണ്ണ്: കാരണങ്ങളും പരിഹാരങ്ങളും
ജീവിതത്തിൽ എപ്പോഴെങ്കിലും വായിൽ പുണ്ണ് വരാത്തവരായി ആരുമുണ്ടാകില്ല. ആ സമയത്ത് ഭക്ഷണം കഴിക്കുന്പോഴുണ്ടാകുന്ന വേദനയും ബു
സ്ത്രീത്വം ആഘോഷിക്കുന്നവൾ ശക്തയായ സ്ത്രീ
മാർട്ടിനും മാർഗരറ്റും വിവാഹിതരായിട്ട് 34 വർഷമായി. ഒരു മകനും മകളുമുണ്ട്. ബിരുദാനന്തരബിരുദമുള്ള അധ്യാപികയായ മാർഗരറ്റിന് വി
Latest News
ലോകപ്രശസ്ത ഡിജെ അവിസിയെ മരിച്ച നിലയിൽ കണ്ടെത്തി
ഓൾറൗണ്ട് മികവിൽ ധോണിപ്പട; സൂപ്പർ കിംഗ്സ് വിജയം 64 റണ്‍സിന്
ഞങ്ങളാണോ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നത്..? നരോദ പാട്യ വിധിയോടു കലാപത്തിന്റെ ഇര
കരട് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി; ഭേദഗതികൾ പരസ്യവോട്ടിംഗിലൂടെ
തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയ യുവതിയുടേതെന്നു സംശയം
Latest News
ലോകപ്രശസ്ത ഡിജെ അവിസിയെ മരിച്ച നിലയിൽ കണ്ടെത്തി
ഓൾറൗണ്ട് മികവിൽ ധോണിപ്പട; സൂപ്പർ കിംഗ്സ് വിജയം 64 റണ്‍സിന്
ഞങ്ങളാണോ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നത്..? നരോദ പാട്യ വിധിയോടു കലാപത്തിന്റെ ഇര
കരട് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി; ഭേദഗതികൾ പരസ്യവോട്ടിംഗിലൂടെ
തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയ യുവതിയുടേതെന്നു സംശയം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top