NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല...
മറയൂരിലെ പാല്ക്കാരന്
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയി...
കൃഷിചെയ്യാം, കദളിവാഴ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
Previous
Next
Karshakan
താരമായി പർപ്പിൾ പാഷൻഫ്രൂട്ട്
WhatsApp
സ്വർണനിറത്തിലെ ഗോൾഡൻ പാഷൻഫ്രൂട്ടിനെ വെല്ലാൻ പർപ്പിൾ വർണത്തിലെ മനോഹരമായ പാഷൻ ഫ്രൂട്ട്. പർപ്പിൾ പാഷൻഫ്രൂട്ട് എന്ന ഇനത്തെ മുൻകാലങ്ങളിൽ കേരളത്തിൽ കണികാണാൻ പ്രയാസമായിരുന്നെങ്കിലും ഇന്നവസ്ഥമാറി. പർപ്പിൾ പാഷൻ ഫ്രൂട്ടിന്റെ ഗുണവും മധുരവും ഈ അതിഥിയെ കേരളീയർക്കു പ്രീയപ്പെട്ടതാക്കുന്നു. ഔഷധസമ്പൂർണമായ ഫലം, ദഹശമിനി എന്നീ നിലകളിൽ മുന്നിലാണ് ഗോൾ ഡൻ പാഷൻ ഫ്രൂട്ടും. എന്നാൽ ഈ സ്വർണക്കനിയെയും ഏറെ പിന്നിലാക്കുന്നതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട് എന്ന് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ മധുരം കൂടുതലുണ്ട്. വിത്തുകളും താരതമ്യേന ഏറെയാണ്. ബീറ്റകരോട്ടിൻ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി, കാൽസ്യം, മഗ്നീഷ്യം എന്നിവയും കൂടുതലുണ്ട്.
ഹൃദയാഘാതം, രക്തസമ്മർദ്ദം, ജന്നി, തളർവാതം, പ്രമേഹം, സന്ധിവേദന എന്നീ രോഗങ്ങളെ ചെറുക്കുവാൻ കഴിവുള്ളതാണ് പർപ്പിൾ പാഷൻ ഫ്രൂട്ട്. ആസ്തമ ലക്ഷണങ്ങൾ നിയന്ത്രിക്കുവാനും, നല്ല ഉറക്കത്തിനും പർപ്പിൾ പഴങ്ങൾ സഹായകമാണ്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ഫിനോലിക് ആസിഡും ഫ്ളവനോയിഡും ഹൃദയത്തെ സംരക്ഷിക്കും. പർപ്പിൾ പാഷൻ ഫ്രൂട്ടിലെ പ്ലാന്റ് സ്റ്റെറോൾസ് ചീത്ത കൊളസ്ട്രോൾ കുറയ്ച്ച് ഹൃദയാഘാത്തെ തടയും.
പ്രമേഹത്തിനു പാഷൻ ഫ്രൂട്ട് ഇലകൾ അത്യുത്തമം. പത്തു ഗ്ലാസ് വെള്ളത്തിൽ രണ്ടിലയിട്ട് തിളപ്പിച്ചു കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാൻ കഴിയും. രാവിലെ തയാറാക്കുന്ന വെള്ളം രാത്രി ഉറങ്ങും മുമ്പ് കുടിച്ചു തീർക്കാവുന്നതാണ്. ക്ഷീണവും തളർച്ചയും മാറ്റുവാനും ഉണർവുണ്ടാക്കാനും ഇലയിട്ടു തിളപ്പിച്ച വെള്ളം ഉത്തമമാണ്. പഴത്തിന്റെ തോട് ആസ്തമയ്ക്കും മുട്ടുവേദനയ്ക്കും നല്ലതാണ്. തോട് ഉണക്കി പൊടിച്ച് പാലിൽ ചേർത്ത് ഉപയോഗിക്കാം.
ബ്രസീലാണ് പാഷൻ ഫ്രൂട്ടിന്റെ ജന്മനാട്. ‘പാസിഫ്ളോറ എടുളിസ്’ എന്നു ശാസ്ത്രനാമം. ചൂടുകാലാവസ്ഥയാണ് ചെടിക്കുയോജിച്ചത്. ആദ്യം പച്ചനിറവും പഴുക്കുമ്പോൾ മഞ്ഞ നിറവുമാണ് ഗോൾഡൻ പാഷൻ ഫ്രൂട്ടിനു ഉള്ളതെങ്കിൽ പർപ്പിൾ ഫ്രൂട്ടിൽ പഴുക്കുമ്പോൾ പർപ്പിൾ നിറംപടരും. വിത്തു കിളിർപ്പിച്ച് ആവശ്യമായ തൈ എടുക്കാവുന്നതാണ്. മണ്ണിൽ വെറുതേ വിത്തു നടുന്നതിനേക്കാൾ നല്ലത് വെയിലിലും മഞ്ഞിലും വച്ച ശേഷം നടുന്നതാണെന്ന് ജൈവകൃഷി വിദഗ്ധനായ ആർ. രവീന്ദ്രൻ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം പർപ്പിൾ പാഷൻഫ്രൂട്ട് കൃഷി ചെയ്ത് വീട്ടിൽ വിളയിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ മാസം പഴകിയ വിത്തുകളാണ് നല്ലത്. (രണ്ടു മാസം കഴിയാൻ പാടില്ല) സാധാരണ വിത്തുക
മുളയ്ക്കുന്നതിനെക്കാൾ സമയമെടുക്കും പാഷൻഫ്രൂട്ട് വിത്തു മുളയ്ക്കാൻ. 10–15 ദിവസം കൊണ്ടേ മുളപൊട്ടൂ.
കഴമ്പ് ഉൾപ്പെടെയുള്ള വിത്ത് പരന്ന പാത്രത്തിൽ വച്ച് ഇളം വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കിയശേഷം ഒരു ദിവസം മഞ്ഞത്ത് വയ്ക്കുന്നു. അതിനുശേഷം ഒരു ദിവസം കൂടി ഇളം വെയിലിൽ ഉണക്കിയശേഷമാണ് നടീലിനു തയാറാക്കുന്നുത്. ഇത്തരം വിത്തിൽ നിന്നും മുളയ്ക്കുന്ന തൈ കുറച്ചു കൂടി കരുത്തുള്ളതായിരിക്കും. മുറ്റത്തും തൊടിയിലും പന്തലിട്ട് പടർത്തുകയോ ടെറസിലേക്കു പടർത്തുകയോ ചെയ്യാം. ടെറസിലെ പാഷൻ ഫ്രൂട്ട് പന്തൽ ഒന്നാന്തരം ഒരു കുളിർപന്തൽ കൂടിയാണ്.
വെള്ളയും വയലറ്റും നിറം കലർന്ന അതിമനോഹരമായ പുഷ്പങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്. ഗോൾഡനും പർപ്പിളും ഒരു പോലെയുള്ള പൂവാണ്. പരഗ്വയിലെ ദേശീയ പുഷ്പമാണ് ഈ പൂവ്. നല്ല പഴുത്ത പഴം രണ്ടായി മുറിച്ച് ഉള്ളിലെ മിശ്രിതം എടുത്ത് രുചിയേറിയ ജ്യൂസ് തയാറാക്കാവുന്നതാണ്. തണുത്ത വെള്ളവും പഞ്ചസാരയും ചേർ ത്തിളക്കി പാഷൻഫ്രൂട്ട് പാനീയം തയാറാക്കാം. വെള്ളവും പഞ്ചാസാരയും ചേർത്ത് മിക്സിയിൽ ഒന്നിച്ചടിക്കാം. രുചിയേറിയ ജ്യൂസ് തയാറാക്കാം. കുരുമാറ്റാൻ അരിപ്പയിൽ അരിച്ചെടുക്കാം. പാഷൻ ഫ്രൂട്ടു കൊണ്ട് സ്ക്വാഷും തയാറാക്കാം.
കൂടുതൽ വിവരങ്ങൾക്ക്: ആർ. രവീന്ദ്രൻ – 90482 82 885.
തിരുവനന്തപുരത്തിന്റെ ബോഞ്ചികായ്
മുറുക്കാൻ കടകളിൽ നിന്നും ലഭിക്കുന്ന നാരങ്ങാവെള്ളത്തിനു മുൻകാലത്ത് തിരുവനന്തപുരത്ത് പ്രയോഗിച്ചിരുന്ന ഒരു പേരാണ് ബോഞ്ചി (വടക്കുള്ളവർ തിരുവനന്തപുരത്തുകാരെ കളിയാക്കുവാൻ ഇന്നും ഉപയോഗിക്കുന്നു). പഴയപോലെ ഇന്നും സുലഭമായി ബോഞ്ചി പ്രയോഗം ഇല്ലെങ്കിലും നാട്ടിൻപുറങ്ങളിലും മറ്റും ബോഞ്ചി ഇന്നും ഇലവിലുണ്ട്.
പാഷൻ ഫ്രൂട്ട് കൊണ്ട് നാരങ്ങാവെള്ളത്തിനു സമാനമായ ദാഹശമിനി തയാറാക്കുന്നത് കൊണ്ടാവും തിരുവനന്തപുരത്തെ സാധാരണക്കാർക്കു ബോഞ്ചികായാണ് പാഷൻഫ്രൂട്ട്. പാഷൻഫ്രൂട്ടിന്റെ പേര് അത്രപരിചിതമല്ലാത്തതുകൊണ്ടാവാം വലിയൊരു വിഭാഗം ജനങ്ങളും ബോഞ്ചികായ് എന്നു പറയുന്നത്. മറ്റൊരു കൗതുകകരമായ കാര്യം അഭ്യസ്ഥവിദ്യരായവർവരെ പാഷൻ ഫ്രൂട്ടിനെ ഇന്നും ഫാഷൻഫ്രൂട്ട് എന്നാണ് പറയുന്നതെന്നതാണ്.
എസ്. മഞ്ജുളാദേവി
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല്‍
വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് മലയാളികള്‍. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അല
മറയൂരിലെ പാല്ക്കാരന്
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പ
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്ര
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
പുതുതായി അനേകം കര് ഷകര് തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്ധിച്ചിട്ടുമു
റോസ് കൃഷി ചെയ്യാം, പനിനീര് നിര്‍മിക്കാം
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്
സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാ
പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര് ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ
പെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമ
കുടംപുളി സംസ്കരിക്കാം വേറിട്ട രീതിയില്‍
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ 2012 ല്‍ നടത്തി
സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടി
സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്
വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസം
യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക
വീട്ടുമുറ്റം അലങ്കരിക്കാം, പച്ചക്കറികളാല്‍
വീടിനു ഭംഗികൂട്ടാന്‍ അലങ്കാരച്ചെടികള്‍ വളര്‍ത്തുന്നവരാണ് മലയാളികള്‍. ഇതേരീതിയില്‍ പച്ചക്കറികളുപയോഗിച്ചും വീട്ടുമുറ്റം അല
മറയൂരിലെ പാല്ക്കാരന്
ജൈവകൃഷിയും മൃഗപരിപാലനവും തമ്മിലുള്ള ബന്ധം എന്തെന്നു കാണിച്ചുകൊടുക്കാന്‍ വേണ്ടിക്കൂടിയാണ് മറയൂര്‍ മണ്ണാറപ്രായില്‍ തമ്പി പ
പ്രായത്തെ തോല്പിച്ച് വര്‍ണങ്ങള്‍ വിരിയിച്ച് ഐസക്
എഴുപത്തിഒമ്പതു വയ സായ എനിക്ക് ഇതൊക്കെ ആകാമെങ്കില്‍ ചെറുപ്പക്കാര്‍ക്ക് എന്തുകൊണ്ടായിക്കൂടാ.. ഇന്ത്യന്‍ റെയില്‍വേയില്‍ നിന
കൃഷിചെയ്യാം, കദളിവാഴ
ഇതര വാഴയിനങ്ങള്‍ക്കില്ലാത്ത ചില സ്വഭാവ സവിശേഷതകള്‍ കദളി വാഴയ്ക്കുണ്ട്. ഇതിന്റെ പഴത്തിന് വളരെ ആസ്വാദ്യകരമായ ഗന്ധവും രുചിയ
ആരേയും ആകർഷിക്കും ആഫ്രിക്കൻ വയലറ്റ്സ്
മനോഹരമായ കുഞ്ഞുപൂക്കളാലും ഭംഗിയായി വിന്യസിക്കപ്പെട്ട ഇലകളാലും ആരെയും ആകർഷിക്കുന്ന ഒരു ചെറു ചെടിയാണ് ആഫ്രിക്കൻ വയലറ്റ്സ്
നിത്യസുവർണ പുഷ്പം
ഉഷ്ണമേഖലപ്രദേശങ്ങളിൽ അനായാസം വളരാൻ ഇഷ്ടപ്പെടുന്ന പൂച്ചെടിയാണ് സ്ട്രോഫ്ളവർ എന്ന പേരിലറിയപ്പെടുന്ന സുവർണ പുഷ്പം. തീരെ കനം
വട്ടവട വെളുത്തുള്ളിയും ഭൗമസൂചികയിലേക്ക്
മറയൂരിലെ മധുര ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ വട്ടവട ഗ്രാമത്തിലെ കുഞ്ഞന്‍ വെളുത്തുള്ളിക്കും ഭൗമസൂചികാ പദവി അഥവാ ജ്യോഗ
ഒരിഞ്ച് നഷ്ടപ്പെടുത്താതെ സമ്മിശ്രകൃഷി
ബാബു ഒരു മുഴുവന്‍സമയ കര്‍ഷകനായിരുന്നില്ല, രണ്ടു വര്‍ഷം മുമ്പുവരെ. ബിസിനസിനൊപ്പം ഒരു സൈഡായി കൃഷിയുമുണ്ടായിരുന്നെന്നുമാത്ര
കൂടൊരുക്കി വരവേല്‍ക്കാം തേന്‍കാലത്തെ
പുതുതായി അനേകം കര് ഷകര് തേനീച്ചക്കൃഷി യിലേക്ക് തിരിയുന്നുണ്ട്. തേനി ന്റെ ഉത്പാദനവും ആഭ്യന്തര ഉപഭോഗവും വര്ധിച്ചിട്ടുമു
റോസ് കൃഷി ചെയ്യാം, പനിനീര് നിര്‍മിക്കാം
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസ
അന്നാസ് സ്വിസ് ഫാമിൽ ഒരു ലിറ്റർ പാൽ = 160 രൂപ
ഒരു ദിവസമെന്നാൽ സെബിക്ക് ഒരൊന്നൊന്നര ദിവസമാണ്. ലോകം നിദ്രയുടെ സുഷുപ്തിയിലാഴുന്പോൾ സെബിയുടെ ദിവസം തുടങ്ങുന്നു. പുലർച്
സംരക്ഷിക്കാം, അരുമപ്പക്ഷികളുടെ ആരോഗ്യം
അരുമപ്പക്ഷികളെ തങ്ങ ളുടെ വീടുകള്‍ക്ക് അല ങ്കാരമായും, മാനസികോല്ലാസ ത്തിനും വിനോദത്തിനുമായുമൊക്കെ വളര്‍ത്തുന്നത് ഏറെ പ്രചാ
പച്ചക്കറി കൃഷിയിലെ അമേരിക്കന്‍ മലയാളിപ്പെരുമ
വിഷപച്ചക്കറി ഭീതി തീര് ത്തും ഇല്ലാത്ത അമേരിക്കയില്‍ വീട്ടാവശ്യത്തിനുള്ള പച്ചക്കറി സ്വന്തം വളപ്പില്‍ വിളയിച്ചെടുക്കുകയാണ
പെറ്റ് വിപണിയും ജീവിതവും രാജകീയം
ഒരുപിടി അവിലിന്റെ ലാളിത്യത്തില്‍ നിന്ന് മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തിലെന്നപോലെ രാജകീയ ജീവിതത്തിലേക്ക് കടക്കുകയാണ് ഓമനമ
കുടംപുളി സംസ്കരിക്കാം വേറിട്ട രീതിയില്‍
കുടംപുളിയുടെ ഔഷധമൂല്യങ്ങളെക്കുറിച്ച് അറിയാത്തവര്‍ ചുരുക്കമാണ്. അമേരിക്കയിലെ ഡോ. ജോണ്‍ ലോവന്‍സ്റ്റെയ്ന്‍ 2012 ല്‍ നടത്തി
സുഗന്ധം ചൊരിയും പൂമൊട്ട്
ചക്രവര്‍ത്തിയെ മുഖം കാണിക്കുന്നവര്‍ ഗ്രാമ്പൂ ചവച്ച് ഉച്ഛ്വാസവായു സുഗന്ധ പൂരിതമാക്കിയതിനുശേഷമേ കാണാവൂ. മൂന്നാം നൂറ്റാണ്ടി
സബ്സിഡികള്‍ക്കു മരണമണി
ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകവ്യാപാരസംഘടനാ യോഗത്തില്‍ വീണ്ടും തിരിച്ചടി. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസില്‍ ചേര്
വെള്ളാരംകുന്നിലെ റോസപ്പൂ വസന്തം
മലനാട്ടിൽ ഏലവും കുരുമുളകും കർഷകരെ ചതിച്ചപ്പോൾ വെള്ളാരംകുന്നിലെ യുവകർഷകൻ സജി തോമസിന് പനിനീർപ്പൂക്കൾ രക്ഷയായി. കുമളി
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസം
യൂറോപ്പിലെ പഴങ്ങള്‍ കാന്തല്ലൂരില്‍
കൃഷിയിലെ ആസൂത്രണമികവാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ തോപ്പില്‍ ജോര്‍ജ് ജോസഫിനെ വ്യത്യസ്തനാക്കുന്നത്. ആരോഗ്യം നിലനില്‍ക
പാടം പരീക്ഷണശാലയായി; ഗോപിക പിറന്നു
ഉരുണ്ട മട്ട അരി. പാലക്കാടൻ മട്ടയോടു ചേർത്തുവയ്ക്കാം. രോഗപ്രതിരോധ ശേഷി കൂടുതൽ, വർഷം മൂന്നു വിളവുവരെയെടുക്കാം. തണ്ടിനു
മറയൂരിന്റെ കാലാവസ്ഥ; സുബാഷിന്റെ മിശ്രണം
മറയൂറിലെ കാലാവസ്ഥയും മണ്ണിന്റെ ഗുണങ്ങളും കൃഷിക്കുപയോഗിക്കുന്ന വെള്ളത്തിന്റെ പരിശുദ്ധിയും പരന്പരാഗത കൃഷിയുമാണ് ശർക്കരയ
വാക്കയിൽ തോട്ടത്തിൽ വർഷം മുഴുവൻ വിളവെടുപ്പ്
കൃഷി തീർച്ചയായും ഒരു കല കൂടിയാണ്. കൃഷിചെയ്താൽ മാത്രം പോര, എപ്പോൾ, എന്ത്, എങ്ങനെ കൃഷിചെയ്യണം എന്നുകൂടി പഠിക്കണം. കൂരോപ
മൈസൂരിലെ മലയാളി കൃഷി
കൃഷിയോടുള്ള ഭ്രമമാണ് മലയാളിയായ തോമസ് ദേവസ്യയെ മൈസൂരിലെത്തിച്ചത്. കാഞ്ഞിരപ്പള്ളിക്കാരനായ ഈ കർഷകൻ, 2009 ലാണ് മൈസൂരിൽ കൃഷ
കേട്ടാൽ മാങ്ങ, കണ്ടാൽ ഇഞ്ചി
പേരുകേട്ടാൽ മാങ്ങയെന്നു തോന്നും, കണ്ടാൽ ഇ ഞ്ചിപോലിരിക്കും. ഇതാണ് ഇഞ്ചിമാങ്ങ. ഏതൊരു വിളയും മൂപ്പെ ത്തിയതിനുശേഷമേ വിളവെ
കോഴികളെ രക്ഷിക്കാം, വസന്തയിൽ നിന്ന്
കോഴിവളർത്തുന്നവരുടെ പേടി സ്വപ്നമാണ് വസന്ത. കോഴികളുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന അസുഖം. ഇത് അതിവേഗം അവയെ നയിക്കുന്നത്
പളുങ്കുപാത്രത്തിലെ ഗപ്പിയഴക്
അലങ്കാരമത്സ്യകർഷകരുടെയും ഹോബിയിസ്റ്റുകളുടെയും ഇഷ്ട ഇനമാണ് ഗപ്പി. സാധാരണ കാണപ്പെടുന്ന ഗപ്പി ഇനങ്ങളിൽനിന്നു വ്യത്യസ്തമായി
കേരളത്തിലും ക്രേപ്പ് മർട്ടിൽ
ലാർജർ സ്റ്റോർമിയ ഇൻ ഡിക്ക അഥവാ ക്രേപ്പ് മർട്ടിൽ ചൈനീസ് വംശജയായ ആരാമസുന്ദരിയാണ്. ഒറ്റനോട്ടത്തിൽ തന്നെ ആരെയും വശീകരിക്കു
പുഷ്പവിപണിയിലെ മിന്നുംതാരങ്ങൾ ഓർക്കിഡും ആന്തൂറിയവും
പൂക്കൾക്ക് വർധിച്ച ഡിമാൻ ഡുള്ള സംസ്ഥാനമാണ് കേരളം. ഇവിടത്തെ പൂക്കളുടെ ആവശ്യം പരിഹരിക്കുന്നതും പച്ചക്കറിയിലെന്നപോലെ ഇതരസ
അനുമതിയില്ലാതെ ജാതിത്തൈ വളർത്തിയാൽ വധശിക്ഷ?
അമൂല്യമായ സുഗന്ധവിളകളുടെ ചരിത്രത്തിൽ ഒരുപക്ഷെ ഏറ്റവുമധികം മത്സരങ്ങളുണ്ടാക്കിയ വിള ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ-
Latest News
ക്യാപ്റ്റന്റെ ടീമിൽ ഒമ്പതു പുതുമുഖങ്ങൾ കൂടി
ചാമുണ്ഡേശ്വരി കൈവിട്ടാലോ..! ബദാമിയിലും മത്സരിക്കാനൊരുങ്ങി സിദ്ധരാമയ്യ
കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കരുതെന്ന് കർണാടക
ഉയരം കുറഞ്ഞ സിനിമാ സംവിധായൻ; റിക്കാർഡ് ഉയരത്തിൽ ഗിന്നസ് പക്രു
അത് തിരുത്തലല്ല മാറ്റിയെഴുതിയത്; കരടിൽ കരടില്ലെന്ന് ബൃന്ദ
Latest News
ക്യാപ്റ്റന്റെ ടീമിൽ ഒമ്പതു പുതുമുഖങ്ങൾ കൂടി
ചാമുണ്ഡേശ്വരി കൈവിട്ടാലോ..! ബദാമിയിലും മത്സരിക്കാനൊരുങ്ങി സിദ്ധരാമയ്യ
കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കരുതെന്ന് കർണാടക
ഉയരം കുറഞ്ഞ സിനിമാ സംവിധായൻ; റിക്കാർഡ് ഉയരത്തിൽ ഗിന്നസ് പക്രു
അത് തിരുത്തലല്ല മാറ്റിയെഴുതിയത്; കരടിൽ കരടില്ലെന്ന് ബൃന്ദ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top