Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ച...
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
പ്രഭാസ് അഥവാ ബാഹുബലി
സുഖമാണോ ദാവീദേ....
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
ചങ്ക്സ്
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു...
Previous
Next
Cinema
ഒരേയൊരു രൂപ
Saturday, September 24, 2016 4:56 AM IST
പല അതികായന്മാർ മുൻനിരയിൽ ആരാധക വൃന്ദ ത്തെ ആനന്ദത്തിലാഴ്ത്തുമ്പോഴാണ് അവിടേക്ക് ഒരു പെണ്മ യുടെ ഭാവതാളവുമായി രൂപ രേവതി കടന്നുവരുന്നത്. കൈയിലൊരു വയലിനും സ്വര മാധുര്യമേറിയ ശബ്ദവുമായി ചെറിയ കാലത്തിനുള്ളിൽ അവൾ വലിയൊരു ആരാധക ലോകത്തെ പടുത്തുയർത്തി. സംഗീതത്തെ എന്നും ഇഷ്ടപ്പെടുന്ന മലയാളികളുടെ പുതിയ പ്രതീക്ഷയാണു രൂപ രേവതി. പിയാനൊകൊണ്ട് സ്റ്റീഫൻ ദേവസിയും വയലിനാൽ ബാലഭാസ്കറും വേദിയിൽ തീർത്ത മാന്ത്രിക വിസ്മയത്തിനു കൂട്ടായി ഇനി രൂപ രേവതിയും.ഗായികയായാണ് മലയാളികൾ ഈ പ്രതിഭയെ ആദ്യം പരിചയപ്പെടുന്നത്. പിന്നീടു ചെറിയൊരു ഇടവേളയ്ക്കു ശേഷം വൻ തിരിച്ചുവരവ്. വയലിന്റെ തന്ത്രികളിൽ നിന്നും അവൾ സൃഷ്ടിക്കുന്ന സംഗീതം കാലാന്തരത്തിലേക്കു മുഴങ്ങിത്തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തിന്റെ പ്രേക്ഷകരുടെ മനസറിഞ്ഞ രൂപയുടെ വാക്കുകളിലൂടെ...
എന്റെ ശാരികെ എന്ന പാട്ടിലൂടെ മലയാളികൾക്കു പരിചിതമായ പേരാണ് രൂപ രേവതി. തുടക്കകാലം എങ്ങനെയായിരുന്നു?
ഞാനാദ്യം സിനിമയിൽ പാടുന്ന പാട്ടാണു മാടമ്പി സിനിമയിലെ എന്റെ ശാരികേ... എന്നത്. അതിനു മുമ്പേ റിയാലിറ്റി ഷോയിലൂടെയാണ് എന്നെ മലയാളികൾ പരിചയമാകുന്നത്. അതുവഴിയാണു സിനിമയിലേക്കു പാടാൻ അവസരം ലഭിച്ചത്. എറണാകുളം ചെറായിയാണ് എന്റെ സ്‌ഥലം. അച്ഛനും അമ്മയ്ക്കും സംഗീതത്തിനോടു താല്പര്യമുണ്ടായിരുന്നു. അവര് പാടുമായിരുന്നു. ഞാനൊരു അഞ്ചു വയസുമുതൽ കർണാട്ടിക് സംഗീതവും എട്ടു വയസുമുതൽ വയലിനും പഠിക്കുന്നുണ്ടായിരുന്നു. അതിനു ശേഷമാണു റിയാലിറ്റി ഷോയിലേക്കും എത്തുന്നത്. ഇപ്പോഴും ഞാൻ സംഗീതം പഠിച്ചുകൊണ്ടിരിക്കുകയാണ്. 2002–ൽ ഗന്ധർവസംഗീതം എന്ന കൈരളി ചാനലിലെ പരിപാടിയുടെ ടൈറ്റിൽ വിന്നറായിരുന്നു ഞാൻ. അതിനു ശേഷം 2007ൽ സൂപ്പർ സ്റ്റാർ ഗ്ലോബൽ അമൃത ടിവിയിലും.
കർണാട്ടിക് സംഗീതത്തിൽ നിന്നു റിയാലിറ്റി ഷോയിലേക്കെത്താൻ ആകർഷിപ്പിച്ചത് എന്തായിരുന്നു?
കർണാട്ടിക് മ്യൂസിക്കിന് നമ്മുടെ കേരളത്തിൽ വേദികൾ സ്വതവേ കുറവാണല്ലൊ. അതേ സമയം ചെന്നൈയിലൊക്കെ അതിന് അവസരങ്ങൾ നിരവധിയാണ്. സത്യത്തിൽ റിയാലിറ്റി ഷോ മുഖേന ഇവിടെ കർണാട്ടിക് സംഗീതത്തിന് അവസരങ്ങൾ തുറന്നുകിട്ടുമെന്നു കരുതിയാണ് ഞാൻ അതിലേക്കെത്തുന്നത്. കാരണം കച്ചേരികൾ നമ്മുടെ നാട്ടിൽ തീരെ കുറവാണ്. അല്ലെങ്കിൽ ക്ഷേത്ര അനുഷ്ഠാനങ്ങളുമായി മാത്രമാണ് അതിനു അവസരങ്ങൾ കിട്ടുന്നത്. അപ്പോൾ റിയാലിറ്റി ഷോകൾ നമുക്ക് അതിനു നിരവധി അവസരങ്ങൽ തുറന്നു നൽകുമെന്നു കരുതി. റിയാലിറ്റി ഷോയിൽ എത്തിയതിനു ശേഷമാണു സിനിമാ സംഗീതത്തെ ഞാൻ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങുന്നതു തന്നെ. അതിനു മുൻപ് കർണാട്ടിക് സംഗീതവും കച്ചേരിയും മാത്രമായിരുന്നു എന്റെ ശ്രദ്ധ. റിയാലിറ്റി ഷോയ്ക്കുവേണ്ടി ഒരു വർഷക്കാലം പാട്ടുകൾ പഠിക്കുകയും പാടുകയും ചെയ്തപ്പോഴാണ് സിനിമാ സംഗീതത്തോടു താല്പര്യം തോന്നിത്തുടങ്ങുന്നത്. അതിനു മുമ്പ് നവരാത്രി സമയങ്ങളിലെ കച്ചേരികൾ ചെയ്തുള്ള പരിചയമാണ് എനിക്കുണ്ടായിരുന്നത്. റിയാലിറ്റി ഷോയിൽ എത്തിയതുകൊണ്ടു തന്നെ സംഗീതത്തിന്റെ വിവിധ ശാഖകളോടു പരിചിതമാകാനും താല്പര്യമുണ്ടാകാനും കാരണമായി. ഫോക്ക്, അറബിക്, പാശ്ചാത്യ സംഗീതം തുടങ്ങിയവയെ കൂടുതൽ അറിയാൻ അതു സഹായിച്ചു.
ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ24ംമ2.ഷുഴ മഹശഴി=ഹലളേ>ണ്ട
വ്യക്‌തിപരമായി ഒരു പാട്ടുകാരി എന്ന നിലയിൽ റിയാലിറ്റി ഷോകൾ എത്രമാത്രം ഗുണകരമായിട്ടുണ്ട്?
ഞാൻ പാട്ടുകളുടെ വരികളെ വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്‌തിയാണ്. അപ്പോൾ ഓരോ സംഗീത സംവിധായകന്റെ സംഗീതത്തോടുള്ള സമീപനവും ഗാനരചയിതാക്കളുടെ രചനാരീതിയും അടുത്തറിയാൻ അതു സഹായകമായി. കാരണം അതിനു മുന്നേ നമ്മൾ പാട്ടുകൾ പാടുന്നതല്ലാതെ അതിനെ കൂടുതലായി ശ്രദ്ധിക്കുമായിരുന്നില്ല. റിയാലിറ്റി ഷോകൾ അതിനെന്നെ സഹായിച്ചു. ഇപ്പോൾ ഞാൻ ഓരോ പാട്ടു ശ്രദ്ധിക്കുമ്പോഴും അതിന്റെ വരികളിലേക്കു ഇറങ്ങിച്ചെല്ലാൻ ശ്രമിക്കാറുണ്ട്.
വയലിൻ എപ്പോഴും ജീവിതത്തോടൊപ്പമുണ്ടായിരുന്നല്ലൊ?
അത് എന്നും പിൻതുടരുന്നുണ്ടായിരുന്നു. ഞാൻ ബി. എയും എം.എയും മ്യൂസിക്കായിരുന്നു പഠിച്ചിരുന്നത്. ആ സമയങ്ങളിൽ വയലിനിലും കർണാട്ടിക് സംഗീതത്തിലും യൂണിവേഴ്സിറ്റി വിന്നറായിരുന്നു. സ്കൂൾ ഫെസ്റ്റിവൽ സമയം മുതൽ തന്നെ ഇതിനു രണ്ടിനും ഞാൻ പങ്കെടുക്കുമായിരുന്നു. ബി.എ മഹാരാജാസിലും എം.എ ആർ എൽ വി കോളജിലുമാണു ചെയ്തത്. രണ്ടിനും ഒന്നാം റാങ്ക് നേടിയിരുന്നു. വയലിൻ ചെറുപ്പം മുതൽ പഠിച്ചിരുന്നെങ്കിലും പ്രോഗ്രാമുകൾ ചെയ്തു തുടങ്ങിയത് ഇപ്പോഴാണെന്നു മാത്രം. സിനിമകളിൽ റീ റെക്കോർഡിംഗ് വായിച്ചു തുടങ്ങുന്നത് പൃഥ്വിരാജിന്റെ ഉറുമി ചിത്രം മുതലാണ്. അതിനു സംഗീതം ചെയ്തിരുന്നത് ദീപക് ദേവ് ചേട്ടനായിരുന്നു.
സിനിമയിലേക്ക് അവസരം എങ്ങനെയാണ് തുറന്നു കിട്ടിയത്?
മത്സരിച്ച റിയാലിറ്റി ഷോയുടെ ഒരു ജഡ്ജായിരുന്നു എം. ജയചന്ദ്രൻ സാർ. മാടമ്പി സിനിമയുടെ സംവിധായകനായിരുന്ന ബി. ഉണ്ണികൃഷ്ണൻ സാർ പ്രോഗ്രാം കണ്ടിട്ട് എനിക്കു അവസരം തരികയായിരുന്നു. അങ്ങനെയാണ് ജയചന്ദ്രൻ സാറും ഉണ്ണിക്കൃഷ്ണൻ സാറും ചേർന്നു മാടമ്പിയിലേക്ക് എന്നെ പാടാൻ വിളിക്കുന്നത്. എന്റെ ശാരികേ എന്ന പാട്ട്... ആദ്യ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതു വളരെ സന്തോഷമാണ് നൽകിയത്. എല്ലാവരും നല്ല അഭിപ്രായവും പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഗോപി സുന്ദറിന്റെ സംഗീതത്തിൽ കാസനോവയിൽ പാടുന്നത്. പിന്നീടു ഞാൻ വിവാഹം കഴിഞ്ഞു നാലു വർഷത്തോളം മദ്രാസിലായിരുന്നു. ഇൻഡസ്ട്രിയിൽ നിന്നു മാറിനിന്നു. ആ കാലയളവിലും സംഗീത പഠനം തന്നെയായിരുന്നു. വലിയൊരു പ്രതിഭയായ വയലിനിസ്റ്റ് കലൈമാമണി എംബാർ കണ്ണൻ സാറാണ് എന്റെ ഗുരു. വയലിൻ അദ്ദേഹത്തിന്റെ കീഴിലാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത്. വോക്കൽ പഠിക്കുന്നത് പി. ഉണ്ണികൃഷ്ണൻ സാറിന്റെ കീഴിലുമായിരുന്നു. പഠനത്തിനു വേണ്ടി മനഃപൂർവമായി മാറി നിന്ന സമയമായിരുന്നു അത്. കാരണം പ്രോഗ്രാമുമായി മാത്രം നിന്നാൽ നമ്മുടെ പഠനം പാതിവഴിയിൽ നിന്നുപോകും. സംഗീതം നമുക്കെന്നും ജീവിതത്തിനൊപ്പം വേണ്ടതാണ്. അതിനായിരുന്നു അങ്ങനെയൊരു ഇടവേള സൃഷ്ടിച്ചത്.
ആ സമയങ്ങളിൽ വയലിൻ പ്രോഗ്രാമുകൾ ചെയ്യുമായിരുന്നു. ദീപക് ദേവ് സാറിന്റെ തേജാ ഭായി ആന്റ് ഫാമിലി എന്ന ചിത്രത്തിനു വേണ്ടിയൊക്കെ അവിടിരുന്ന് വർക്ക് ചെയ്തിരുന്നു. ദീപക് സാറിനെ ഉറുമി മുതലുള്ള പരിചയമായിരുന്നു. ഉറുമിയിൽ എന്നെ പാട്ടു പാടാനാണ് വിളിക്കുന്നത്. പക്ഷെ ആ പാട്ട് അവസാനം ചിത്രത്തിൽ നിന്നു മാറി. എങ്കിലും ഞാൻ വയലിൻ വായിക്കുമെന്നു ദീപക് ചേട്ടനറിയാമായിരുന്നു. അങ്ങനെയാണ് ആ ചിത്രത്തിന്റെ റീ റെക്കോർഡിന് എന്നെ വിളിക്കുന്നത്. സിനിമയിൽ പുള്ളുവൻ ടോണിൽ എത്തുന്ന സംഗീത പശ്ചാത്തലവും നിത്യ മേനോനെ കാണിക്കുന്ന ഭാഗവുമാണ് ഞാൻ ചെയ്തിരുന്നത്. വയലിനെ പുള്ളുവൻ ടോണിലേക്കു മാറ്റിയാണ് അതു വായിച്ചിരിക്കുന്നത്.
കൊച്ചിയിലേക്കുള്ള തിരിച്ചു വരവ് കലാജീവിതത്തിലേക്കുള്ള രണ്ടാം വരവായി മാറിയല്ലൊ?
മകളായതിനു ശേഷം 2013–ലാണ് കൊച്ചിയിലേക്കു തിരിച്ചെത്തുന്നത്. അതിനു ശേഷമാണ് വയലിൻ പ്രോഗ്രാമൊക്കെ ചെയ്തു തുടങ്ങുന്നത്. ലൈവ് ഷോസും ഫ്യൂഷനുമൊക്കെ ചെയ്തു തുടങ്ങിയതു തിരിച്ചെത്തിയതിനു ശേഷമാണ്. വയലിൻ പഠിപ്പിച്ചിരുന്ന ഗുരുവിന്റെ അനുഗ്രഹത്തോടെയാണ് ഞാൻ പ്രോഗ്രാം തുടങ്ങുന്നത് തന്നെ.
ണ്ട<ശാഴ െൃര=/ളലമേൗൃല/രശിശബ2016ലെുേ24ംമ3.ഷുഴ മഹശഴി=ഹലളേ>ണ്ട
ലൈവ് പ്രോഗ്രാം ചെയ്തതിനു ശേഷമാണോ രൂപ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്?
ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി ഞാൻ ചെയ്ത ചില പ്രോഗ്രാമിന്റെ വീഡിയോ പുറത്തിറക്കിയിരുന്നു. അത് ആൾക്കാർ ശ്രദ്ധിച്ചിരുന്നു. ശ്രീകുമാരൻ തമ്പി സാറിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു സാറിന് ഒരു ആദര സൂചകമായുള്ള വീഡിയോ പുറത്തിറക്കിയിരുന്നു. അതിനു ശേഷമാണ് ഒരു പാട്ടുകാരി വയലിനിസ്റ്റായും എത്തുന്നു എന്നു ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നത്. അതിനോടൊപ്പം റീ റെക്കോർഡിംഗ് നിരവധി ചിത്രങ്ങളിൽ ചെയ്തിരുന്നു. പുതിയ ചിത്രങ്ങളായ മഹേഷിന്റെ പ്രതികാരം, ജേക്കബിന്റെ സ്വർഗരാജ്യം, ലീല, കിംഗ് ലയർ അങ്ങനെ നിരവധി ചിത്രങ്ങളിൽ ചെയ്തിരുന്നു. വയലിനിസ്റ്റായതു കൊണ്ട് ലൈവ് പ്രോഗ്രാമിനൊപ്പം റീ റെക്കോർഡിഗും ഒപ്പം കൊണ്ടുപോകുന്നു. എന്റെ ആഗ്രഹവും ഒരു സംഗീതജ്‌ഞയായി ജിവിക്കണം എന്നതു തന്നെയാണ്. അവിടെ പാട്ടാണോ, വയലിനാണോ എന്നു നോക്കില്ല. കച്ചേരി, പാട്ട്, വയലിൻ കച്ചേരി, വയലിൻ ഫ്യൂഷൻ അങ്ങനെ എന്തിനെയും പരീക്ഷിക്കാനും ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു. പാട്ടും വയലിനും ഒരുപോലെ കൊണ്ടുപോകുന്നു. അവിടെ ഒന്നിനോടും ഏറ്റക്കുറച്ചിലില്ല. കാരണം രണ്ടിടത്തും സംഗീതമാണ് പരമാത്മാവ്. ഒന്നു പാടുന്നു, മറ്റൊന്നു കൈകളാൽ ജനിപ്പിക്കുന്നു.
ഇൻഡസ്ട്രിയിൽ നിന്നു ലൈവ് പ്രോഗ്രാമിനുള്ള പിന്തുണ എത്രത്തോളമായിരുന്നു?
ചിത്രച്ചേച്ചിയും പി.ജയചന്ദ്രൻ സാറും നല്ല പിന്തുണ നൽകുന്നുണ്ട്. ഇപ്പോൾ കൂടുതലും ഷോ ചെയ്യുന്നത് അവരോടൊപ്പമാണ്. ഇവിടെ വയലിൻ വായിക്കുന്ന യുവതികൾ നിരവധി പേരുണ്ടെങ്കിലും അതു ലൈവ് പ്രോഗ്രാമായി ചെയ്യുന്നവരെ ഞാൻ കണ്ടിട്ടില്ല. ചെന്നൈയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും നിരവധി പേരുണ്ട്. ഇവിടെ അങ്ങനെ കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ അതിന്റെ ഒരു പ്രാധാന്യം പലപ്പോഴും എനിക്കു കിട്ടിയിട്ടുണ്ട്. കാരണം പ്രോഗ്രാമിൽ രണ്ടിനുമുള്ള അവസരം നമുക്കു കിട്ടുന്നു.
ഇടവേളയ്ക്കു ശേഷം സിനിമയിൽ ഗായികയായി അവസരം ലഭിച്ചില്ലേ?
വയലിനൊപ്പം സിനിമയിൽ പാടാനുള്ള അവസരവും ലഭിച്ചിരുന്നു. ദിപക് ദേവ്ചേട്ടന്റെ തിലോത്തമ എന്ന ചിത്രത്തിൽ പാടി. ഒപ്പം ബിജിബാലേട്ടന്റെ രാജമ്മ അറ്റ് യാഹു എന്ന ചിത്രത്തിലും പാടിയിരുന്നു. ഇതു രണ്ടും റിലീസായ ചിത്രമാണ്. റിലീസാകാനുള്ളത് ഷാൻ റഹ്മാന്റെ ജെമിനിയും മെജോ ജോസഫ് സംഗീതമൊരുക്കുന്ന ഒരു പുതിയ ചിത്രവുമാണ്.
റിയാലിറ്റി ഷോയിൽ നിന്നും വന്ന പ്രതിഭ എന്ന നിലയിൽ അതിനെതിരേ ഇന്നുയർന്നു കേൾക്കുന്ന വിമർശനങ്ങളെ എങ്ങനെ കാണുന്നു?
എന്റെ അനുഭവത്തിൽ റിയാലിറ്റി ഷോകൾ നല്ലതാണ്. കാരണം ഞാൻ റിയാലിറ്റി ഷോയിലെത്തിയതു കൊ ണ്ടാണ് ഈ മേഖലയിലേക്ക് ഇത്ര എളുപ്പത്തിലെത്താനായത്. പിന്നെ റിയാലിറ്റി ഷോ മാത്രമല്ല ജീവിതം എന്നുള്ള തിരിച്ചറിവ് മത്സരിക്കുന്നവർക്കുണ്ടായിരിക്കണം. കാരണം അതിനുമപ്പുറം നമ്മൾ പഠിക്കാനുള്ളത് അനവധിയുണ്ട്. ഒരു റിയാലിറ്റി ഷോ കൊണ്ടു മാത്രം നിർത്തിയാൽ സ്വയം വളരാനുള്ള അവസരമാണ് നഷ്ടമാകുന്നത്. അതു കഴിഞ്ഞാലും നമ്മൾ പഠിച്ചുകൊണ്ടേയിരിക്കണം.
ബാൻഡ് പ്രവർത്തനങ്ങളിൽ സജീവമാകാറുണ്ടോ?
എനിക്കു സ്‌ഥിരമായി ഒരു ബാൻഡ് ഇല്ല. എങ്കിലും ബാൻഡ് രീതിയിലുമുള്ള പരിപാടികൾ ഞാൻ ചെയ്യാറുണ്ട്. കാരണം ജുഗൽബന്ധി ഞാൻ ചെയ്യാറുണ്ട്, കർണാട്ടിക് കച്ചേരികൾ ഞാൻ ചെയ്യാറുണ്ട്.
കുടുംബംവിശേഷം?
ഹസ്ബന്റ് കർണാട്ടിക് സംഗീതജ്‌ഞനാണ്. കുൽദ്വീപ് പൈ എന്നാണ് പേര്. ചെന്നൈയിലാണ്. മകളുണ്ട്, മൂന്നരവയസായി.
–ഗൗതമൻ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
മലയാള സിനിമക്ക് പുത്തൻ പ്രതീക്ഷകൾ നൽകി ചിങ്ങപ്പുലരി
മലയാള സിനിമയ്ക്കു പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും നാളെകളെ സമ്മാനിച്ചാണ് ഓണക്കാലത്തിന്റെ
മൈ സ്കൂളിലൂടെ മലയാള സിനിമയിലേക്ക്
മലയാളസിനിമയിലേക്ക് സ്വപ്നതുല്യമായ തുടക്കം. മലയാളത്തിന്റെ അഭിനയപ്രതിഭ മധുവിനൊപ്പം മലയ
പ്രഭാസ് അഥവാ ബാഹുബലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കളക്ഷൻ റിക്കാർഡുകൾ തിരുത്തിക്കുറിച്ച് മുന്നേറുന്പോൾ അതു ലോക ജനതയ്ക്കു പരിചയപ്പെടുത്തിയ താരമാ
സുഖമാണോ ദാവീദേ....
അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമലതകളെല്ലാം ദാവീദ് എന്ന ചെറുപ്പക്കാരന്റെ ചുമലിലായി. അച്ഛൻ തയ്യൽക്കാരനായിരുന്നെങ്
ഹൃദയത്തിൽ കൂടുകൂട്ടുന്ന ഏദൻതോട്ടം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കൂടിച്ചേരലുകളുടേയും പറുദീസയായിരുന്നു ആദ്യ പ്രേമമിഥുനങ്ങളായ ആദാമിന്റേയും ഹവ്വയുടേയും
ചങ്ക്സ്
ഒമർ ലുലു സംവിധാനംചെയ്യുന്ന ചങ്ക്സ് എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഹാപ്പി വെഡ്ഡിംഗ
രക്ഷാധികാരി നായിക ഹന്നയുടെ വിശേഷങ്ങൾ
പുത്തൻ സിനിമാരുചിക്കൂട്ടുകൾക്കിടയിൽ മറഞ്ഞുപോയ ചില കാഴ്ചകൾക്കു ഗൃഹാതുരത്വം തുളുന്പുന്ന ഓർമകൾ സമ്മാനിച്ച ചിത്രമാണ് രക്ഷാധ
പെണ്‍സിനിമകൾ പ്രിയങ്കരമാകുന്പോൾ
സിനിമയിൽ പലപ്പോഴും നായികമാരും സ്ത്രീകഥാപാത്രങ്ങളും അലങ്കാരത്തിനായി സൃഷ്ടിക്കപ്പെടുന്നവരാണ്. അതിന് അപവാദമായി പല ഭാഷകളിലു
വിജയ് 61: സാമന്ത സിലന്പാട്ടം പഠിക്കുന്നു
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായി സാമന്ത സിലന്പാട്ടം പഠിക്കുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തമിഴ്നാട്ടില
രക്ഷാധികാരി ബിജു മേനോൻ
സൂപ്പർതാര പദവിയുടെ ഘനവും വിഷ്വൽ ഇംപാക്ടിന്റെ മാന്ത്രികതയും ചടുലതാളവുമില്ലാതെ വേറിട്ടൊരു പാതയിലാണ് ബിജു മേനോൻ ചിത്രങ്ങ
ഗോദ
കുഞ്ഞിരാമായണം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ഗോദ മേയിൽ തിയറ്ററുകളിലെത്തുകയാണ്. രസകരവു
താരനിരയിലേക്ക് ദീപക്കും
വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സമ്മാനിച്ച യുവതാരനിര ഏറെയാണ്. അവരിൽ ശ്രദ്ധേയമായ മുഖമായിരുന്നു ദീപക്കിന്റേത്. തട്ടത്തിൻ
ഹേമചന്ദ്രൻ (കാമറ സ്ലോട്ട്)
മലയാള ചലച്ചിത്രമേഖലയ്ക്ക് സുവർണശോഭ പകർന്ന എണ്‍പതുകളിൽ ഒട്ടേറെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച കാമറാമാനാണ് ഹേമചന്ദ്രൻ
ഇടവേളയ്ക്കുശേഷം നമിത
രണ്ടുവർഷത്തോളമാകുന്നു നമിതയെ മലയാളസിനിമയിൽ കണ്ടിട്ട്. ട്രാഫിക്കിലൂടെ എത്തി ഒരുപിടി ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്
അലമാരയിലെ അതിഥി
ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അലമാര എന്ന ചിത്രം മലയാളത്തിനു സമ്മാനിച്ച പു
ഗ്രേറ്റ് ഫാദറിലൂടെ അഭിലാഷ് ഹുസൈൻ
ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞോടുന്ന മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ എസ്ഐ ശ്രീകുമാറിനെ പെട്ടെന്നാരും മറക്കില്ല. "മിസ്
റാണയുടെ സ്വപ്നങ്ങൾ
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി മലയാളികൾക്കു പരിചയപ്പെടുത്തിയ താരമാണ് റാണാ ദഗുപതി. പൗരുഷം നിറയുന്ന ശരീരഭാഷ കൊണ്ടും ആയോധന കല
പോക്കിരി സൈമണ്‍
തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ കടുത്ത ആരാധകനായ യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകൻ. ഡാർവി
പൂനം ബജ്വയുടെ കുപാത്ത രാജ
തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയതാരമായ പൂനം ബജ്വ നായികയാകുന്ന പുതിയ തമിഴ് ചിത്രമാണ് കുപാത്ത രാജ. ജി.വി പ്രകാശാണ
വിഷ്ണു നാരായണ്‍ (കാമറ സ്ലോട്ട്)
മികച്ച ലോകസിനിമകളുടെ ഭൂപടത്തിൽ ഇടംനേടിയ മലയാള സിനിമകൾ നിരവധിയാണ്. ഇത്തരം സിനിമകളുടെ അണിയറയിൽ പ്രമുഖരായ സംവിധായകരോടൊപ്
ശിവപുരത്തെ ദിഗംബരൻ (സൂപ്പർ ക്യാരക്ടർ)
ദിക്കുകളെ അംബരമാക്കുന്നവനാണ് ദിഗംബരൻ. നിത്യ ബ്രഹ്മചാരിയായ അവൻ വിവസ്ത്രനാണ്. കൈലാസ നാഥനായ ശിവനെയും ദിഗംബരനായാണ് അവതരിപ്പി
ക്യാപ്റ്റൻ: ജയസൂര്യ പുത്തൻ ഭാവരൂപത്തിൽ
ഇന്ത്യൻ ഫുട്ബോൾ കളിക്കളത്തിൽ സമാനതകളില്ലാത്ത ഇതിഹാസതാരമായ വി.പി. സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂർത്തങ്ങളാക്കി ദൃശ്യവത
ത്രസിപ്പിക്കാൻ വീണ്ടും തമന്ന
മുഖ ശ്രീയാലും ആകാര മികവിനാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഹരമായി മാറിയ നായികയാണ് തമന്ന ഭാട്ടിയ. തമിഴിലും തെലുങ്കില
തെന്നിന്ത്യന്‍ സൗന്ദര്യം
ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ തെന്നിന്ത്യൻ സുന്ദരി നിക്കി ഗൽറാണി തിക
പ്രൊഫസർ ഡിങ്കൻ
ഒരു സൂപ്പർസ്റ്റാർ പ്രധാന കഥാപാത്രമാകുന്ന ആദ്യത്തെ ത്രിഡി മലയാള ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജനപ്രിയ നായകൻ ദിലീപ് പ
ഏതു വേഷവും ചെയ്യും: ഇനിയ
ബിജുമേനോന്റെ സ്വർണക്കടുവയാണ് ഇനിയയെ മലയാളത്തിൽ ശ്രദ്ധേയയാക്കിയത്. അതിനു മുന്‍പ് ലാൽ നായകനായ അയാളിലെ കഥാപാത്രത്തിലൂടെ നട
ആകാശമിഠായി
പ്രശസ്ത തമിഴ്നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ് ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവ
നാടകം, സിനിമ, ജീവിതം
സന്തോഷ് കീഴാറ്റൂർ എന്ന പേരിനേക്കാൾ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ഈ കലാകാരൻ മലയാളികളുടെ മനസിൽ ഇടംനേടിയത്. ചെറുതും വലു
അന്നും ഇന്നും സെറീന
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മാ
ആമി
മലയാള സിനിമയിൽ ആദ്യമായി ഒരു എഴുത്തുകാരിയുടെ കഥ പറയുന്ന ചിത്രമൊരുങ്ങുന്നു. ആമി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കമൽ ആണ
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top