Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
തേങ്ങാവെള്ളത്തിൽ നിന്നു വിന്നാഗിരി
Tuesday, August 2, 2016 4:18 AM IST
<യ> ഡോ. ബ്ലോസ്സം കെ. എൽ, ഡോ. സീജ തോമാച്ചൻ
കൃഷി വിജ്‌ഞാന കേന്ദ്രം, തൃശൂർ
വ്യാപകമായ തോതിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യപദാർഥമാണ് വിനാഗിരി അഥവാ ചൊറുക്ക. പാകമെത്തിയ തേങ്ങയിലെ വെള്ളം ഉപയോഗിച്ചും വിനാഗിരി തയാറാക്കാം.
ചില സസ്യേതര വിഭവങ്ങളും ചൈനീസ് വിഭവങ്ങളും പാകം ചെയ്യുമ്പോൾ അതിന്റെ ഗുണമേന്മ വർധിപ്പിക്കുവാനും വിനാഗിരി ഉപയോഗിക്കുന്നു. പുളിച്ച് ചാരായം നൽകുന്നതിനു കഴിവുള്ള എല്ലാ പദാർഥങ്ങളിൽ നിന്നും (പഞ്ചസാര അടങ്ങിയിട്ടുള്ള പദാർഥങ്ങൾ, ജലാംശമുള്ള അന്നജങ്ങൾ, പഴവർഗങ്ങൾ) വിനാഗിരി ഉത്പാദിപ്പിക്കാം. കരിക്കിൻവെള്ളം അഥവാ ഇളനീർ, നാളികേരം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെല്ലാം പാനീയമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും മൂത്ത നാളികേരത്തിന്റെ വെള്ളം വെറുതെ പാഴാക്കി കളയുകയാണ് പതിവ്. മൂത്ത നാളികേരത്തിന്റെ വെള്ളത്തിൽ നിന്നു വിനാഗിരി ഉൽപാദിപ്പിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
തേങ്ങാവെള്ളത്തിൽ പഞ്ചസാരയുടെ അളവ് 12 ശതമാനം ആക്കി ഉയർത്തിയശേഷം രണ്ടുപ്രാവശ്യം ഫെർമെന്റേഷൻ എന്ന പ്രക്രിയയിലാണ് വിനാഗിരി ഉണ്ടാക്കുന്നത്. ആദ്യം ആൽക്കഹോളിക് ഫെർമെന്റേഷനും പിന്നീട് അസറ്റിക് ഫെർമെന്റേഷനും നടത്തുന്നു.
<യ>ആൽക്കഹോളിക്ക് ഫെർമെന്റേഷൻ നടത്തുന്ന രീതി
ചേരുവകൾ
തേങ്ങാവെള്ളം
പഞ്ചസാര (12%)
അമോണിയം സൾഫേറ്റ് (0.1%)
സിട്രിക് ആസിഡ് (0.2%)
യീസ്റ്റ് (ലിറ്ററിന് 1/2 ഗ്രാം മുതൽ 1 ഗ്രാം വരെ)
രീതി
12 ശതമാനം പഞ്ചസാര ചേർത്ത തേങ്ങാവെള്ളം അരിച്ച് തിളപ്പിച്ചാറിയശേഷം അമോണിയം സൾഫേറ്റും സിട്രിക് ആസിഡും ചേർത്തിളക്കുക. സാക്കറോമൈസസ് സെറവേസിയ അഥവാ വൈൻയീസ്റ്റ് ചേർത്തു നല്ലവണ്ണം ഇളക്കി യോജിപ്പിച്ചശേഷം വാവട്ടം കുറഞ്ഞ പ്ലാസ്റ്റിക് കാനുകളിലോ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലോ സൂക്ഷിക്കണം.
വാവട്ടം പഞ്ഞികൊണ്ട് അടയ്ക്കുകയോ തുണികൊണ്ട് മൂടിക്കെട്ടുകയോ ചെയ്യണം. 5–6 ദിവസം കൊണ്ട് ഫെർമെന്റേഷൻ പൂർത്തിയാവുന്നു. അതിനു ശേഷം രണ്ടു ദിവസം യീസ്റ്റ് അടിയുവാനായി വയ്ക്കണം. തെളി ഞ്ഞ ലായനി വേറൊരു പാത്രത്തിലേക്ക് അടിയിളകാതെ പകർത്തുന്നു. ഈ തെളിഞ്ഞ ലായനിയെ ആൽക്കഹോളിക് ഫെർമെന്റ് എന്നു പറയുന്നു. ഇതിൽ ഏകദേശം 5.5 ശതമാനം ആൽക്കഹോൾ ഉണ്ടാകും. 5.5 ശതമാനം വീര്യമുള്ള ആൽക്കഹോളിക് ഫെർമെന്റിനെ വീണ്ടും അസറ്റിക് ഫെർമെന്റേഷൻ നടത്തിയാൽ 5.5 ശതമാനം ഉള്ള വിനാഗിരി ലഭിക്കുന്നു.
<യ>അസറ്റിക് ഫെർമെന്റേഷൻ നടത്തുന്ന രീതി
അസറ്റിക് ഫെൽമെന്റേഷൻ രണ്ടു രീതിയിൽ നടത്താം. ഒന്ന് മന്ദരീതി അഥവാ പാരമ്പര്യരീതി. രണ്ടാമത്തേത് വിനീഗർ ജനറേറ്റർ ഉപയോഗിച്ചുള്ള ശീഘ്രരീതി. പാരമ്പര്യരീതിയിൽ വിനാഗിരി ഉണ്ടാക്കുന്നതിന് കാലതാമസം നേരിടുന്നു. ഈ രീതിയിൽ കൂടിയ അളവിൽ വിനാഗിരി ഉൽപാദിപ്പിക്കുവാനും പ്രയാസമാണ്. ഒരു കുടിൽ വ്യവസായമായി കുറഞ്ഞ അളവിൽ നിർമിക്കുവാൻ ഈ രീതി പ്രയോജനപ്പെടുത്താം. ഉത്പാദനച്ചെലവും കുറവാണ്. അസറ്റിക് ഫെർമെന്റേഷൻ നടത്തുന്നതിന് മാതൃവിനാഗിരി സ്റ്റാർട്ടർ കൾച്ചർ ആയി ഉപയോഗിക്കുന്നു.
മാതൃവിനാഗിരി കുറഞ്ഞത് നാലു ശതമാനം അമ്ലത്വം ഉണ്ടായിരിക്കണം. അസറ്റിക്ക് ഫെർമെന്റേഷൻ നടത്തുന്നതിനായി മാതൃ വിനാഗിരിയും ആൽക്കഹോളിക് ഫെർമെന്റും കൂട്ടിച്ചേർത്ത് വാവട്ടം കൂടിയ പ്ലാസ്റ്റിക് പാത്രങ്ങളിൽ വെയ്ക്കണം. മിശ്രിതത്തിന്റെ അമ്ലത്വം 2.5 ശതമാനം കുറയാൻ പാടില്ല. വാവട്ടം കനം കുറഞ്ഞ തുണികൊണ്ട് മൂടി റബർ ബാന്റ് ഇട്ട് വെയ്ക്കണം. അന്തരീക്ഷത്തിലെ വായു സമ്പർക്കത്തിൽ മാതൃവിനാഗിരിയിലുള്ള അസ റ്റോ ബാക്ടർ അണുജീവികൾ അസറ്റിക് ആസിഡാക്കി മാറ്റുന്നു. മിശ്രിത്തിന്റെ അളവനുസരിച്ച് രണ്ടു മുതൽ അഞ്ചാഴ്ച വരെ സമയം കൊണ്ടാണ് അമ്ലീകരണം പൂർത്തിയാവുന്നത്. അമ്ലത്വം നാലു മുതൽ 5.5 ശതമാനത്തിനുള്ളിൽ എത്തുമ്പോൽ വിനാഗിരി അടിയിളകാതെ എടുത്ത് പാസ്ചുറീകരണം (ഇതിനെക്കുറിച്ച് പുറകെ വിശദീകരിക്കുന്നുണ്ട്) നടത്തി കുപ്പികളിൽ നിറച്ച് സീൽ ചെയ്യുന്നു.
<യ>ചെറുകിട സംരംഭകർക്കായുള്ള ഉത്പാദനരീതി
100 ലിറ്റർ കൊള്ളുന്ന ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കാനുകളിലാണ് ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പ്രോസസ് തുടങ്ങുന്നതിന് മുമ്പ് കന്നാസും അനുബന്ധ ഉപകരണങ്ങളും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നല്ലവണ്ണം ശുചിയാക്കുക. പ്രോസസ് തുടങ്ങാൻ കന്നാസിന്റെ മൂന്നിൽ ഒരു ഗ്രാം ഭാഗം (30ലിറ്റർ) മാതൃവിനാഗിരി, സ്റ്റാർട്ടർ കൾച്ചർ ആയി നിറയ്ക്കുക. മാതൃവിനാഗിരിക്ക് കുറഞ്ഞത് നാലു ശതമാനം എങ്കിലും അമ്ലത്വം ഉണ്ടായിരിക്കണം.
ഒന്നാം ദിവസം 30 ലിറ്റർ മാതൃവിന്നാഗിരിയോടൊപ്പം 10 ലിറ്റർ ആൽക്കഹോളിക് ഫെർമെന്റും ചേർക്കുക. ഒരാഴ്ച കഴിഞ്ഞ് (8–ാം ദിവസം) 10 ലിറ്റർ ആൽക്കഹോളിക് ഫെർമെന്റും കൂടി ചേർക്കുക. രണ്ടാഴ്ച കഴിഞ്ഞ് (15–ാം) ദിവസം 15 ലിറ്റർ ഫെർമെന്റും മൂന്നാഴ്ചകഴിഞ്ഞ് (22–ാം ദിവസം) മറ്റൊരു 15 ലിറ്റർ ഫെർമെന്റും കൂടിചേർക്കുക. അങ്ങനെ മൂന്നാ ഴ്ച കഴിയുമ്പോൾ ആകെ 80 ലിറ്റർ മിശ്രിതം (30+10+10+15+15) കന്നാസിൽ ഉണ്ടാകും. നാലാഴ്ച കഴിയുമ്പോൾ (29–ാം ദിവസം) കന്നാസിന്റെ വശത്ത് ഘടിപ്പിച്ചിട്ടുള്ള ടാപ്പിൽ കൂടി കുറച്ചു ലായനി എടുത്ത് അമ്ലത്വം നോക്കുക. അഞ്ചിനു മുകളിൽ അമ്ലത്വം ആയിട്ടുണ്ടെങ്കിൽ ടാപ്പിൽ കൂടി 25 ലിറ്റർ വിനാഗിരി പുറത്തെടുത്ത് വൃത്തിയുള്ള തുണിയിൽകൂടി അരിച്ച് പാസ്ചുറീകരണം നടത്തി കുപ്പികളിൽ നിറച്ച് സീൽ ചെയ്യുന്നു. ആവശ്യത്തിന് അമ്ലത്വം ആയിട്ടില്ലെങ്കിൽ കുറച്ചു ദിവസം കൂടി കഴിഞ്ഞ് അമ്ലത്വം ആയതിനുശേഷം പുറത്തെടുക്കുക. 25 ലിറ്റർ വിനാഗിരി പുറത്തെടുക്കുമ്പോൾ അത്രയും അളവിൽ ആൽക്കഹോളിക് ഫെർമെന്റ് മുകളിൽ ഘടിപ്പിച്ചിട്ടുള്ള ട്യൂബു വഴി ഉള്ളിലേക്ക് സാവധാനം ഒഴിക്കുക. വീണ്ടും 25 ലിറ്റർ വിനാഗിരി അമ്ലത്വം നോക്കിയതിനുശേഷം പുറത്തെടുത്ത് മേൽ പറഞ്ഞ രീതിയിൽ പായ്ക്ക് ചെയ്യുക. അത്രയും തന്നെ ഫെർമെന്റ് അകത്തേക്ക് ഒഴിക്കുക. ഇത് ആഴ്ചയിൽ ഒരിക്കൽ ആവർത്തിക്കുക.
3–4 ദിവസം കന്നാസിലെ മിശ്രിതം പൂർണമായും പുറത്തെടുത്ത് അരിച്ച് ജെല്ലി പുറത്തുകളഞ്ഞ് കന്നാസും അനുബന്ധ ഉപകരണങ്ങളും വൃത്തിയാക്കി വീണ്ടും 55 ലിറ്റർ മാതൃവിനാഗിരിയും 25 ലിറ്റർ ആൽക്കഹോളിക് ഫെർമെന്റും കൂട്ടിച്ചേർത്ത് പഴയതുപോലെ വെയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് വീണ്ടും 25 ലിറ്റർ വിനാഗിരി (അമ്ലത്വം നോക്കിയതിനുശേഷം) പായ്ക്ക് ചെയ്യുക.
<യ>വിനാഗിരിയുടെ പാസ്ചുറീകരണവും പായ്ക്കിംഗും
അടിയിളക്കാതെ മുകളിലത്തെ തെളിഞ്ഞ വിന്നാഗിരി പുറത്തെടുത്ത് വൃത്തിയുള്ള നേർത്ത തുണിയിൽ കൂടി അരിച്ച് സ്റ്റീൽ പാത്രത്തിൽ ഒഴിച്ച് വെയ്ക്കുക. സ്റ്റീൽ പാത്രത്തിനു യോജിച്ച അടപ്പുണ്ടായിരിക്കണം. സ്റ്റീൽ പാത്രം മറ്റൊരു വലിയ പാത്രത്തിലെ വെള്ളത്തിൽ ഇറക്കിവെച്ച് വെള്ളം ചൂടാക്കുക.
വെള്ളത്തിന്റെ ചൂടേറ്റ് വിനാഗിരിയും ചൂടാകൂന്നു. ഇങ്ങനെ വിനാഗിരിയുടെ ചൂട് ഏകദേശം 78–80 സെന്റിഗ്രേഡിൽ 8–10 മിനിറ്റ് നിലനിർത്തി പാസ്ചുറൈസ് ചെയ്യുന്നു. ഒരു തെർമോമീറ്റർ ഉപയോഗിച്ച് ചൂട് അളക്കാവുന്നതാണ്. വിനാഗിരിയുടെ പുളിക്ക് കാരണമായ അസറ്റിക് ആസിഡ് ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ പ്രവർത്തനം ഇല്ലാതാക്കി അവയെ നിർജീവമാക്കുന്നതിനുവേണ്ടിയാണ് പാസ്ചൂറീകരണം നടത്തുന്നത്.
ആവശ്യത്തിനുള്ള പുളിയായിക്കഴിഞ്ഞാൽ വിതരണം ചെയ്യാനുള്ള വിനാഗിരിയിലുള്ള ബാക്ടീരിയകളെ ഇപ്രകാരം നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ബാക്ടീരിയ വീണ്ടും പ്രവർത്തിച്ച് അസറ്റിക് ആസിഡിനെ വിഘടിപ്പിച്ച് പുളി കുറഞ്ഞുപോകാൻ സാധ്യതയുണ്ട്. പാസ്ചുറൈസ് ചെയ്ത വിനാഗിരി വായു കടക്കാതെ മൂന്നാഴ്ചക്കാലം ബൾക്ക് സ്റ്റോറേജ് നടത്തി നിർജീവമായ ബാക്ടീരിയകളുടെ കോശങ്ങൾ അടിഞ്ഞ് വിനാഗിരി തെളിയും. അടിയിളക്കാത്ത വിധത്തിൽ വശത്തുള്ള ടാപ്പ് വഴി പുറത്തെടുത്ത് കുപ്പികളിൽ പൂർണ മായി നിറച്ച് സീൽ ചെയ്യുന്നു.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്ക്ക് ഇനി തണ്ണീര്മത്തന് ദിനങ്ങള്
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്ക്ക് ഇനി തണ്ണീര്മത്തന് ദിനങ്ങള്
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ് ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Latest News
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്ഷം തടവും പിഴയും
കാപ്പ നിയമ പ്രകാരം യുവാവിനെ നാടുകടത്തി
നിമിഷ പ്രിയയുടെ അമ്മ ഇന്ന് യെമനിലേക്ക്
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top