Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
കോഴികളുടെ വേനൽക്കാല പരിചരണം
Saturday, February 25, 2017 7:10 AM IST
കനത്ത ചൂടും വേനൽമഴയുടെ അഭാവവും മനുഷ്യനെ മാത്രമല്ല വളർത്തുമൃഗങ്ങളെയും പക്ഷികളെയും സാരമായി ബാധിക്കും. അമിതമായ ചൂട് പ്രതിരോധിക്കാനുള്ള ശാരീരിക അവസ്‌ഥയില്ലാത്തതാണ് കാരണം. കോഴികളിൽ ഉയർന്ന താപനിലമൂലം മരണനിരക്ക് കൂടുന്നതായി കണ്ടുവരുന്നു.
കോഴികളുടെ സാധാരണ ശരീര ഊഷ്മാവ് 40– 41 ഡിഗ്രി സെൽഷ്യസാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ ഊഷ്മാവിലുള്ള വ്യതിയാനം കോഴികളെ പെട്ടെന്നു ബാധിക്കാറുണ്ട്. കോഴിയുടെ വളർച്ച, മുട്ട ഉത്പാദനം, ആരോഗ്യം എന്നിവയെ കൂടിയ താപനില നന്നായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ അനുയോജ്യമായ ശരീര ഊഷ്മാവ് കോഴികൾക്കു ലഭ്യമാക്കണം. എന്നാൽ മാത്രമേ മികച്ച വളർച്ചാനിരക്കും വരുമാനവും ലഭിക്കൂ.
മികച്ച തീറ്റ പരിവർത്തനശേഷിക്ക് 21–24 ഡിഗ്രി സെൽഷ്യസ് താപനിലയാണ് അനുയോജ്യം. എന്നാൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ താപനില ശീതകാലത്തു മാത്രമേ ലഭിക്കൂ. ചൂടുകാലങ്ങളിൽ താപനില സാധാരണയിൽനിന്ന് ഉയരുകയും അത് കേഴികളിൽ ചൂടുമൂലമുള്ള സമ്മർദ്ദത്തിനും കുറഞ്ഞ വളർച്ചാനിരക്കിനും മുട്ട ഉത്പാദനത്തിനും കാരണമാകുന്നു. ഇത് കർഷകനു വലിയ നഷ്ടമുണ്ടാക്കുന്നു.
വിയർപ്പു ഗ്രന്ഥികളുടെ അഭാവവും ഉയർന്ന ശരീര ഊഷ്മാവു മുള്ളതിനാൽ അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെൽഷ്യസിൽ കൂടുന്നത് കോഴികൾക്ക് അസഹനീയമാണ്. തീറ്റ എടുക്കുന്നതിലും ഉത്പാദനക്ഷമതയിലും ഗണ്യമായ കുറവു വരിക, മരണനിരക്ക് കൂടുക എന്നിവ ഉഷ്ണകാലത്ത് ഇറച്ചിക്കോഴികളിലും മുട്ടക്കോഴികളിലും കണ്ടുവരുന്നു.
കിതപ്പ്, അനങ്ങാതെ നിൽ ക്കുക, ചുമരിനടുത്തോ തണുത്ത പ്രതലത്തിലോ പതുങ്ങിയിരിക്കുക, കൂടുതൽ വെള്ളം കുടിക്കുക, ചിറകുകൾ വിടർത്തി വയ്ക്കുക, നനഞ്ഞ പൂവും താടയും എന്നിവ ഉയർന്ന താപനിലയിൽ കോഴികൾ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളാണ്.
ചൂടുകാലത്ത് ശ്രദ്ധിക്കേണ്ടവ
1. കൂടു നിർമാണം
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നേരിട്ടു സൂര്യപ്രകാശം കോഴിക്കൂട്ടിൽ പതിയാതിരിക്കാൻ കിഴക്ക്– പടിഞ്ഞാറ് ദിശയിൽ വേണം കൂട് പണിയാൻ. കൂടാതെ കിഴക്ക് ഭാഗത്തു നിന്ന് തെക്ക് വശത്തേക്കും പടിഞ്ഞാറു ഭാഗത്തു നിന്നു വടക്കു വശത്തേക്കും ചെറിയ ഒരു ചരിവ് ഉണ്ടായിരിക്കണം, ഇത്തരത്തിലുള്ള കൂടു നിർമാണം മഴക്കാലത്ത് മഴവെള്ളം കോഴിക്കൂടിനകത്തേക്ക് ഒലിച്ചിറങ്ങുന്നത് തടയും. അനുയോജ്യമായ മേൽക്കൂര ഉപയോഗിക്കുന്നത് വഴി കോഴിക്കൂടിനകത്ത്, പുറത്തുള്ള താപനിലയേക്കാൾ അഞ്ചു മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ സാധിക്കും. ഉഷ്ണകാലത്ത് ആറിഞ്ച് കനത്തിൽ ഓലമേഞ്ഞ മേൽക്കൂരയിൽ നിർമിച്ച കൂട് മറ്റേതു മേൽക്കൂര നിർമാണ സാമഗ്രിയേക്കാളും കോഴികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകുന്നു. വലിയ ഫാമുകളിൽ അലുമിനിയത്തിന്റെ മേൽക്കൂരയാണ് കൂടുതൽ ഉപയോഗിച്ചുകാണുന്നത്. കൂടുതൽ കാലം നിലനിൽക്കും എന്നുള്ളതും ചൂട് പ്രതിരോധി ക്കും എന്നുള്ളതും ഇതിന്റെ നേട്ടമാണ്. ഇതൊന്നുമല്ലാത്ത കൂടുകളിൽ മേൽക്കൂര തറയിൽ നിന്ന് അത്യാവശ്യം ഉയരത്തിലായിരിക്കണം. അങ്ങനെയെങ്കിലേ കോഴിക്കൂടിനകത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടുകയുള്ളു. തറയും മേൽകൂരയും തമ്മിലുള്ള ഉയരം പൗൾട്രി ഷെഡിന്റെ നടുവിൽ നാലു മീറ്ററും വശങ്ങളിൽ 3.5 മീറ്ററും ആയിരിക്കണം.
ഉഷ്ണകാലത്ത് ചൂട് കൂടുകയാണെങ്കിൽ ഓലമേയുകയോ മേൽക്കൂരയുടെ പുറത്തെ പ്രതലത്തിൽ വെള്ള പെയിന്റോ അലൂമിനിയം പെയിന്റോ പൂശുകയോ ചെയ്യണം. ഇത് സൂര്യരശ്മികളെ പ്രതിരോധിപ്പിക്കാൻ സഹായിക്കും. കൂടാതെ അകത്തെ പ്രതലത്തിൽ കറുത്ത പെയിന്റ് അല്ലെങ്കിൽ ടാർ പൂശുന്നത് ചൂട് വലിച്ചെടുക്കാൻ സഹായകമാകും.
ഉഷ്ണകാലത്ത് കോഴികൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണം. ഇതിന് തറ വിസ്തീർണം 10 ശതമാനം വർധിപ്പിക്കണം. കനമുള്ളതും നനഞ്ഞതുമായ ലിറ്റർ കൂടുതൽ ചൂട് ഉത്പാദിപ്പിക്കും. അതുകൊണ്ട് ലിറ്ററിന്റെ കനം ആറു സെന്റീമീറ്ററിൽ അധികമാകാൻ പാടില്ല. നനഞ്ഞ ലിറ്റർ ഉടനെ നീക്കം ചെയ്യുകയും വേണം. അറക്കപ്പൊടി, മരച്ചീന്ത് തുടങ്ങിയ ലിറ്ററുകളിൽ വളരുന്ന കോഴികളെക്കാളും കമ്പിക്കൂടുകളിലും സ്ളാറ്റ് തറയിലും വളർത്തുന്ന കോഴികൾക്കാണ് ഉയർന്ന അന്തരീക്ഷതാപനില മൂലം കൂടുതൽ
ക്ലേശമനുഭവിക്കേണ്ടിവരുന്നത്.
2. വായുസഞ്ചാരം
പൗൾട്രി ഹൗസിന്റെ വീതി ഏഴു മീറ്ററിൽ കൂടാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ കൂട്ടിലേക്ക് ആവശ്യത്തിന് വായു പ്രവേശിക്കുകയില്ല. മേൽക്കുരയ്ക്ക് മുകളിൽ സ്പ്രിംഗ്ളർ ഫിറ്റ് ചെയ്ത് 10 മുതൽ അഞ്ചുവരെ ഉപയോഗിക്കുന്നത് മേൽ ക്കൂര തണുപ്പിക്കാൻ സഹായിക്കും. കഠിനമായ ചൂടുകാറ്റ് തടയുന്നതിനു വേണ്ടി പൗൾട്രി ഹൗസിനു ചുറ്റും പെട്ടെന്നു വളരുന്ന തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം.
3. തീറ്റ ക്രമീകരണം
ചൂടുകാലങ്ങളിൽ തീറ്റ ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. അതിരാവിലെയും വൈകുന്നേരവും തീറ്റകൊടുക്കുന്നത് വഴി കോഴികളിലെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. മുട്ടക്കോഴികൾക്ക് ഉച്ചയ്ക്കുശേഷം കാൽ സ്യം കൊടുക്കുന്നതാണ് നല്ലത്. ഉഷ്ണകാലത്ത് ഉത്പാദനം കുറയുന്നതിനുള്ള മുഖ്യകാരണം തീറ്റഎടുക്കുന്നത് കുറയുന്നതാണ്. നനഞ്ഞപൊടിതീറ്റയുടെയോ പെല്ലെറ്റ് തീറ്റയുടെയോ കൂടെ കൊഴുപ്പോ ശർക്കരപ്പാവോ ചേർക്കുന്നത് തീറ്റ എടുക്കുന്നത് വർധിപ്പിക്കും.
ചൂടുകാലത്ത്, സാധാരണ കുടിക്കുന്നതിന്റെ രണ്ടിരട്ടി വെള്ളം കുടിക്കുന്നു. അതുകൊണ്ടു തന്നെ കൂടുകളിൽ വെള്ളപ്പാത്രത്തിനുള്ള വിസ് തീർണം കൂടുതലായിരിക്കണം. ശുദ്ധവും വൃത്തിയുള്ളതും തണുത്തതുമായ വെള്ളം മുഴുവൻ സമയവും കൂടുകളിൽ ലഭ്യമാക്കണം. വെള്ളപൈപ്പുകളിൽ സൂര്യപ്രകാശമേൽക്കരുത്. വെള്ളം ചൂടാകുന്ന പക്ഷം ദിവസത്തിൽ രണ്ടോ അതിൽ കൂടുതൽ തവണയോ വെള്ളം മാറ്റേണ്ടതാണ്.
തീറ്റ എടുക്കുന്നത് വർധിപ്പിക്കാൻ തീറ്റയിൽ ഊർജത്തിന്റെ അളവ് 10 ശതമാനം കുറയ്ക്കാവുന്നതാണ്. തീറ്റയിൽ രണ്ടുശതമാനം കൂടുതൽ മാംസ്യം ചേർക്കാം. കൂടാതെ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ അമ്ലം, രക്‌താതിസാരം തടയുന്നതിനുള്ള മരുന്ന് എന്നിവയുടെ അളവ് വർധിപ്പിക്കാവുന്നതാണ്. തീറ്റയിൽ 0.5 ശതമാനം അപ്പക്കാരം 0.5 ശതമാനം അമോണിയം ക്ലോറൈഡ് എന്നിവ ചേർക്കുന്നത് ഗുണം ചെയ്യും.
ചൂടുകാലങ്ങളിൽ ഇറച്ചിക്കോഴികളിൽ കരളിൽ നിന്ന് രക്‌തം വാർന്നുപോകുന്ന രോഗം കൂടുതലായി കാണുന്നു. രാവിലെ കഴിച്ച തീറ്റയുടെ ദഹനം സംഭവിക്കുക ഉച്ചയ്ക്കു ശേഷമായിരിക്കും. ഈ സമയത്ത് ശരീരോഷ്മാവ് വർധിക്കുന്നു. ചൂടുകാലങ്ങളിൽ ഉയർന്ന ശരീര ഊഷ്മാവും അന്തരീക്ഷ ഊഷ്മാവും കോഴിയുടെ മരണത്തിനു കാരണമാകുന്നു. അതുകൊണ്ടു തന്നെ ചൂടുമൂലമുണ്ടാകുന്ന മരണം കൂടുതലും ഉച്ചസമയത്തായിരിക്കും. ചൂടുകാലത്ത് കോഴികൾ കൂടുതലായി തൂവൽ പൊഴിക്കാറുണ്ട്. ശരീരത്തിൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന ചൂട് പുറം തള്ളുന്നതിനുവേണ്ടിയാണിത്. ഈ കാലയളവിൽ ബാഹ്യപരാദജീവികൾ കൂടുതലായിരിക്കും.
ഭക്ഷണക്രമീകരണം വഴി ഒരു പരിധിവരെ ദഹനസമയത്തെ ശരീര ഊഷ്മാവ് വർധിക്കുന്നതു തടയാൻ സാധിക്കും. തീറ്റയിലെ ഊർജത്തിന്റെയും അമിനോ അമ്ലങ്ങളുടെയും അളവ് ചൂടുകാലത്ത് കോഴികളിൽ അനുഭപ്പെടുന്ന ആയാസം നിയന്ത്രിക്കുന്നുണ്ട്. കിതപ്പ് കോഴികളുടെ ശരീരത്തിലെ വെള്ളം നഷ്ടമാക്കുന്നു. അതുകൊണ്ടുതന്നെ ഉഷ്ണകാലത്ത് നിർജലീകരണം സംഭവിക്കാതിരിക്കാൻ കൂടുതൽ വെള്ളം കൂടുകളിൽ ലഭ്യമാക്കണം. തണുത്ത കുടിവെള്ളം കൂടുതൽ തീറ്റയും വെള്ളവും എടുക്കാൻ പ്രേരിപ്പിക്കുന്നതാണ്. പൗൾട്രിഫാമിനു ചുറ്റും തണൽ മരങ്ങൾ വച്ചു പിടിപ്പിക്കുന്നതുവഴി ചൂട് ഒരുപരിധിവരെ നിയന്ത്രിക്കാൻ സാ ധിക്കും.കൂടുതൽ വിവരങ്ങൾക്ക് – 9496502915, 9495333400.
ഡോ. സോമ ടി. ജി
ഡോ. ബിനോജ് ചാക്കോ
ഡിപ്പാർട്ട്മെന്റ് ഓഫ് പൗൾട്രി സയൻസ്
കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്, മണ്ണുത്തി, തൃശൂർ.
ഡോ. പ്രേംകൃഷ്ണൻ ജി. എൻ
ഡെപ്യൂട്ടി മാനേജർ, കെഎൽഡിബി, കോലാഹലമേട്, ഇടുക്കി.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Latest News
മണിപ്പുരില്‍ ബൂത്ത് പിടിക്കാൻ ശ്രമം; പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം: അമ്മയും അറസ്റ്റിൽ
ബംഗാളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന് മരിച്ച നിലയില്‍
ജെസ്ന തിരോധാനം: സിബിഐ ഉദ്യോഗസ്ഥൻ ഇന്നു നേരിട്ട് ഹാജരാകും
തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാന്റെ തന്ത്രപ്രധാന നഗരത്തില്‍ മിസൈല്‍ ആക്രമണം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top