Classifieds
Court Advt
കോട്ടയം ജില്ല കുടുംബ കോടതി ഏറ്റുമാനൂർ മുന്പാകെ IA No. 1/2023 OP No. 1178/2015, RP No. 24/2023
ഹർജിക്കാരന്‍റെ പൂർണമായ പേരും മേൽവിലാസവും: വൈക്കം താലൂക്ക്, മുളക്കുളം വില്ലേജ് പെരുവ പി.ഒയിൽ കുന്നപ്പള്ളിക്കരയിൽ പുതൃക്കയിൽ വീട്ടിൽ ചാക്കോ മകൻ 53 വയസ് പുതൃക്കയിൽ ചാക്കോ റെജിമോൻ.

എതൃകക്ഷിയുടെ പൂർണമായ പേരും മേൽവിലാസവും: ഇടുക്കി ജില്ല, തൊടുപുഴ താലൂക്ക്, മണക്കാട് വില്ലേജ്, വഴിത്തല കര, വഴിത്തല പി.ഒ, മാറികഭാഗത്ത് കൊട്ടിയാനിക്കര വീട്ടിൽ ചാക്കോ മകൾ 50 വയസ് ഫിലോമിന ജേക്കബ്.

ഹർജിക്കാരൻ വക പട്ടികവസ്തുവിന്‍റെ ഉടമസ്ഥതയും കൈവശവും പ്രഖ്യാപിച്ചു കിട്ടുന്നതിനും ശാശ്വത നിരോധന കൽപനയ്ക്കും മറ്റും വേണ്ടി ഹർജിക്കാരൻ ബോധിപ്പിച്ചിട്ടുള്ള മേൽ നന്പർ ഹർജിക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ കേസിന്‍റെ വിചാരണ ദിവസമായ 20-04-2024 തീയതി പകൽ 11 മണിക്ക് ടി കോടതിയിൽ നേരിട്ടോ അധികാരപ്പെടുത്തിയ ആൾ മുഖേനയോ ഹാജരായി തർക്കം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേൽ നന്പർ കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്, ഉത്തരവിൻ പ്രകാരം
(ഒപ്പ്) അഡ്വ. റോയ് ജോർജ്
ഏറ്റുമാനൂർ, 30-03-2024
ബഹുമാനപ്പെട്ട ഏറ്റുമാനൂർ മുൻസിഫ് കോടതി മുന്പാകെ E.P No. 43/2023 in O.S No. 57/2021
വിധിയുടമസ്ഥൻ: അജിത്ത്‌ലാൽ ബാബു, S/o ആന്‍റണി ബാബു, റീറ്റാ കോട്ടേജ്, ചിറ്റാറ്റുമുക്ക് പി.ഒ., കഠിനംകുളം വില്ലേജ്, തിരുവനന്തപുരം.

ഒന്നാം വിധിക്കടക്കാരി: തുളസി റാണി അഗസ്റ്റിൻ, W/o ജോസഫ് സെബാസ്റ്റ്യൻ, ഇരുപ്പേൽ വീട്, പട്ടിത്താനം പി.ഒ., കടപ്പൂര് കര, കാണക്കാരി വില്ലേജ്, കോട്ടയം ജില്ല.

മേൽ നന്പർ കേസിൽ ഒന്നാം വിധിക്കടക്കാരിയെ തെര്യപ്പെടുത്തുന്നത്

മേൽ നന്പർ കേസിലെ വിധിക്കടക്കാരിൽ നിന്നു വിധിക്കടക്കാരന് ഈടാക്കി ലഭിക്കാനുള്ള വിധിക്കടത്തിനും മറ്റുമായി വിധിയുടമസ്ഥൻ ബോധിപ്പിച്ചിട്ടുള്ള മേൽ നന്പർ വിധിനടത്തു ഹർജി ഒന്നാം വിധിക്കടക്കാരി ഹാജരാകുന്നതിനായി 29-05-2024 തീയതിയിൽ അവധി വച്ചിട്ടുള്ളതാണ്. ഒന്നാം വിധിക്കടക്കാരിക്ക് എന്തെങ്കിലും തർക്കം ബോധിപ്പിക്കുവാനുണ്ടെങ്കിൽ 29-05-2024 തീയതി പകൽ 11 മണിക്ക് ഈ കോടതി മുന്പാകെ താങ്കൾ നേരിട്ടോ, അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം തർക്കമില്ലെന്നു കണ്ട് ഒന്നാം വിധിക്കടക്കാരിയെ എക്സ്പാർട്ടിയാക്കി കേസ് തീർച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

എന്ന്, ഉത്തരവിൻ പ്രകാരം (ഒപ്പ്)
അഡ്വക്കേറ്റ് അ. നിസ്സാം കണിയാപുരം
ഏറ്റുമാനൂർ, 03-04-2024