Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഓമനക്കുട്ടാ, മൊത്തം കണ്‍ഫ്യൂഷനായല്ലോ...!
ആദ്യ സംവിധാന സംരംഭത്തിൽ തന്നെ ഇത്രയേറെ സാഹസം കാട്ടിയ സംവിധായകന്‍റെ ധൈര്യത്തെ അഭിനന്ദിക്കാതെ തരമില്ല... മനസിലുള്ള ആശയത്തെ സ്ക്രീനിലേക്ക് സന്നിവേശിപ്പിക്കുന്പോൾ മറ്റുള്ളവർക്ക് മടുപ്പുണ്ടാകുമോ, ഇല്ലെങ്കിൽ എല്ലാവരാലും സ്വീകരിക്കപ്പെടുമോയെന്നുള്ള തോന്നൽ ഉണ്ടാവുക സ്വഭാവികം. പക്ഷേ, വിട്ടുവീഴ്ചകൾക്ക് തന്‍റെ സിനിമയെ വിട്ടുകൊടുക്കാതെ പ്രേക്ഷകരെ തന്‍റെ പരീക്ഷണശാലയിലേക്ക് ആനയിക്കുകയാണ് "അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ" എന്ന ചിത്രത്തിലൂടെ യുവ സംവിധായകൻ വി.എസ്. രോഹിത് ചെയ്തത്.



ഒരു കാര്യം ആദ്യമേ പറയാം, പതിവ് ആസിഫ് അലി കഥാപാത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തനാണ് ഓമനക്കുട്ടൻ. കൗണ്ടറുകളും പഞ്ച് ഡയലോഗുകളും അടിയും ഇടിയുമെല്ലാം പ്രതീക്ഷിച്ച് തിയറ്ററിൽ കയറിയാൽ നിങ്ങൾ തീർത്തും നിരാശരാകേണ്ടി വരും. പകരം ഒന്നും പ്രതീക്ഷിക്കാതെ ഓമനക്കുട്ടനെ കാണാൻ കയറിയാൽ ഇതുവരെ കാണാത്ത ആസിഫ് അലിയുടെ മികച്ച പ്രകടനം കാണാൻ പറ്റിയതിന്‍റെ ത്രില്ലിൽ തിരിച്ചിറങ്ങാം. അതെ, ഓമക്കുട്ടന്‍റെ സാഹസികതയിൽ റൊമാൻസും കോമഡിയുമെല്ലാം ഉണ്ട്. അതുപക്ഷേ, ഓവറായി പൊട്ടിച്ചിരിക്കാനുള്ള വക നൽകുന്നില്ലെന്നു മാത്രം.



മനസിലായില്ലേ..‍? സംഭവം ഇത്രയേയുള്ളു.. ചിത്രം നല്ല ഒന്നാന്തരം പരീക്ഷണമാണ്. തമിഴിലും മറ്റും കണ്ടുവരുന്ന പരീക്ഷണ ചിത്രങ്ങൾ പോലെ ഒന്ന്. പിടിത്തം തരാതെ പോകുക... കഥാപാത്രത്തിന്‍റെ പിന്നാലെ നടത്തിക്കുക... പിന്നെ കണ്‍ഫ്യൂഷൻ ഉണ്ടാക്കുക... ഇതെല്ലാം കൃത്യമായി സംവിധായകൻ ആസിഫിലൂടെ ആവിഷ്കരിച്ചിട്ടുണ്ട്. മൈസൂരുവിന്‍റെ പശ്ചാത്തലത്തിലുള്ള കഥയിൽ ആദ്യംതൊട്ടേ ഒരു സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചന നല്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. പിന്നെ പിന്നെ പതിയെ ഓമനക്കുട്ടന്‍റെ കുഞ്ഞു കുഞ്ഞ് വിഷമങ്ങളിലൂടെയും മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ജോലിയിലെ ആത്മാർഥതയുമെല്ലാം കാട്ടി സസ്പെൻസ് സംഭവത്തിൽ നിന്നും പ്രേക്ഷകരുടെ ശ്രദ്ധ തിരിക്കുന്നുണ്ട്.



മനഃപൂർവം അല്ലെങ്കിൽപോലും ഓമനക്കുട്ടന്‍റെ പിന്നാലെ പ്രേക്ഷകർ സഞ്ചരിച്ചു കൊണ്ടേയിരിക്കും. നിഷ്കളങ്കനായ ഓമനക്കുട്ടന്‍റെ മറ്റൊരു മുഖം കൂടി ദൃശ്യമാകുന്നതോടെ ചിത്രത്തിന്‍റെ രസച്ചരട് പതിയെ അഴിഞ്ഞു തുടങ്ങും. പക്ഷേ, ഒരേ ടോണിൽ ചിത്രത്തെ സഞ്ചരിപ്പിക്കാതെ വേഗം കൂട്ടിയും കുറച്ചുമെല്ലാം ആദ്യ പകുതി കടന്നുപോകും. പിന്നെയാണ് തലക്കെട്ടിൽ സൂചിപ്പിക്കും പോലുള്ള ഓമനക്കുട്ടന്‍റെ സാഹസങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്.



ഭാവനയുടെ കൈയടക്കമുള്ള പ്രകടനമാണ് ചിത്രത്തിന്‍റെ മറ്റൊരു ഹൈലൈറ്റ്. ഓമനക്കുട്ടന്‍റെ സാഹസികതയ്ക്ക് ചുക്കാൻ പിടിക്കുന്നത് പല്ലവിയാണ്(ഭാവന). പ്രേക്ഷകരുടെ മൂഡ് ചേഞ്ചിന് പാകത്തിനൊത്തുള്ള പശ്ചാത്തല സംഗീതം തന്നെയാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. എന്നാൽ രണ്ടേമുക്കാൽ മണിക്കൂറിലേറെ വലിച്ചു നീട്ടാനുള്ള സംവിധായകന്‍റെ ഉദ്യമത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒഴുക്കുള്ള പോക്കിലും കല്ലുകടിയായി വരുന്ന ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. ആദ്യ പകുതിയിൽ കാട്ടിയ കൈയടക്കം രണ്ടാം പകുതിയിൽ കൈവിട്ടപ്പോൾ ചിത്രം വലിച്ചുനീട്ടുകയാണോയെന്നുള്ള തോന്നലുളവാക്കിയാണ് മുന്നോട്ടുപോകുന്നത്. ഒന്നിലൊതുങ്ങാത്ത ഓമനക്കുട്ടന്‍റെ സ്വഭാവ മാറ്റങ്ങൾ ആസിഫ് അലിയിൽ ഭദ്രമായിരുന്നു.സംവിധായകൻ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഉദ്ദേശിച്ച ഉന്മാദവും ആലസ്യവും മിക്സ് ചെയ്ത കണ്‍ഫ്യൂഷൻ ഓമനക്കുട്ടനിൽ നന്നേ നിഴലിച്ചിട്ടുണ്ട്.



ക്ലൈമാക്സിനോട് അടുക്കുന്പോൾ അതുവരെ ഇടയ്ക്കിടെ പൊങ്ങി വന്നിരുന്ന ട്വിസ്റ്റുകളുടെ എണ്ണം കൂടുന്നതും പ്രേക്ഷകരിൽ കണ്‍ഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്. ഇതു താൻ അല്ലയോ അത് എന്നുള്ള ആ കണ്‍ഫ്യൂഷൻ ചിത്രത്തിൽ ഉടനീളം നിലനിർത്തി ആകെ മൊത്തം സംവിധായകന്‍റെ സിനിമയാക്കി മാറ്റുന്നതിൽ രോഹിത് വിജയിച്ചു. ആദ്യ സംരംഭത്തിൽ തന്നെ തന്നിൽ നല്ലൊരു സംവിധായകനുണ്ടെന്ന് തെളിയിച്ചുവെങ്കിലും തെളിയുവാൻ ഏറെയുള്ള സംവിധായകന്‍റെ ബലഹീനതകളും ചിത്രത്തിൽ ദൃശ്യമാണ്. ഇത്തരം സാഹസികതകൾക്ക് ഇനിയും ഒരുങ്ങുന്പോൾ പ്രേക്ഷകരെ ഓവറായി കണ്‍ഫ്യൂഷനാക്കാതിരുന്നാൽ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ മാത്രമല്ല, എല്ലാത്തരം പ്രേക്ഷകരും രോഹിതിന്‍റെ സാഹസികതകൾ കാണാൻ തിയറ്ററുകളിൽ സ്ഥാനം പിടിക്കും. പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർ ടിക്കറ്റെടുത്തോളൂ ഓമനക്കുട്ടനെ കാണാൻ.. എന്തുകൊണ്ടും നിങ്ങൾക്ക് രസിക്കാനുള്ള വകയെല്ലാം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലുണ്ട്.

(ആസിഫ് അലി നിങ്ങൾ മിന്നിച്ചു... അപ്പോൾ നല്ല വേഷങ്ങൾ കിട്ടിയാൽ നിങ്ങൾ വേറെ ലെവലാണല്ലേ...!)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.