Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
തല്ലിപ്പൊളി അച്ചായൻസ്..!
യൂത്തന്മാരെ കൈയിലെടുക്കാൻ എന്തരൊക്കെയോ വിദ്യകളുമായി "അച്ചായൻസ്' രംഗത്തെത്തിയിട്ടുണ്ട്. ഇവർ കാട്ടുന്ന കോപ്രായങ്ങൾ കണ്ടാൽ യൂത്തന്മാർ വരെ ചിലപ്പോൾ കണ്ണുരുട്ടിയെന്നു വരും. ലോജിക്കില്ലായ്മയുടെ പുറത്ത് ദ്വയാർഥങ്ങളുടെ കുത്തഴിച്ച് വിടുകയാണ് സംവിധായകൻ കണ്ണൻ താമരക്കുളം അച്ചായൻസിൽ ചെയ്തിരിക്കുന്നത്. ഒരു പടം വിജയിപ്പിച്ചെടുക്കാൻ മിനിമം വേണ്ടത് കള്ളുകുടിയും പിന്നെ കുറച്ച് പോക്കിരിത്തരങ്ങളും അതിനെയെല്ലാം ന്യായീകരിക്കാൻ തക്കവണ്ണമുള്ള ബിൽഡപ്പുമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട സംവിധായകന്‍റെ ഒരു അറുന്പോറൻ സസ്പെൻസ് ത്രില്ലറാണ് അച്ചായൻസ്.

ത്രില്ലെന്നെല്ലാം ചുമ്മാ പറഞ്ഞതാ.. പറയത്തക്ക ഒരു ത്രില്ലും ചിത്രം നല്കുന്നില്ല. ഒരു കിടിലൻ കുടുംബ പശ്ചാത്തലമെല്ലാം ഒരുക്കി കുടുംബ പ്രേക്ഷകരെ കൂടി ആകർഷിക്കാൻ അച്ചായൻസ് ടീം ഒരു ശ്രമമൊക്കെ നടത്തിയിട്ടുണ്ട്. അത് എത്രകണ്ട് ഏശുമെന്ന് കണ്ടു തന്നെ അറിയാം.



തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള കണ്ണൻ താമരക്കുളത്തിന്‍റെ സംവിധാന സംരംഭത്തിലും നായകൻ ജയറാം തന്നെ. ഇത്തവണ പക്ഷേ, ട്രെയിലറും മറ്റും ഇറക്കി ഒരു ഓളം ഉണ്ടാക്കാൻ അച്ചായൻസ് ടീമിന് കഴിഞ്ഞു. പ്രകാശ് രാജ്, ഉണ്ണിമുകുന്ദൻ, ജനാർദ്ദനൻ, അമല പോൾ, അനു സിത്താര, ശിവദ തുടങ്ങി വൻ താരനിരയെ കൂടി അണിനിരത്തിയപ്പോൾ എവിടെയോ ഒരു ഹിറ്റ് മണക്കുന്നതിന്‍റെ സൂചന വന്നിരുന്നു. പക്ഷേ, രണ്ടരമണിക്കൂറിനടുത്തുള്ള ചിത്രം കണ്ടിറങ്ങിയപ്പോൾ ബാക്കിയായത് നിരാശ മാത്രമാണ്.

ആദ്യ ചിത്രത്തേക്കാൾ ഭേദം രണ്ടാം ചിത്രം രണ്ടാം ചിത്രത്തെക്കാൾ ഭേദം മൂന്നാം ചിത്രം എന്നു പറയിപ്പിക്കാനുള്ള സംവിധായകന്‍റെ ശ്രമം മാത്രമാണ് അച്ചായൻസ്. മറ്റ് രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം ഭേദമെന്നു പറയാം. പക്ഷേ, പതിവ് പോലെ വെറുപ്പിക്കലിന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് മാത്രം.



പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ നടക്കുന്ന മൂന്നുപേർ. പൂത്തകാശുള്ള വീട്ടിലെ പയ്യന്മാർ.അവർക്ക് കള്ളുകുടി, ഉറക്കം, ഫുഡ് അടി എന്നിവയൊക്കെ തന്നെ പ്രധാന പരിപാടികൾ. ടോണി(ഉണ്ണി മുകുന്ദൻ), എബി(ആദിൽ), റാഫി(സഞ്ജു), ആ കസിൻസിന്‍റെയെല്ലാം മൂത്ത കസിൻ റോയ് തട്ടാരത്തിൽ(ജയറാം). മൂപ്പെന്നു പറയുന്പോൾ തന്നെ ഉൗഹിക്കാലോ എല്ലാ പോക്കിരിത്തരങ്ങളുടെയും തലതൊട്ടപ്പൻ. പുലിമുരുകനിലെ മൂപ്പനെ പോലെ റോയിയുടെ മാഹാത്മ്യങ്ങൾ ഇടയ്ക്കിടെ വിളിച്ചു പറയുന്ന അരുമയായ കസിൻസായി ഉണ്ണി മുകുന്ദനും ആദിലും സഞ്ജുവും ചിത്രത്തിൽ ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.



ടോണിയുടെ കല്യാണത്തിന് മുന്നോടിയായുള്ള ധ്യാനകേന്ദ്രം സന്ദർശിക്കലും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും ഇടയ്ക്കിടെ ചിത്രത്തിൽ ചിരി ഉണർത്തുന്നുണ്ട്. ജീവിതം ആഘോഷമാക്കി മാറ്റാനുള്ള ഇവരുടെ പോക്ക് ചില കശപിശകളിൽ ചെന്നു പെടുന്നതോടെയാണ് ചിത്രത്തിന്‍റെ ടോണ്‍ മാറുന്നത്. ഒന്നാം പകുതിക്ക് തൊട്ടുമുന്പായി പ്രകാശ് രാജിന്‍റെ കടന്നു വരവോടെ ബിജിഎം ഇട്ട് രതീഷ് വേഗയുടെ വെറുപ്പിക്കൽ തുടങ്ങും. സ്ഥാനത്തും അസ്ഥാനത്തുമെല്ലാം ബിജിഎം കുത്തിനിറച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ അടിച്ചുപൊളിയിൽ നിന്നു രണ്ടാം പകുതിയിലെ ത്രില്ലർ മൂഡിലേക്ക് ചിത്രം കടക്കുന്നതോടെ ട്വിസ്റ്റുകളില്ലാതെ മുന്നോട്ട് പോകാൻ പറ്റില്ലായെന്നുള്ള അവസ്ഥയിലേക്ക് ചിത്രം എത്തും.



പിന്നെ അങ്ങോട്ട് സംഭാഷണങ്ങളിൽ തിരുകിയുള്ള ട്വിസ്റ്റുകളാണ് കാണാൻ കഴിയുക. കേസ് അന്വേഷണവും മറ്റും കൊണ്ടുവന്ന് ചിത്രത്തെ സീരിയസ് മൂഡിലേക്ക് തള്ളിയിടാനുള്ള ശ്രമം ലോജിക്കില്ലായ്മയിൽ തട്ടി തെറിച്ച് പോകുന്നുണ്ട്. സസ്പെൻസ് ത്രില്ലർ ലേബലിലേക്ക് ചിത്രത്തെ കടത്തിവിടാനുള്ള ശ്രമം പാളിയതാണ് ചിത്രം പരാജയമാകാൻ കാരണം. സിനിമയുടെ പ്രധാന ഘടകമെല്ലാം പരാജയപ്പെട്ടതു പോലെ ഛായാഗ്രഹണവും ഡബ്ബിംഗുമെല്ലാം ശരാശരി മാത്രമായി.



ചിത്രത്തിന്‍റെ ആദ്യ പകുതിയിലെ ആഘോഷ കാഴ്ചകൾ മാത്രമാണ് പ്രേക്ഷകരെ ഇത്തിരിയെങ്കിലും തൃപ്തിപ്പെടുത്തുക. രണ്ടാം പകുതിയിലെ അന്വേഷണ കാഴ്ചകൾ ആദ്യ പകുതിയിൽ സമ്മാനിച്ച ഇമ്മിണി ആശ്വാസം കൂടി തല്ലിക്കെടുത്തുന്പോൾ സംഭവം ശുഭം.

(നല്ലവണ്ണം ഇരുത്തി ചിന്തിച്ച ശേഷം മാത്രം അച്ചായൻസിന് തലവെക്കുക)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.