ഇനി തർക്കം വേണ്ട! രസഗുള ബംഗാളിന്‍റേതു തന്നെ
Wednesday, November 15, 2017 5:46 AM IST
ഇനി തർക്കം വേണ്ട, മധുവൂറും രസഗുള ബംഗാളിന്‍റേതു തന്നെ. ചെന്നൈയിലെ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയുടെ വിധിയോടെ അന്ത്യമായിരിക്കുന്നത് ബംഗാളും ഒഡീഷയും തമ്മിലുളള രണ്ടുവർഷത്തിലേറെ പഴക്കമുള്ള തർക്കത്തിനാണ്. 600 വർഷങ്ങൾക്കുമുന്പു തന്നെ രസഗുള ഒഡീഷയിലുണ്ടെന്നു തെളിയിക്കാൻ ഒരു കമ്മറ്റിയെ നിയമിച്ചതായി 2015ൽ അന്നത്തെ ഒഡീഷ ശാസത്ര സാങ്കേതി മന്ത്രിയായിരുന്ന പ്രദീപ് കുമാർ അറിയിച്ചതോടെയാണ് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കം ആരംഭിക്കുന്നത്.

ഒഡീഷയുടെ വാദം തെറ്റാണെന്നും 1868ൽ ബംഗാളിയായ നബിൻചന്ദ്രദാസ് ആണ് രസഗുള ആദ്യമായി ഉണ്ടാക്കിയതെന്ന് ബംഗാൾ സർക്കാരും അവകാശപ്പെട്ടു. തുടർന്നാണ് രസഗുളയുടെ അവകാശം സ്ഥാപിക്കാൻ ഇരു സംസ്ഥാനങ്ങളും ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയെ സമീപിക്കുന്നത്. രസഗുളയക്ക് ബംഗാളിന്‍റെ ഭൗമ സൂചികാ പദവിയും ഇതോടെ അനുവദിച്ചു കിട്ടി. രസഗുള ബംഗാളിന്‍റേതു തന്നെയാണ് സ്ഥിരീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.