അറിവേകി വലുതായ കോളജ് വിദ്യാർഥികൾ
Saturday, May 5, 2018 10:04 AM IST
ഒരു നേരെമെങ്കിലും വിശപ്പടക്കാൻ കൊതിക്കുന്ന കുരുന്നുകൾ എങ്ങനെയാണ് സ്കൂളിൽ പോകുന്നതു സ്വപ്നം കാണുക. പക്ഷേ ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിൽ താമസക്കാരായ എട്ടു കോളജ് വിദ്യാർഥികൾ ആ സ്വപ്നം കണ്ടു. ഇന്നിപ്പോൾ അനേകം തെരുവുബാല്യങ്ങൾക്ക് അറിവുപകരുന്ന സേവ് ചൈൽഡ് ബെഗർ എന്ന സന്നദ്ധ സംഘടന യാഥാർഥ്യമാക്കിയത് ആ സ്വപ്നമായിരുന്നു.

ഡിഗ്രി വിദ്യാർഥികളും ഉറ്റ സുഹൃത്തുകളുമായ വിവേക് മഞ്ജുനാഥ്, സാഹിൽ കൗഷർ, ജയകുമാർ സിംഗ്, കുന്ദൻ കൻ സകർ, ശുഭാം സിംഗ്, അമൃത്യൻസ് കുമാർ, സന്തോഷ് കുമാർ എന്നിവർ ചേർന്നാണ് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത കുരുന്നുകൾ അറിവിന്‍റെ വെളിച്ചം നൽകുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.

ആദ്യകാലങ്ങളിൽ കുട്ടികൾ വരാൻ മടിച്ചെങ്കിലും ഭക്ഷണം കിട്ടുമെന്നറിഞ്ഞതോടെ ഉത്സാഹമായി.എന്നാൽ എല്ലാ ദിവസവും കുട്ടികൾക്കു ഭക്ഷണം നല്കുന്നതിന്‍റെ ചെലവ് വഹിക്കാൻ വിവേകിനും സംഘത്തിനും ബുദ്ധിമുട്ടായി. അങ്ങനെയാണു സേവ് ചൈൽഡ് ബെഗർ എന്ന പ്രചാരണം ഫേസ്ബുക്കിൽ ആരംഭിച്ചത്.

ഇന്നിപ്പോൾ 20000 ത്തിലധികം അംഗങ്ങളുള്ള സന്നദ്ധ സംഘടനയായി സേവ് ചൈൽഡ് ബെഗർ പ്രസ്ഥാനം മാറിയിരിക്കുന്നു. ഡൽഹിയിൽ മാത്രമല്ല ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഈ സംഘടനയ്ക്ക് പ്രവർത്തകരുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും സംഘടന വളരുന്നു.

അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മൻകി ബാത് പരിപാടിയിൽ ഈ സംഘടനയെ പ്രശംസിച്ചു. തങ്ങളുടെ പ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും ഉത്തരവാദിത്വം വർധിച്ചിരിക്കുകയാണെന്നും സംഘടനയുടെ നേതാവായ വിവേക് മഞ്ചുനാഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.