ഈ ഗ്രാമം വീടില്ലാത്തവർക്കു മാത്രം
Sunday, May 20, 2018 9:03 AM IST
ഇക്കാലമത്രയും വഴിവക്കിൽ കിടന്നുറങ്ങിയിരുന്ന ഒരു പറ്റം ആളുകൾക്കിനി മഴയും മഞ്ഞുമേൽക്കാതെ വീട്ടിൽ കഴിയാം... അതും തങ്ങൾക്കു മാത്രമായുള്ള ഗ്രാമത്തിലെ വീട്ടിൽ. ഇംഗ്ലണ്ടിലെ എഡിൻബർഗിലാണ് സോഷ്യൽ ബൈറ്റ് എന്ന സംഘടന "സ്നേഹഗ്രാമ'മൊരുക്കിയിരിക്കുന്നത്.

ഫോർത് നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിൽ രണ്ടു കിടപ്പുമുറിയും അടുക്കളയുമുള്ള വീടുകളാണു നിർമിച്ചിരിക്കുന്നത്. വീടിനു മുന്നിൽ ചെറിയ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. വീടും ഭക്ഷണവും മാത്രമല്ല, സമൂഹജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പരിശീലനവും ഇവിടത്തെ താമസക്കാർക്ക് നല്കുമെന്ന് സംഘാടകർ അറിയിച്ചു.

ഒരു വർഷത്തേക്കാണ് വീടില്ലത്തവർക്ക് താമസിക്കാൻ അനുമതിയുള്ളത്. ഇക്കാലയളവിനുള്ളിൽ താമസക്കാർക്ക് തൊഴിൽ പരിശീലനം നല്കി ജീവിതമാർഗം കണ്ടെത്താൻ പ്രാപ്തമാക്കുമെന്നും സംഘാടകർ അറിയിച്ചു. കുട്ടികൾക്കുവേണ്ടിയുള്ള കളിസ്ഥലങ്ങളും പ്രാർഥനാലയങ്ങളും പാർക്കും ഈ ഗ്രാമത്തിലുണ്ട്.

ഹോളിവുഡ് സൂപ്പർ താരം ലിയോണാർഡോ ഡി കാപ്രിയോ, ഹാരി രാജകുമാരൻ, ഭാര്യ മേഗൻ തുടങ്ങിയവരുടെ സഹായത്താലാണ് സംരംഭത്തിന്‍റെ പ്രവർത്തനമെന്ന് സംഘാടകർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.