ചൈനയിൽ കടൽമത്സ്യ മഴ
Sunday, June 17, 2018 10:11 AM IST
ആ കാഴ്ച കണ്ടു ചൈനയിലെ തീരദേശ നഗരമായ ക്വിംഗഡാവോയിലുള്ളർ ഞെട്ടിത്തരിച്ചു. ആർത്തുപെയ്യുന്ന മഴയ്ക്കൊപ്പം പൊഴിയുകയാണ് നീരാളി, നക്ഷത്രമത്സ്യം, കടൽപ്പന്നി, ഞണ്ട് അങ്ങനെ പലതരം കടൽ ജീവികൾ. ഭാരമേറിയ നീരാളി പതിച്ചു പലരുടെയും കാറിന്‍റെ ഗ്ലാസ് തവിടുപൊടിയായി. ഇടയ്ക്കിടെ ചെറുമീനുകളും പെയ്യുന്നുണ്ട്.

കാണുന്നതു സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ആളുകൾ പരിഭ്രമിച്ചു. ഏകദേശം ഒരു മണിക്കൂർ തുടർച്ചയായി പെയ്ത ശേഷമാണ് ക്വിംഗ്ഡമിലുള്ളവരെ ഭീതിയിലാഴ്ത്തിയ അപൂർവമഴ നിന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രണ്ടു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. എന്നാൽ, എന്തു പ്രതിഭാസമാണുണ്ടായതെന്നു കൃത്യമായി പറയാൻ ചൈനയിലെ കാലാവസ്ഥാ വിദ്ഗധർക്കു സാധിച്ചിട്ടില്ല.

പ്രത്യേകതരം ന്യൂനമർദത്തെത്തുടർന്ന് വെള്ളത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തെത്തിയെന്നുമാണ് നിലവിലെ നിഗമനം. കഴിഞ്ഞ വർഷം മെക്സിക്കൻ തീരദേശ നഗരമായ ടാംപികോയിലും സമാന സംഭവമുണ്ടായിരുന്നു. ചെറുതും വലുതുമായ നിരവധി മത്സ്യങ്ങളാണ് അന്നു ടാംപികോയിൽ മഴയായി പെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.