കൃത്രിമബുദ്ധി തോറ്റു; ഡ്രോൺ പറത്തൽ മത്സരത്തിൽ മനുഷ്യ പൈലറ്റിനു വിജയം
Friday, November 24, 2017 2:56 AM IST
ഡ്രോണ്‍ പറത്തൽ മത്സരത്തിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് (കൃത്രിമ ബുദ്ധി) നിയന്ത്രിച്ച ഡ്രോണുകളെ പിന്നിലാക്കി മനുഷ്യ പൈലറ്റ്. ലോകപ്രശസ്ത ഡ്രോണ്‍ പൈലറ്റ് കെൻലൂ ആണ് ആർട്ടിഫിഷൽ ഇന്‍റലിജൻസിനെ തോൽപ്പിച്ച് തന്‍റെ ഡ്രോണിനെ ഫിനിഷിംഗ് ലൈനിൽ എത്തിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് മത്സരം സംഘടിപ്പിച്ചത്. ഡ്രോണുകളെ പരീക്ഷിക്കാൻ മത്സരവഴികളിൽ പലതരത്തിലുള്ള തടസങ്ങളും ക്രമീകരിച്ചിരുന്നു. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഡ്രോണുകൾക്കാകുമോ എന്നറിയാനായിരുന്നു ഇത്. വേഗത്തിൽ പിന്നിലായങ്കിലും പ്രതിബന്ധങ്ങൾ സ്വയം മറികടക്കാൻ ആർട്ടിഫിഷൽ ഇന്‍റലിജൻസ് നിയന്ത്രിത ഡ്രോണുകൾക്ക് സാധിച്ചെന്നു നാസ അറിയിച്ചു.

സാധാരണയായി ജിപിഎസ് ഉപയോഗിച്ചാണ് ഡ്രോണുകൾ ലക്ഷ്യസ്ഥാനത്തെത്തുന്നത്. എന്നാൽ, യുദ്ധ- ദുരന്തമുഖങ്ങളിൽ ഡ്രോണുകൾക്ക് ജിപിഎസ് സാങ്കേതികവിദ്യ സഹായകരമാവില്ല. പ്രതിസന്ധികൾ സ്വയം തരണം ചെയ്യാൻ പ്രാപ്തിയുള്ള ഡ്രോണുകളെ നിർമിക്കുന്നതിന്‍റെ ഭാഗമായാണ് പരീക്ഷണം നടത്തിയതെന്നും നാസ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.