വീടുതന്നെ തലതിരിഞ്ഞാൽ!
Tuesday, February 20, 2018 10:55 AM IST
കുട്ടികളും മറ്റും കുസൃതികാണിച്ചും ബഹളംവച്ചുമൊക്കെ വീട് തലതിരിച്ചുവച്ചു എന്നു പറയാറുണ്ട്. എന്നാൽ റഷ്യയിലെ ഉഫ നഗരത്തിലുള്ള ഒരു വീട്ടിൽ ചെന്നാൽ ഈ പണിയൊന്നും നടക്കില്ല. കാരണം, ഈ വീട് അക്ഷരാർഥത്തിൽ തലതിരിഞ്ഞാണ് ഇരിക്കുന്നത്.

പണിതപ്പോൾ തെറ്റിപ്പോയതൊന്നുമല്ല. 100 ആർക്കിടെക്റ്റുകൾ രണ്ടുവർഷത്തോളം കഷ്ടപ്പെട്ട് പണിതിട്ടാണ് ഈ തലതിരിഞ്ഞ വീട് നിർമിക്കാൻ സാധിച്ചത്. ഈ വീടിനുള്ളിൽ എല്ലാം തലതിരിഞ്ഞാണിരിക്കുന്നത്. അകത്ത് കയറുന്നവർ മേൽക്കുരയുടെ സീലിങ്ങിൽ ചവിട്ടിയാണുനടക്കുന്നത്.

വീടിനുള്ളിൽ ഫർണിച്ചറുകളെല്ലാം തലയ്ക്കുമുകളിൽ കാണാം. തലതിരിഞ്ഞിരിക്കുന്ന അലമാരയിൽ വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതും തലതിരിച്ചുതന്നെ.രണ്ടു കോടി രൂപ മുടക്കി നിർമിച്ച ഈ വീട് ലോകത്തിലെ ഏറ്റവും വലിയ തലതിരിഞ്ഞ വീടാണെന്നാണ് നിർമാണ കന്പനി അവകാശപ്പെടുന്നത്. ഒരു സമയത്ത് 50 പേരെവരെ ഉൾക്കൊള്ളാൻ ഈ വീടിനാകും.

ആളുകൾക്ക് ജീവിതത്തെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാട് സമ്മാനിക്കാൻ ഈ വീടിനാകുമെന്ന് ഇതിന്‍റെ ഉടമസ്ഥർ കരുതുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.