ഒത്തൊരുമിച്ചാൽ വിമാനവും തള്ളിമാറ്റാം
Tuesday, February 13, 2018 3:01 PM IST
ഒത്തൊരുമിച്ചു പരിശ്രമിച്ചാൽ അസാധ്യമായി യാതൊന്നുമില്ലെന്നുള്ളതിനു തെളിവാകുകയാണ് ഇന്തോനേഷ്യയിൽ അടുത്തിടെ നടന്നൊരു സംഭവം. കാരണം ഇന്തോനേഷ്യയിലെ ഈസ്റ്റ് നൂസ തെങ്കാര പ്രവശ്യയിലെ തംബോലകാ വിമാനത്താവളത്തിൽ ഇരുപതോളം ആളുകൾ 35,000 കിലോ ഭാരമുള്ള വിമാനം തള്ളി നീക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇതിനാധാരമായി വൈറലായി മാറുന്നത്.

ഗരുഡ ഇന്തോനേഷ്യ എയർക്രാഫ്റ്റാണ് എയർപോർട്ട് ജീവനക്കാരും മറ്റ് ടെക്നീഷ്യൻമാരുമാണ് വിമാനം തള്ളിയത്.ലാൻഡ് ചെയ്യുന്പോൾ റണ്‍വേയുടെ ഇടതുവശത്തേക്കായിരുന്നു വിമാനം പോകേണ്ടിയിരുന്നത് എന്നാൽ പൈലറ്റ് തെറ്റായ ദിശയിലേക്ക് വിമാനം കൊണ്ടു പോയത് കാരണം ജീവനക്കാർ ചേർന്ന് വിമാനം തള്ളിമാറ്റുകയായിരുന്നുവെന്ന് ഗരുഡ എയർക്രാഫ്റ്റിന്‍റെ പബ്ലിക് റിലേഷൻ ഓഫീസർ അറിയിച്ചു.

സമീപമുണ്ടായിരുന്ന ഒരാൾ പകർത്തിയ ചിത്രം സോഷ്യൽമീഡിയായിൽ പങ്കുവെച്ചതിനെ തുടർന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.