കെട്ടിടത്തിൽ നിന്നും താഴേക്കു വീണ കുട്ടിയുടെ ജീവൻ രക്ഷിച്ചത് ’തുണി’: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Tuesday, February 13, 2018 11:38 AM IST
ബഹുനില കെട്ടിടത്തിന്‍റെ മുകളിൽ നിന്നും താഴേക്കു വീണ കുട്ടിയെ നിലത്തു നിന്നവർ തുണിയിൽ പിടിച്ചു രക്ഷിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയായിൽ വൈറലാകുന്നു. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം.

മൂന്ന് നിലയുള്ള കെട്ടിടത്തിന്‍റെ ജനാലയിൽ പിടിച്ച് രണ്ടുവയസുള്ള ഒരു കുട്ടി തുങ്ങി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. ഏകദേശം പത്തുമിനിട്ടോളം കുട്ടി ജനാലയിൽ തൂങ്ങി കിടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിയുടെ അമ്മ വീടിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അവർ ഇത് കണ്ടിരുന്നില്ല.സംഭവം കണ്ട കെട്ടിടത്തിന്‍റെ സമീപമുണ്ടായിരുന്നവർ ശബ്ദമുണ്ടാക്കി കുട്ടിയുടെ അമ്മയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

തുടർന്ന് കുട്ടി തൂങ്ങി നിൽക്കുന്നതിന്‍റെ താഴെ എത്തിയ ഇവർ ഒരു തുണി ഇവിടെ വിരിച്ചു പിടിച്ചു. പെട്ടന്ന് കുട്ടി പിടിവിട്ടപ്പോൾ ഈ തുണിയിലേക്കു വന്നു വീഴുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ ജനാലയിൽ കൂടി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല. സമീപമുണ്ടായിരുന്നയൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.