സുൽത്താനു ലഭിച്ച ജന്മദിന സമ്മാനം "കാർട്ടൂൺ കാർ'
Friday, January 19, 2018 1:52 PM IST
ഇത്തവണ തനിക്കു ലഭിച്ച ജന്മദിനസമ്മാനം കണ്ട് മലേഷ്യയിലെ ജോഹർ സുൽത്താൻ ഇബ്രാഹിം ശരിക്കും ഞെട്ടി. തന്‍റെ പ്രിയ കാർട്ടൂണ്‍ പരന്പര ഫ്ലിന്‍റ്സ്റ്റോണ്‍ സീരിസിലെ കാർട്ടൂണ്‍ കാറാണ് സുൽത്താന് ഇക്കുറി സമ്മാനമായി ലഭിച്ചത്. ശിലായുഗ ജീവിതം പ്രമേയമാക്കി 1960കളിൽ ഇറങ്ങിയ കാർട്ടൂണിലെ നായക കഥാപാത്രമാണ് ഫ്രിന്‍റ്സ്റ്റോണ്‍. കല്ലുകൊണ്ടു ടയറും തടികൊണ്ടു പുറംചട്ടയും തുണികൊണ്ടു മേൽമൂടിയുമുള്ള കാറിലാണ് കാർട്ടൂണിൽ ഫ്ലിന്‍റസ്റ്റോണിന്‍റെ സ്ഥിരം സഞ്ചാരം. ഈ മാതൃകയിൽ നിർമിച്ച കാറാണ് സുഹൃത്ത്, സുൽത്താനു സമ്മാനിച്ചത്.



കാർട്ടൂണിലെ കാറിനോടു കിടപിടിക്കാൻ കല്ലുപോലുള്ള വസ്തുകൊണ്ടാണ് കാർ നിർമാണം. മേൽക്കൂരയും പുറംചട്ടയുമെല്ലാം കാർട്ടൂണ്‍ കാറിന്‍റേതുപോലെതന്നെ. എന്നാൽ ഒരു വ്യത്യാസമുണ്ട്. കാർട്ടൂണിൽ ഫ്ലിന്‍റ്സ്റ്റോണിന് കാർ തള്ളേണ്ട സ്ഥിതിയായിരുന്നെങ്കിൽ സുൽത്താന് ആ ഗതികേടില്ല. എൻജിൻ ഘടിപ്പിച്ചിട്ടുള്ളതിനാൽ സാധാരണ കാറുകളെപ്പോലെ ഓടിക്കാനാവും; ഓ, അത്രയും സമാധാനം!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.