പ്രാവ് ടിക്കറ്റെടുത്തില്ല! പണി കിട്ടിയത് കണ്ടക്ടർക്ക്
Monday, September 11, 2017 5:13 AM IST
ആരായാലും ടിക്കറ്റെടുക്കണം അതിപ്പോ പ്രാവായാലും ശരി... പറയുന്നത് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ടിക്കറ്റ് ഇൻസ്പെക്ടറാണ്. ബസിൽ യാത്ര ചെയ്ത പ്രാവിന് ടിക്കറ്റ് നല്കാത്തതിന് കണ്ടക്ടറോട് കാരണംകാണിക്കൽ നോട്ടീസ് നല്കി വലിയ വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് ഈ ഇൻസ്പെക്ടർ. ‌

തമിഴ്നാട്ടിലെ ഹരൂർ പട്ടണത്തിൽനിന്ന് ഇല്ലവഡി എന്ന ഗ്രാമത്തിലേക്കു സർവീസ് നടത്തുന്ന ടിഎൻഎസ്ആർടിസി ബസിലാണ് സംഭവം. ബസ് ഹരൂർ അതിർത്തിയിലെത്തിയപ്പോഴാണ് ഇൻസ്പെക്ടർ ടിക്കറ്റ് ചെക്കിംഗിനായി ബസിൽ കയറിയത്. ബസിലുണ്ടായിരുന്ന എട്ടു യാത്രക്കാരും ടിക്കറ്റ് എടുത്തെന്ന് ബോധ്യപ്പെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ബസിന്‍റെ ജനൽപ്പാളിയിലിരുന്നു കുറുകുന്ന പ്രാവിനെ ഇൻസ്പെക്ടർ കണ്ടത്. ജനലിന് അടുത്തിരുന്ന ആളിന്‍റെ സന്തതസഹചാരിയായിരുന്ന പ്രാവ് ബസ് യാത്രയിലും കക്ഷിയോടൊപ്പം ചേരുകയായിരുന്നു.

പ്രാവിന് ടിക്കറ്റ് എടുത്തോ എന്ന് ഇൻസ്പെക്ടർ ചോദിച്ചപ്പോൾ തമാശയാണെന്നാണ് ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ആദ്യം കരുതിയത്. എന്നാൽ, പ്രാവിന് ടിക്കറ്റ് നല്കാത്തതിനു വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് ഇൻസ്പെക്ടർ കണ്ടക്ടർക്കു മെമ്മോ നല്കിയതോടെ സംഗതി സീരിയസാണെന്ന് എല്ലാവർക്കും ബോധ്യമായി. നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ബസിൽ യാത്രചെയ്യുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഉടമസ്ഥർ ടിക്കറ്റ് എടുക്കേണ്ടതാണെന്നും ടിക്കറ്റ് എടുക്കാത്ത പക്ഷം കണ്ടക്ടർ അവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഇൻസ്പെക്ടർ അറിയിച്ചു.

സംഭവം വാർത്തയായതോടെ പാവം കണ്ടക്ടറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. 30 പ്രാവുകളോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ടിക്കറ്റ് എടുക്കേണ്ടതുള്ളൂവെന്നാണ് ഇക്കൂട്ടരുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.