സ്ത്രീകൾക്കു വിലക്കുള്ള ജാപ്പനീസ് ദ്വീപിന് യുനെസ്കോയുടെ പൈതൃക പദവി
Wednesday, July 12, 2017 1:27 AM IST
സ്ത്രീകളുടെ പാദസ്പർശമേൽക്കാത്ത സ്ഥലമെന്ന വിശേഷണം സ്വന്തമാക്കിയ ദ്വീപിന് യുനെസ്കോയുടെ പൈതൃക പദവി. ജപ്പാനിലെ കിഴക്കൻ കടലിൽ സ്ഥിതിചെയ്യുന്ന ഒക്കിനോഷിമ ദ്വീപിനാണ് പൈതൃത പദവി ലഭിച്ചത്. ഷിന്‍റോ സന്യാസസമൂഹത്തിന്‍റെ മേൽനോട്ടത്തിലുള്ള ദ്വീപ് വ്യത്യസ്തമായ ആചാരങ്ങളുടെ പേരിലാണ് ലോകപ്രശസ്തി നേടിയത്. വനിതകൾക്ക് പൂർണമായി വിലക്കുള്ള ദ്വീപിൽ പുറത്തുനിന്നുള്ള പുരുഷന്മാർക്കും വിരളമായേ പ്രവേശനം അനുവദിക്കാറുള്ളൂ.



കഴിഞ്ഞ ഒരു വർഷത്തിനിടെ 200 പേർക്കു മാത്രമാണ് ദ്വീപിൽ കാലുകുത്താൻ അനുവാദം ലഭിച്ചത്. കടലിൽ പൂർണനഗ്നനായി കുളിച്ച് ദേഹശുദ്ധി വരുത്തിയാൽ മാത്രമേ ദ്വീപിൽ പ്രവേശിപ്പിക്കൂ. പുറത്തുനിന്നുള്ള സാമഗ്രികൾക്കും വിലക്കുണ്ട്. വർഷത്തിൽ മുഴുവൻ സമയവും ദ്വീപ് ദേവതയെ ധ്യാനിച്ചു കഴിയുന്ന സന്യാസികൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതത്രേ.



ആരോഗ്യത്തിന്‍റെ കാര്യത്തിൽ പുരുഷന്മാരേക്കാൾ പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് അപകടം നിറഞ്ഞ കടൽയാത്രയും ദ്വീപ് വാസവും അനുയോജ്യമല്ലാത്തതിനാലാണ് വിലക്കേർപ്പെടുത്തിയതെന്നാണ് ദ്വീപ് വാസികൾ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.