രണ്ടാഴ്ച പിന്നിട്ടിട്ടും കുഞ്ഞിനെ മാറോടണച്ച് ആ അമ്മ
Sunday, August 12, 2018 9:09 AM IST
ഏകദേശം രണ്ടാഴ്ചയ്ക്കു മുന്പാണ് ജീവനറ്റ കുഞ്ഞിന്‍റെ ശരീരവും ചേർത്തുപിടിച്ച് നീന്തുന്ന കൊലയാളിത്തിമിംഗലത്തിന്‍റെ കരളലിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. 17 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയ്ക്കു സമീപംവച്ച് ആ അമ്മത്തിമിംഗലം കുഞ്ഞിനു ജന്മംനല്കിയത്.

എന്നാൽ, ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ കുഞ്ഞ് മരിച്ചു. അതിനു കാരണമെന്തെന്ന് ഇതുവരെ ഗവേഷകർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. കുഞ്ഞിന്‍റെ ജീവനറ്റെന്നു ബോധ്യമായെങ്കിലും ശരീരം ഉപേക്ഷിച്ചുപോകാൻ കൂട്ടാക്കാതെ, ഭക്ഷണം പോലും കഴിക്കാതെയാണ് ആ അമ്മ കുഞ്ഞിനു സമീപം നിലയുറപ്പിച്ചിരിക്കുന്നത്. 16 ദിവസം പിന്നിട്ടിട്ടും കുഞ്ഞിന്‍റെ ശരീരം ഉപേക്ഷിക്കാൻ കൂട്ടാക്കിയിട്ടില്ല.

കുഞ്ഞുങ്ങളോട് ഏറെ അടുപ്പമുള്ളവയാണ് കൊലയാളിത്തിമിംഗലങ്ങൾ. ജനിച്ചുവീണ ഉടനെ കുഞ്ഞുങ്ങൾ മരണമടയാറുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഏതാനും ദിവസം മാതാപിതാക്കൾ കുഞ്ഞുങ്ങളുടെ ശരീരത്തിനടുത്തു നിലയുറപ്പിക്കാറുമുണ്ട്. എന്നാൽ, ഇത് റിക്കാർഡ് ആണ്. ഏതാനും വർഷങ്ങളായി കുഞ്ഞുങ്ങളുടെ മരണനിരക്ക് റിക്കാർഡ് നിരക്കിലാണെന്ന് തിമിംഗല ഗവേഷകനായ കെൻ ബാൽകംപ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.