നാടുവിട്ടില്ലേ.. ഇനിയെന്തിന് ആഡംബരം
Sunday, July 1, 2018 9:27 AM IST
രാജ്യംവിട്ട മുൻ സ്വേച്ഛാധിപതിയുടെ ആഡംബര വാഹനങ്ങളും വിമാനങ്ങളും ലേലത്തിൽ വിറ്റ് പണം കണ്ടെത്താനൊരുങ്ങി പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയ. പുതുസർക്കാർ അധികാരം കൈയ്യാളിയതോടെ രാജ്യംവിടേണ്ടിവന്ന, മുൻ ഗാംബിയൻ പ്രസിഡന്‍റ് യാഹിയ ജമിയുടെ ആഡംബര വാഹനങ്ങളാണ് ലേലത്തിൽ വിൽക്കാൻ പുതുസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പൊതുഖജനാവ് ദൂർത്തടിച്ച് വാങ്ങിയവയാണ് സർക്കാർ ലേലം ചെയ്യുന്നതെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം രാജ്യത്തിന്‍റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നും ഗാംബിയൻ നീതിന്യായ വകുപ്പ് മന്ത്രി അബൂബക്കർ തംബാഡോ പറഞ്ഞു.

യാഹിയയുടെ അഞ്ചു വിമാനങ്ങളും 30 ആഡംബര കാറുകളുമാണ് ലേലത്തിൽ വിൽക്കുന്നത്. ബെന്‍റ്‌‌ലി, മേഴ്സിഡിസ്, റോൾസ് റോയിസ്, ബിഎംഡബ്ല്യു, മിനി കൂപ്പർ എന്നീ കന്പനികളുടേതാണ് കാറുകൾ. ബോയിംഗ് 727, ചലഞ്ചർ 601 തുടങ്ങിയവയാണ് യാഹിയയുടെ വിമാനശേഖരത്തിലുള്ളത്.

ഇവയെല്ലാം വിറ്റ് 10 മില്യണ്‍ ഡോളർ നേടാമെന്ന പ്രതീക്ഷയിലാണ് ഗാംബിയൻ സർക്കാർ. യാഹിയയുടെ പേരിലുള്ള സ്ഥലങ്ങളും ഫാമുകളും നേരത്തെതന്നെ വിറ്റ് സർക്കാർ പണം നേടിയിരുന്നു. 2017 ജനുവരിയിലാണ് 22 കാരനായ ജാമിയയും കുടുംബവും രാജ്യംവിടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.