ഗിസയിലെ സ്ഫിങ്ക്സിനു ചൈനയിൽ അപരൻ; പ്രതിഷേധവുമായി ഈജിപ്ത്
Wednesday, June 13, 2018 1:38 PM IST
ഈജിപ്തിന്‍റെ അഭിമാനസ്തംഭമാണ് ഗിസയിലുള്ള സ്ഫിങ്ക്സ് രൂപം. സിംഹത്തിന്‍റെ ഉടലും മനുഷ്യന്‍റെ ശിരസുമുള്ള ഈ നിർമിതി കാണാൻ ലക്ഷക്കണക്കിനു വിനോദസഞ്ചാരികളാണ് എത്തുന്നത്. എന്നാലിപ്പോൾ ഈ രൂപത്തിന്‍റെ അതേ മാതൃകയിൽ സ്തംഭമൊരുങ്ങിയിരിക്കുകയാണ് ചൈനയിൽ.

ഹാബേ പ്രവിശ്യയിലുള്ള ഒരു പാർക്കിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത് . 2014ൽ സമാനരൂപം നിർമിക്കാൻ ചൈനീസ് അധികൃതർ ശ്രമമാരംഭിച്ചപ്പോൾ ഈജിപ്ഷ്യൻ സർക്കാർ പരാതിയുമായി യുനസ്കോയെ സമീപിച്ചിരുന്നു. ഇതോടെ ചൈനീസ് അധികൃതർ നിർമാണം നിർത്തിവയ്ക്കുകയായിരുന്നു.

എന്നാലിപ്പോൾ സ്ഫിങ്ക്സിന്‍റെ അപരൻ ചൈനയിൽ പ്രത്യക്ഷപ്പെട്ടതിൽ ഈജിപ്ഷ്യൻ സർക്കാരിന് വലിയ അമർഷമുണ്ടെന്നാണ് കേൾക്കുന്നത്. യുനസ്കോയെ വീണ്ടും പരാതിയറിയിക്കാൻ ഈജിപ്ത് ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, ചൈനയിലെ ഒരു സിനിമാക്കന്പനി സിനിമയ്ക്കായി ഒരുക്കിയ സെറ്റിലുള്ളതാണ് സ്ഫിങ്ക്സ് രൂപമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാദത്തിന്‍റെ ആവശ്യമില്ലെന്നുെം സിനിമയുടെ ചിത്രീകരണം കഴിയുന്പോൾ ഇവ പൊളിക്കുമെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.