ഇപ്പോൾ ഒട്ടകപ്പാലിനാണ് ഡിമാൻഡ്..!
Monday, April 23, 2018 4:48 PM IST
രാജ്യത്ത് ഒട്ടകപ്പാലിന്‍റെ വില്പന ഉയർന്നു. ഒട്ടകത്തിന്‍റെ പാലിനും പാലുത്പന്നങ്ങൾക്കും യഥാക്രമം 79 ശതമാനം 111 ശതമാനം വീതമാണ് വില്പന വളർച്ച. 2013-14 മുതലുള്ള കണക്കുകൾ പരിശോധിച്ചാണ് വർധന തിട്ടപ്പെടുത്തിയത്.

ദേശീയ ഒട്ടക ഗവേഷക കേന്ദ്രത്തിന്‍റെ (എൻആർസിസി) റിപ്പോർട്ട് പ്രകാരം ബിക്കാനെറിൽ 2013-14 കാലഘട്ടത്തിൽ 5,088 ലിറ്ററായിരുന്നു ഒട്ടകപ്പാലിന്‍റെ വില്പന 2017-18 ആയപ്പോൾ ഇത് 9,124 ലിറ്ററായി ഉയർന്നു. വർധന 79.32 ശതമാനം. ശുദ്ധീകരിച്ച പാലാവട്ടെ 1,145 ലിറ്ററിൽനിന്ന് 111.44 ശതമാനം വർധനയോടെ 2,145 ലിറ്ററായി.

പ്രമേഹം, ഓട്ടിസം, ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് ഒട്ടകപ്പാൽ അത്യുത്തമമാണെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉയർന്ന അളവിലുള്ള പ്രോട്ടീൻ, വിറ്റാമിൻ, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങൾ എന്നിവയാണ് ഒടകപ്പാലിന് ഈ കഴിവുകൾ നല്കുന്നത്.
പാലിന്‍റെ ആവശ്യമനുസരിച്ച് ഉത്പാദനം നടക്കുന്നില്ലെന്നുള്ളതാണ് ഈ മേഖല നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് എൻആർസിസി പറയുന്നു. അമുൽ പോലെ ഒരു സൊസൈറ്റി രൂപീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.‌‌‌

രാജ്യത്ത് ഒട്ടകങ്ങളുടെ എണ്ണം കുറഞ്ഞുവരുന്ന പ്രവണതയാണു കാണുന്നത്. നിലവിൽ രാജ്യത്ത് ആകെ നാലു ലക്ഷം ഒട്ടകങ്ങൾ മാത്രമേയുള്ളൂ. ഇതിൽ 82 ശതമാനവും രാജസ്ഥാനിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.