പണ്ടു പണ്ട്... പാറ്റയോളം ചെ‍റിയ പക്ഷിക്കുഞ്ഞുണ്ടാർന്ന്...
Wednesday, March 7, 2018 9:10 AM IST
പാറ്റയുടെ വലുപ്പം മാത്രമുണ്ടായിരുന്ന പക്ഷിക്കുഞ്ഞിന്‍റെ പൂർണ ഫോസിൽ ഗവേഷകർ കണ്ടെത്തി. ദിനോസർ യുഗത്തിൽ ഉണ്ടായിരുന്ന പക്ഷിവർഗങ്ങളിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും ചെറിയ ഫോസിൽ എന്നതാണ് ഇതിന്‍റെ പ്രത്യേകത. ഈ ഫോസിലിന് 12.7 കോടി വർഷം പഴക്കം വരും.

പക്ഷിവർഗത്തിന്‍റെ ഉദ്ഭവത്തിലേക്കു വെളിച്ചം വീശുന്ന വിവരങ്ങൾ പുതിയ ഫോസിലിൽനിന്നു ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇത്ര ചെറിയ പക്ഷിയുടെ വളരെച്ചെറിയ അസ്ഥികൾ എങ്ങനെ രൂപപ്പെട്ടു എന്നാണ് ഗവേഷകരെ അതിശയിപ്പിക്കുന്നത്. സ്പെയിനിലെ ലാസ് ഹോയാസ് പാറക്കൂട്ടങ്ങൾക്കിടയിൽനിന്നു ലഭിച്ച ഈ ഫോസിലിനെക്കുറിച്ചുള്ള പഠനറിപ്പോർട്ട് നേച്ചർ കമ്യൂണിക്കേഷൻസ് എന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്നത്തെ കാലത്തെ പക്ഷികൾക്കു സമമായ അസ്ഥികളും രൂപവുമാണെങ്കിലും പല്ലുകളുണ്ടെന്നതാണ് പ്രധാന പ്രത്യേകത. എന്നാൽ, തൂവലുകളുണ്ടായിരുന്നു എന്നതിന്‍റെ തെളിവൊന്നും ലഭിച്ചിട്ടില്ല. ചെറിയ പക്ഷിയായതിനാലാകും തൂവലുകൾ ഉണ്ടാവാത്തതെന്നാണ് നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.