ബിഗ് ബെൻ ഇനി മിണ്ടില്ല
Tuesday, August 15, 2017 2:27 AM IST
ലോകമെന്പാടുമുള്ള വിനോദസഞ്ചാരികളെ വിസ്മയിപ്പിച്ച ഇംഗ്ലണ്ടിലെ ബിഗ് ബെൻ ബെൽ ഇനി നിശബ്ദമാകും. പാർലമെന്‍റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന ക്ലോക്ക് ടവർ അറ്റകുറ്റപ്പണികൾക്കായി നാലു വർഷത്തേക്ക് അടച്ചിടുകയാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഓരോ മണിക്കൂറിലും മൈലുകൾക്കപ്പുറം മുഴങ്ങുന്ന മണിനാദം പുറപ്പെടുവിക്കുന്ന ക്ലോക്ക് ടവറിനു 157 വർഷത്തിലധികം പഴക്കമുണ്ട്. തെംസ് നദീതീരത്തുള്ള പാർലമെന്‍റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ടവറിന്‍റെ കേടുപാടുകൾ തീർത്ത് ഭാവിയിലേക്ക് സംരക്ഷിക്കുന്നതിനാണ് അടച്ചിടുന്നതെന്ന് ടവറിന്‍റെ മേൽനോട്ടച്ചുമതലയുള്ള സ്റ്റീവ് ജാഗ്സ് പറഞ്ഞു.



ക്ലോക്കിലെ മണിശബ്ദം നിലച്ചാലും സമയം കൃത്യമായി കാണിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്തായാലും ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന, ലോകത്തിൽ ഏറ്റവും കൂടുതൽ ഫോട്ടോ എടുക്കപ്പെട്ടിട്ടുള്ള ബെൻ ടവർ അടച്ചിടുന്നത് സന്ദർശകരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.