ദരിദ്രകർഷകന് മണ്ണിൽ വിളഞ്ഞത് ഡയമണ്ട്..!
Monday, July 24, 2017 1:02 AM IST
വിളനാശത്തിലൂടെ കൃഷിയിൽ കനത്ത നഷ്ടം നേരിട്ട ദരിദ്ര കർഷകന് ഒടുവിൽ മണ്ണ് നല്കിയത് സൗഭാഗ്യത്തിന്‍റെ വജ്രക്കട്ടി! മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഡിലുള്ള സുരേഷ് യാദവിനാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട് മണ്ണിൽനിന്നു ലഭിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിളനാശം നേരിട്ട് കടുത്ത പ്രതിസന്ധിയിലായിരുന്നു സുരേഷും കുടുംബവും. കൃഷിയിലൂടെ കുടുംബത്തിന്‍റെ ചെലവുകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് മറ്റൊരു മേഖലയിൽ ഭാഗ്യം പരീക്ഷിക്കാൻ സുരേഷ് യാദവ് തീരുമാനിച്ചത്.




സർക്കാർ ഉടമസ്ഥതയിലുള്ള മൈനിംഗ് പ്രദേശം 250 രൂപയ്ക്കാണ് ഇയാൾ പാട്ടത്തിനെടുത്തത്. പകൽ കൃഷിയിൽ ശ്രദ്ധചെലുത്തുന്ന യാദവ് അതിരാവിലെയും വൈകുന്നേരവും പാട്ടത്തിനെടുത്ത പ്രദേശത്ത് കുഴിയെടുത്തു ഭാഗ്യം പരീക്ഷിച്ചു. ആഴ്ചകൾ പലതു കഴിഞ്ഞെങ്കിലും തങ്കമോ വജ്രമോ ഡയമണ്ടോ കണ്ടെത്താനായില്ല. എന്നാൽ, സുരേഷ് തളർന്നില്ല. നന്നേ ചെറുപ്പത്തിൽ കൃഷിപ്പണിക്കിറങ്ങിയ തന്നെ മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തിൽ ആഴങ്ങളിലേക്ക് കുഴിയെടുത്തു.

സുരേഷിന്‍റെ വിശ്വാസം തെറ്റിയില്ല. വെട്ടിത്തിളങ്ങുന്ന 5.82 കാരറ്റ് ഡയമണ്ടാണ് മണ്ണ് ആ കർഷകനു സമ്മാനിച്ചത്. മികച്ച ഗുണനിലവാരമുള്ള ജം ഡയമണ്ടാണ് കർഷകന് ലഭിച്ചതെന്നും വിപണിയിൽ ഇതിന് 20 ലക്ഷം രൂപ വിലവരുമെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.